ഗുരുതരാവസ്ഥയിൽ ആയ അമേരിക്കൻ പൗരനെ മെഡിക്കൽ കോളേജിൽ എത്തിച്ചത് അമൃതാനന്ദമയീ മഠത്തിൽ നിന്നു തന്നെ; അപകടനില തരണം ചെയ്ത മരിയ സപ്പോട്ടോയുടെ മൊഴി എടുക്കാതെ ഒളിച്ചുകളിച്ച് പൊലീസ്; ആൾക്കൂട്ടമാണ് മർദ്ദിച്ചതെന്ന് പറയുന്ന പൊലീസിന് ആൾക്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനും മടി; ആൾ ദൈവത്തിന്റെ അരമനയിലെ ക്രൂരമർദ്ദനത്തെ കുറിച്ച് കേസ് എടുക്കുന്ന കാര്യത്തിൽ ഇരട്ടച്ചങ്കന്റെ പൊലീസിനും ഉറപ്പുപോരാ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമേരിക്കൻ സ്വദേശി മരിയോ സപ്പോട്ടോ (37) പൂർണമായും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന യുവാവ് 24 മണിക്കൂർ കൂടി നിരീക്ഷണത്തിലായിരിക്കും. യുവാവിന് ബോധമുണ്ട്. സംസാരിക്കാനും ബുദ്ധിമുട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആൾദൈവത്തിനെതിരെ നിരന്തരം സംസാരിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴും അമൃതാ മഠത്തെ തൊടാൻ പൊലീസിന് പേടിയാണ്. അതുകൊണ്ട് തന്നെ ഈ കേസ് ഒതുക്കി തീർക്കാൻ സാധ്യത ഏറെയാണ്.
ശനിയാഴ്ച അർധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ ശരീരത്തിലും ആന്തരികാവയവങ്ങൾക്ക് ഉൾപ്പെടെ ഗുരുതര ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ മറ്റ് പരിശോധനകൾക്കായും വിദഗ്ധ ചികിത്സയ്ക്കായും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മെഡിസിൻ, സർജറി, ന്യൂറോ സർജറി, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ മേൽനോട്ടത്തിലാണ് ചികിത്സ നൽകുന്നത്. അതേസമയം ഗുരുതരമായി ക്ഷതമേറ്റെന്നും അതിക്രൂരമായ മർദ്ദനത്തെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും ആശുപത്രി സ്ഥിരീകരിച്ചിട്ടും പൊലീസ് ഇതുവരെ കേസെടുക്കാനോ മരിയാ സപ്പോട്ടോയുടെ മൊഴിയെടുക്കാനോ തയ്യാറായിട്ടില്ല.
ആൾക്കൂട്ടമാണ് മരിയോ സപ്പോട്ടോയെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. എങ്കിൽപോലും കേസെടുക്കുകയോ ഇയാളുടെ മൊഴിയെടുക്കുകയോ ചെയ്യണമെന്നിരിക്കെ അതിന് പൊലീസ് തയ്യാറാവാത്തത് ദുരൂഹമാണ്. ആൾക്കൂട്ടമാണ് മർദ്ദിച്ചതെന്ന് പറയുന്നതെങ്കിൽ പോലും കണ്ടാലറിയാവുന്നവർക്ക് എതിരേയെങ്കിലും കേസെടുക്കേണ്ടേ എന്ന ചോദ്യമാണ് ഉയരുന്നത്. കേസെടുക്കാത്തത് ഉന്നത സ്വാധീനം കൊണ്ടാണെന്നാണ് സൂചന. ഏത് സ്ഥലത്ത് വച്ചാണ് മർദ്ദനമേറ്റതെന്നും പൊലീസ് വിശദീകരിക്കുന്നില്ല. കരുനാഗപ്പള്ളി ആശുപത്രിയിൽ മരിയോ അക്രമാസക്തനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരാവസ്ഥയിലാണെങ്കിലും യുവാവ് സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന് മൊഴിയെടുക്കാവുന്നതാണ്. എന്നാൽ അതിനും പൊലീസ് തയ്യാറായിട്ടില്ല. ഇതിന് പിന്നിലും ഉന്നത സ്വാധീനമുണ്ടെന്നാണ് സൂചന. സംഭവത്തിൽ കേസെടുക്കാൻ യുവാവിന്റെ മൊഴി നിർണ്ണായകമാണ്. കൊലപാതക ശ്രമത്തിന് കേസെടുക്കേണ്ട തരത്തിൽ അതീവ ഗരുതരമാണ് അമേരിക്കക്കാരന് ഏറ്റ മർദ്ദനം. ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയാൻ പോലും പൊലീസ് ശ്രമിക്കുന്നില്ലെന്നതാണ് വിഷയം ദുരൂഹമാക്കുന്നത്. അതേസമയം, ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതിനാൽ തന്നെ യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിലയിരുത്തൽ. ജീവൻ തന്നെ അപകടത്തിലാണെന്ന ഘട്ടമായിട്ടും പൊലീസ് ഇടപെടാത്തത് ആണ് ദുരൂഹത വർധിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ യുവാവിന് എന്തെങ്കിലും സംഭവിച്ചാൽ മൊഴി നിർണ്ണായകമാണ്. അതിന് പൊലീസ് തയ്യാറാകാത്തത് ഏറെ വിമർശനത്തിന് വിധേയമായിട്ടുണ്ട്.
അമേരിക്കയിൽ നിന്നെത്തിയ മാരിയോ പോൾ എന്ന 37കാരനെ ശനിയാഴ്ച അർധരാത്രിയാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം മഠത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നതിന് ഇടെയാണ് യുവാവിനെ ആശുപത്രിയിൽ കൊണ്ടു വന്നതെന്നതും ശ്രദ്ധേയമാണ്. അമൃതാനന്ദമയീ മഠത്തിന്റെ ആംബുലൻസിലാണ് പൊലീസ് അകമ്പടിയോടെ ഇയാളെ എത്തിച്ചതെങ്കിലും ഉദ്യാഗസ്ഥർ ഉടനെ മടങ്ങിപ്പോയി. യുവാവിന്റെ ശരീരമാസകലം പരുക്കുകളുണ്ട്. ശക്തമായ മർദനമേറ്റ മട്ടിലുള്ള ചതവുകളാണ് ഏറെയും.
ദുരൂഹമായ അക്രമം യുവാവിനെതിരെ ഉണ്ടായെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അസ്വാഭാവികമായൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. കരുനാഗപ്പള്ളി ആശുപത്രിയിൽ മാനസിക പ്രശ്നങ്ങളോടെ യുവാവിനെ കൊണ്ടു വന്നെന്നും. അവിടെ വച്ച് ഇയാൾ അക്രമാസക്തനായെന്നും തുടർന്ന് മെഡിക്കൽ കോളേജിൽ കൊണ്ടു പോയെന്നും ആണ് കരുനാഗപ്പള്ളി പൊലീസ് മറുനാടനോട് വ്യക്തമാക്കുന്നത്. പൊലീസ് ഇക്കാര്യത്തിൽ പറയുന്നത് ഇപ്രകാരം: കഞ്ചാവിന് അടിമയായിരുന്നു മാരിയോ പോൾ. കഞ്ചാവടിച്ച് ഇയാൾ ആശ്രമത്തിലെ സ്ത്രീകളേയും മറ്റും ആക്രമിച്ചു. ഇതേ തുടർന്നാണ് ഇയാളെ കരുനാഗപ്പള്ളി ആശുപത്രിയിൽ കൊണ്ടു വന്നത്. അവിടേയും അക്രമാസക്തനായി. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. ഇതേ തുടർന്ന് കളക്ടറുടേയും കമ്മീഷണറുടേയും നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയതെന്ന് കരുനാഗപ്പള്ളി എസ് ഐ ശിവകുമാർ മറുനാടനോട് പറഞ്ഞു. മറ്റ് അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നതും.
എന്നാൽ 2012ൽ അമൃതാനന്ദമയീ മടത്തിലെത്തിയ ബീഹാർ സ്വദേശി സത്നാം സിങ് മർദനമേറ്റു മരിക്കാനിടയായതിന് സമാനമായ സാഹചര്യങ്ങളാണ് ഇതിലും ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഇവിടെ പരുക്കേറ്റയാൾ വിദേശിയായതിനാൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നും വിലയിരുത്തലുണ്ട്. വലതു കണ്ണിന് മുകളിൽ, നട്ടെല്ലിന്റെ ഭാഗത്ത്, നെഞ്ചിന്റെ ഭാഗത്ത്, വയറിൽ കിഡ്നിയുടെ ഭാഗത്ത് എന്നിവിടങ്ങിലെല്ലാം കാര്യമായ ക്ഷതമേട്ടിട്ടുണ്ട്. മൂത്രത്തിലൂടെ രക്തം പൊടിയുന്നതും കണ്ടെത്തി. മർദനത്തിൽ കിഡ്നിക്ക് സാരമായ തകരാർ സംഭവിച്ചുവെന്നത്തിന്റെ ലക്ഷണമാണിത്. ആശൂപത്രിയിൽ എത്തിച്ചത് മുതൽ അർധ ബോധവസ്ഥയിലാണ് യുവാവ്. അതുകൊണ്ട് തന്നെ ആർക്കും വ്യക്തമായൊന്നും ചോദിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എല്ലാത്തിനും പുറമെ രണ്ടു കൈകളിലും കയർ കൊണ്ട് കൂട്ടികെട്ടിയത്തിന്റെ അടയാളവുമുണ്ട്. മറ്റ് പരുക്കുകൾ ഉണ്ടോയെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ഇന്ന് നടക്കുമെന്നാണ് അറിയുന്നത്.
അമൃതാനന്ദമയീ മഠത്തിൽ എത്തിയതാണ് യുവാവെന്ന് മാത്രം പറയുന്നതല്ലാതെ മറ്റ് വിവരങ്ങൾ പൊലീസിന്റെ പക്കലില്ല എന്നാണ് സൂചന. രാത്രിയോടെ മനസികസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് അക്രമസക്തനായെന്നും സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരെ ഉപദ്രവിച്ചുവെന്നും ഇതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് പൊലീസിൽ ഏൽപ്പിച്ചു എന്നുമാണ് പൊലീസ് ഭാഷ്യം. എന്നാൽ പരുക്കേറ്റത് എങ്ങനെയെന്ന് അറിയില്ല എന്നാണ് കരുനാഗപ്പള്ളി പൊലീസ് പറയുന്നത്. ഇതാണ് കൂടുതൽ ദുരൂഹമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍