പത്രക്കാരോട് കളിച്ചാൽ അവർ പിതാവിനേയും മാറ്റിയെടുക്കും; കെഎസ്ആർടിസിയെ വിമർശിച്ച കോടതി വിധി മുക്കാൻ പറ്റാതെ വന്നപ്പോൾ പരാതിക്കാരന്റെ പേരുമാറ്റി പ്രതികാരം; പത്രപ്രവർത്തകർ കേരളത്തിലെ മാഫിയാ തലവന്മാർ ആകുന്നത് ഇങ്ങനെ
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ മാഫിയ പത്രക്കാർ ആണെന്ന കാര്യത്തിന് അടിവര ഇടുന്ന മറ്റൊരു റിപ്പോർട്ട് കൂടി മറുനാടൻ മലയാളിക്ക് ലഭിച്ചു. ജനത്തെ ബുദ്ധിമുട്ടിക്കാൻ ഒരു പ്രധാന വാർത്ത പരാതിക്കാരനോടുള്ള വൈരാഗ്യം തീർക്കാനായി മുക്കിയ പത്രക്കാർ അതേ സംഭവത്തിൽ മറ്റൊരു പ്രധാന വഴിത്തിരിവുണ്ടായപ്പോൾ പരാതിക്കാരന്റെ പേരു മാറ്റിയാണ് പ്രതികാരം തീർത്തത്. കേരളത്തിലെ ഏറ്റവും വലിയ മാഫിയ ആരെന്ന ചോദ്യത്തിന് പത്രപ്രവർത്തകരും പത്രമുതലാളിമാരും തന്നെ എന്ന് ഉറപ്പിക്കുകയാണ് ഈ സംഭവത്തിലൂടെ.
രാജ്യത്ത് നിലവിലുള്ള നിയമം ലംഘിച്ച് കെഎസ്ആർടിസിയുടെ ചരമഗീതം പാടാൻ ഉതകുന്ന ഒരു ഓർഡിനൻസിനെതിരെ സമർപ്പിച്ച ഹർജിയിൽ കോടതി എടുത്ത നിലപാടാണ് പത്രക്കാരുടെ പിണക്കം മൂലം ആദ്യം പുറം ലോകം അറിയാതെ പോയത്. അത് വിവാദവുമായി. തുടർന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അതി നിർണ്ണായക നിരീക്ഷണങ്ങൾ കേസിൽ നടത്തി. ഈ വാർത്ത മുക്കാൻ കഴിയുകയുമില്ല. ഇതോടെ പരാതിക്കാരന്റെ പേരുമാറ്റി വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത നൽകുമ്പോഴും പരാതിക്കാരോടുള്ള കലിപ്പ് പത്രക്കാർക്ക് തീരാത്തതിന്റെ വ്യക്തമായ ചിത്രം കൂടിയാണ് ഇത്. അങ്ങനെ കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയെ പരാതിക്കാരാക്കി വാർത്ത നൽകി.
ഫ്ളെക്സ് നിരോധനവും പൊതുസ്ഥലത്തെ യോഗം ചേരലും നോട്ട നിയമവും അടക്കം രാജ്യത്തെ അതിനിർണ്ണായകമായ പല കോടതി വിധികൾക്കും കാരണക്കാരായ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനുമായാണ് പത്രക്കാരുടെ പ്രശ്നം. ഇവർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച നിർണ്ണായകമായ ഉത്തരവാണ് ചാനലുകളും പത്രങ്ങളും നേരത്തെ ഒരുപോലെ മുക്കിയത്. നിയമം ലംഘിച്ച് പത്ത് രൂപ വീതം സെസ് ഏർപ്പെടുത്തിയാൽ കെഎസ്ആർടിസി ഇല്ലാതാകുമെന്ന് കാര്യകാരണ സഹിതം ഹർജിക്കാർ വാദിച്ചപ്പോൾ ഈ കേസ് അതിപ്രധാനമാണെന്നും പത്ത് ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് കോടതി സർക്കാരിന് നോട്ടീസ് അയക്കാൻ ഉത്തരവ് ഇടുകയായിരുന്നു.
കെഎസ്ആർടിസി ഏറ്റെടുക്കുന്ന സൂപ്പർ ക്ലാസ്സ് സ്വകാര്യ ബസ്സുകൾക്ക് നിയമ വിരുദ്ധമായി പെർമിറ്റ് നീട്ടി കൊടുക്കുന്നതിനെതിരെ ഫയൽ ചെയ്ത കേസിൽ ഇന്നലെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഇന്നു പത്ര വാർത്തയായി. ഈ വിഷയത്തിൽ കഴിഞ്ഞ 25 വർഷമായി കേസു നടത്തിയ ഡിജോ കാപ്പനെയും അദ്ദേഹം നേതൃത്വം നൽകുന്ന സംസ്ഥാന ബസ് പാസഞ്ചേഴ്സ് അസ്സോസിയേഷനെയും അവരുടെ കേസ് ഹൈക്കോടതിയിൽ വാദിക്കുന്ന ജോൺസൺ മനയാനിയെയും ഇന്നത്തെ പത്ര വാർത്തകളിൽ നിന്നും ഒഴിവാക്കിയത് കോടതി റിപ്പോർട്ടിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഇവർ ഹൈക്കോടതിയിൽ കേസ് നടത്തുന്നതിന്റെ പേരിൽ ആണ്.
കെഎസ്ആർടിസി ഏറ്റെടുത്ത സ്വകാര്യ സൂപ്പർ ക്ലാസ്സ് സർവീസുകൾ തുടർന്നും സ്വകാര്യ ബസുകൾക്ക് തന്നെ നടത്താൻ ഗതാഗത മന്ത്രി നടത്തിയ 17 - 7 - 2014 ലെ നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഡിജോ കാപ്പൻ ഹർജിയിൽ ചെയ്തത് ഡബ്ല്യൂ.പി.സി 18786/2014 എന്ന നമ്പരിലായിരുന്നു. സംസ്ഥാന ബസ് പാസഞ്ചേഴ്സ് അസ്സോസിയേഷന്റെ പേരിലായിരുന്നു കാപ്പൻ അഡ്വ. ജോൺസൺ മനയാനി വഴി കേസു കൊടുത്തത്. ഇന്ന് പത്രങ്ങൾ ഏറെ കെട്ടിഘോഷിക്കുന്ന കെഎസ്ആർടിസിയിലെ സിഐറ്റിയു നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് റോഡ് ട്രോൻസ്പോർട്ട് എംപ്ലോയീസ് അസ്സോസിയേഷൻ (കെഎസ്ആർടിസി) ഇതേ വിഷയത്തിൽ കേസ് ഫയൽ ചെയ്തതോ ഡബ്ലുപിസി 20952/ 14 എന്ന നമ്പരിലും. അതുകൊണ്ട് തന്നെ കാപ്പൻ കൊടുത്ത കേസു തന്നെയായിരുന്നു ഇന്നലെ കോടതി പരിഗണിച്ചത് എന്ന് ഉറപ്പ്.
ഇന്നലെ കോടതി പത്ര പ്രവർത്തനത്തിനിടയായ വിഷയങ്ങളും കാപ്പന്റെ വക്കീൽ ജോൺസൺ മനയാനി നടത്തിയ വാദങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു കോടതി കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് നേരെ ആഞ്ഞടിച്ചത്. അയൽ സംസ്ഥാന തൊഴിലാളിയെ കണ്ട് തൊഴിലാളികൾ എങ്ങനെയാണ് അവിടുത്തെ ഗതാഗത കോർപ്പറേഷനുകളിൽ പണിയെടുക്കുന്നതെന്ന് പഠിക്കേണ്ടതെന്നും യൂണിയനുകളാണ് കെഎസ്ആർടിസിയെ നശിപ്പിക്കുന്നതെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷന് അർഹതപോലുമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഇത്രയും രൂക്ഷമായ ഭാഷയിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കോടതി നിരീക്ഷണം നടത്തിയതിന് കാരണക്കാരായ സംഘടനയെയും അതിന്റെ നേതൃത്വത്തിലിരിക്കുന്ന കാപ്പനെയും വാർത്തകളിൽ നിന്ന് ഒഴിവാക്കിയത് ഹൈക്കോടതി റിപ്പോർട്ടിംഗിൽ പ്രവർത്തിക്കുന്ന മാദ്ധ്യമ മാഫിയയായിരുന്നു.
സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കൽ വിഷയത്തിൽ 48 മണിക്കൂർ സമരത്തിന് ആഹ്വാനം ചെയ്ത സിഐറ്റിയു നേതൃത്വത്തിലൂടെ കെഎസ്ആർടിസിഎ എന്ന യൂണിയനുകളുടെ നേതാക്കൾ സമര ഒത്തു തീർപ്പിന്റെ ഭാഗമായി ഈ 241 സൂപ്പർ ക്ലാസ്സ് സർവ്വീസുകളും തുടർന്നും സ്വകാര്യ ബസുകൾ തന്നെ അടിച്ചോട്ടെ എന്നും തീരുമാനിച്ചവരാണ്. ഒരു യോഗമിനിട്സിന്റെ 1,2,3 പേജുകൾ തന്നെ ഇത് വ്യക്തമാക്കുന്നു.
241 സ്വകാര്യ സൂപ്പർ ക്ലാസ്സ് തന്നെ നൽകാൻ ഗവ. ചീഫ് വിപ്പിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു മുൻ ഗതാഗതമന്ത്രിക്ക് കൊട്ടാരക്കരയിലെ ഓരോ ബസുകാരിൽ നിന്നും ഒരു ലക്ഷം രൂപ വീതം പിരിച്ചു ഗാതാഗത മന്ത്രിക്ക് നൽകിയെന്ന് കഴിഞ്ഞ നിയമ സഭയിൽ തന്നെ ആരോപണമുയർന്നിരുന്നു കെഎസ്ആർടിസിയെ രക്ഷിക്കാൻ ജനങ്ങളുടെ മേൽ അധിക കേസ് ഏർപ്പെടുത്താൻ നിയമം ഉണ്ടാക്കിയവർ തന്നെ കെഎസ്ആർടിസിക്ക് പ്രതിദിനം അരക്കോടി അധിക വരുമാനം പ്രതി വർഷം 180 കോടി കൊണ്ട് വരേണ്ട സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കില്ലെന്ന് തയ്യാറെടുത്തത് വൻ കോഴയേക്കാൾ വലിയ കോഴയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍