എന്റെ മോനെ ആരോ വെളിവു കേടാക്കി ചെയ്തതാ; അഞ്ചാറ് ആൾക്കു പോലും അവനെ ഒന്നും ചെയ്യാനാവില്ല; അവൻ പോയ ഒരു വീട്ടിലും ആർക്കും ഒന്നും പറയാനില്ല; ഇപ്പോൾ പ്രായമായപ്പോഴാണോ അവന് അതിനോട് ഒരു താൽപര്യം തോന്നുക...; ജനനേന്ദ്രിയം മുറിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയുടെ അമ്മ മറുനാടനോട് പറഞ്ഞത്
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: 'എന്റെ മോനെ ആരോ വെളുവ് കേടാക്കി ചെയ്തതാ. അഞ്ചാറ് അള് വന്നാലും നേരിട്ട് അവന്റെയടുത്ത് ഒന്നും നടക്കില്ല. ഒരിക്കലും ഇങ്ങിനെ ഒരു തെറ്റ് അവൻ ചെയ്യില്ല.ഏത്രയോ വീടുകളിൽ അവൻ പോയിട്ടുണ്ട്.അവിടെയൊന്നും ഒരാൾക്കും ഇങ്ങിനെ ഒരുകാര്യം പറയാനുണ്ടാവില്ല.ഇപ്പോൾ പ്രായമായപ്പോഴാണോ അതിനോട് ഒരു താതാൽപര്യം തോന്നുക.ആ ഒരുകാര്യത്തിൽ ഒരിക്കലും സത്യമില്ല. ഞാനിത് വിശ്വസിക്കുന്നുമില്ല.'
ലിംഗം ഛേദിക്കപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പീഡനക്കേസിൽ അറസ്റ്റിലാവുകയും ചെയ്ത ഗംഗേശാനന്ദ സ്വാമിയുടെ മാതാവ് കമലമ്മയുടെ വാക്കുകളാണിത്. മകനുനേരെ ഉണ്ടായ പൊലീസ് കേസിനേക്കുറിച്ചും തുടർനടപടികളെക്കുറിച്ചും നേരിൽ കണ്ട് പ്രതികരണമാരാഞ്ഞപ്പോഴാണ് മാതാവ് മറുനാടനോട് മനസ്സ് തുറന്നത്.
ഇപ്പോൾ അവൻ പറയുന്നതൊന്നും അവർ (പൊലീസ്) അന്വേഷിക്കുന്നില്ല. പെൺകുട്ടി ഇതുവരെ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല.പൊലീസ് പറയുന്ന കാര്യങ്ങൾ മാത്രമാണ് പുറത്ത് വരുന്നത്. ആകുട്ടിയെ കാണാനും പറ്റിയിട്ടില്ല. അച്ഛനും സഹോദരനും പോലും ആവളേ കാണാൻ പൊലീസ് സമ്മതിക്കുന്നില്ല. കമലമ്മ തുടർന്ന് പറഞ്ഞു.
താൻ നൽകിയ പരാതി വേണ്ട വണ്ണം അന്വേഷിക്കാമെന്ന് ഡിജിപി ഉറപ്പ് നൽകിയിട്ടുണ്ടെന്നും നേരാം വണ്ണം അന്വേഷണം നടന്നാൽ മകന്റെ നിരപരാധിത്വം വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷയെന്നും സ്വാമിയുമായി ആലോചിച്ച് നിയമ നടപടികളുമായി മുന്നേട്ടുപോകുമെന്നും ഇവർ വ്യക്തമാക്കി.
സ്വാമി ഗംഗേശ്വരാനന്ദയുടെ പേരിലുള്ള പീഡനക്കേസ് കെട്ടിച്ചതാവാമെന്ന് സ്വാമിയുമായി ദീർഘനാളത്തെ ബന്ധമുള്ള കോട്ടയം വാഴൂർ തീർത്ഥപാദ ആശ്രമം സെക്രട്ടറി ഗരുഡ ഭജാനന്ദ തീർത്ഥ അടക്കുള്ള നിരവധിപേർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ നിലപാട് തന്നെയാണ് മാതാവിനുമുള്ളത്.പീഡനക്കേസ് മുൻ വൈരാഗ്യമുള്ള പൊലീസ് മേധാവി ബി സന്ധ്യയുടെ തിരക്കഥയിൽ രൂപപ്പെട്ടതാണോ എന്നാണ് ഗംഗേശ്വരാനന്ദയുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള പ്രധാന സംശയം. സ്വാമിയുമായി സന്ധ്യക്കുണ്ടായിരുന്ന ശത്രുത കണക്കിലെടുക്കുമ്പോൾ ഇതല്ല ഇതിലപ്പുറം നടന്നാലും അത്ഭുതപ്പെടാനില്ലന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.
ഇടക്കൊക്കെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കാറുള്ള പെൺകുട്ടി കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടർന്നുള്ള വൈരാഗ്യത്താലായിരിക്കാം ഈ ക്രൂരകൃത്യത്തിന് തയ്യാറായതെന്നും പിന്നീട് സന്ധ്യ ഇടപെട്ട് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ലിംഗം അറുത്ത് മാറ്റിയതെന്ന് പെൺകുട്ടിയേക്കൊണ്ട് മൊഴി നൽകിക്കുകയായിരുന്നെന്നുമാണ് ഇവരുടെ സംശയം.
വീട്ടിലുണ്ടാവുന്ന നിസാരകരണങ്ങൾക്ക് പോലും ആത്മഹത്യക്ക് ശ്രമിക്കുന്ന പതിവ് പെൺകുട്ടിക്കുണ്ടെന്നും ഇതിനകം മുന്ന് തവണ കൈയുടെ ഞരമ്പ് മുറിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും തനിക്ക് വിശ്വസനീയ വിവരം ലഭിച്ചിട്ടുണ്ടെന്നും സ്വാമി ഗരുഡാ ഭജാനന്ദ തീർത്ഥ അറിയിച്ചു.
ഗംഗേശ്വരാനന്ദയുമായി സന്ധ്യക്കുള്ള ശത്രുതക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്നാണ് മുൻകാല സഹപ്രവർത്തകൻകൂടിയായ സ്വാമി ഗരുഡ ഭജാനന്ദ തീർത്ഥയുടെ വെളിപ്പെടുത്തൽ.കണ്ണമൂലയിൽ ബി സന്ധ്യയുടെ ഭർത്താവ് പ്രൊഫ.മധുവിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ചട്ടമ്പിസ്വാമികളുടെ ജ•സ്ഥലമാണെന്നും ഇത് വിട്ട് കിട്ടണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ സമരം നടത്തിയിരുന്നു.
സമരത്തിന് പിൻതുണ തേടി നാട്ടുകാരിൽ ഒരുവിഭാഗം പത്മന ആശ്രമമത്തിത്തി.ഈ ഘട്ടത്തിൽ സമരകാര്യങ്ങളിൽ ഇടപെടാൻ ആശ്രമം ചുമതലപ്പെടുത്തിയത് തന്നേയും ഗംഗേശ്വരാന്ദയേയും ആയിരുന്നെന്നും ഈ സമരം പൊളിക്കാൻ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെ വരെ സന്ധ്യവിളിച്ചുവരുത്തിയെന്നും ഇയാൾ സമരപന്തലിൽ നിന്നും ചട്ടമ്പി സ്വാമികളുടെ വിഗ്രഹം എടുത്തുമാറ്റി നിലത്തെറിഞ്ഞെന്നും ഗരുഡ ഭജാനന്ദ തീർത്ഥ ആരോപിച്ചു.
വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ കണ്ണമൂലയിൽ നടന്ന സമരത്തടനുബനന്ധിച്ച് പൊലീസ് 12 കേസുകൾ എടുത്തിട്ടുണ്ട്.ഈ കേസുകളിൽ ഒട്ടുമിക്കതിലും ഗംഗേശ്വരാന്ദ സ്വാമിയും പരാതിയുമായി ഇറങ്ങിയിട്ടുള്ള പെൺകുട്ടിയുടെ മാതാപിതാക്കളും പ്രതികളാണ്. പെൺകുട്ടിയുടെ വീട് കേന്ദ്രീകരിച്ചായിരുന്നു അക്കാലത്ത് സമരത്തിന്റെ ഒരുക്കങ്ങൾ നടന്നിരുന്നത്.
അന്ന് ഐ ജി യായിരുന്ന ബി സന്ധ്യയുടെ ശക്തമായ ഇടപെൽ മൂലമാണ് പന്ത്രണ്ട് കേസുകളും ഉത്ഭവിച്ചതെന്നാണ് സമരത്തിൽ പങ്കെടുത്തിരുന്ന പ്രദേശവാസികളുടെയും ്അന്നും ഇന്നും നിലനിൽക്കുന്ന പ്രചാരണം. ഒപ്പം ജോലിചെയ്തിരുന്ന സ്ത്രീയിൽ നിന്നും സന്ധ്യയുടെ ഭർത്താവ് പ്രൊഫ. മധു 14 ലക്ഷം രൂപക്ക് വാങ്ങിയ 17 സ്ഥലത്താണ് ഇപ്പോൾ സന്ധ്യ താമസിക്കുന്ന കണ്ണമ്മുലയിലെ വീടിരിക്കുന്നതെന്നും ഈ സ്ഥലം ചട്ടമ്പി സ്വാമിയുടെ മാതാവ് സ്ഥലം വിൽപ്പന നടത്തിയ യുവതിയുടെ പൂർവ്വീകർക്ക് ഒറ്റിപ്പണയത്തിന് (കടംവാങ്ങുന്ന തുക നിശ്ചിത സമയത്ത് തിരികെ നൽകിയിങ്കിൽ പണയ വസ്തു കടം നൽകുന്ന ആൾക്ക് സ്വന്തമാവുന്ന വ്യവസ്ഥ ഉൾക്കൊള്ളിച്ചുള്ള കരാർ)നൽകിതാണെന്നുമാണ് ഗരുഡ ഭജാനന്ദ തീർത്ഥയും ഗംഗേശ്വരാനന്ദയും അടക്കമുണ്ടായിരുന്ന സമരക്കാരുടെ കണ്ടെത്തൽ.
സന്ധ്യയും വീട്ടുകാരും സ്ഥത്ത് നിർമ്മാണ പ്രവർത്തനവുമായി ഇറങ്ങിയപ്പോഴാണ് ഭൂമി ഇവരുടെ കൈവശമെത്തിയെന്ന് പരിസരവാസികൾ അറിയുന്നത്.പിന്നീടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നത്.നേരത്തെ ഇത് സംമ്പന്ധിച്ച് സമരക്കാർ കേസിന് പോയെങ്കിലും ഇടക്കാലത്ത് കേസിലെ വാദിയും അഭിഭാഷകനും മരണപ്പെട്ടതോടെ എതിർകക്ഷികൾക്കനുകൂലമായ വിധിയുണ്ടായുണ്ടായതോടെ ഭൂമികൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.
ഗംഗേശ്വരാന്ദയുടെയും ഗരുഡ ഭജാനന്ദ തീർത്ഥയുടെയും മറ്റും നേതൃത്വത്തിൽ നാട്ടുകാർ സമരരംഗത്ത് സജീവമായതോടെയാണ് സമരം മാധ്യമ ശ്രദ്ധയാകർഷിച്ചത്.കണ്ണമൂലയിലെ വിവാദ സ്ഥലത്തിന് സമീപം സമരപ്പന്തലിൽ ചട്ടമ്പി സ്വാമികളുടെ പ്രതിമ സ്ഥാപിച്ച് രാവിലേയും വൈകിട്ടും നാമജപമായിരുന്നു സമരത്തിന്റെ ആദ്യഘട്ടത്തിൽ നടന്നിരുന്നത്.
വിഗ്രഹം എടുത്തെറിഞ്ഞ് ഇത് അവസാനിപ്പിക്കാനായിരുന്നു ഗുണ്ടാസംഘത്തെ എതാരാളികൾ പറഞ്ഞയച്ചതെന്നും ഇതിന് വഴങ്ങാതെ വന്നതോടെ പൊലീസിനെ കയറൂരിവിട്ട് സമരക്കാരായ സ്ത്രീകളെയും കുട്ടികളെയും വരെ മർദ്ധിച്ചെന്നും ഇതിൽ പ്രതിഷേധിച്ച് നിരാഹാരം കിടന്ന ഗംഗേശ്വരാന്ദ വി എസ് ഇടപെട്ടതിനേത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്നും ഗരുഡ ഭജാനന്ദ തീർത്ഥ വ്യക്തമാക്കി.
വീട് പണിക്ക് മുമ്പേ ഈ സ്ഥലം മുടക്കിയ തുക കൈപ്പറ്റി വിട്ടുതരണമെന്നും അതല്ലങ്കിൽ ഇത്രയും സ്ഥലം തിരുവനന്തപുരത്ത് തന്നേ വാങ്ങി നൽകാമെന്ന് സന്ധ്യയുടെ പിതാവിനേ നേരിൽക്കണ്ട് അറിയിച്ചിരുന്നെന്നും ഇതിനും ഇവർ വഴങ്ങാൻ തയ്യാറായില്ലെന്നും സ്വാമി ഓർക്കുന്നു. ഭരണതലത്തിൽ നിർണ്ണായ സ്വാധീനമുള്ള ഇപ്പോഴത്തെ സ്ഥിതിയിൽ സന്ധ്യയുടെ പിടിയിൽ കാര്യങ്ങൾ എത്തിനിൽക്കുകയാണെന്നും ഈ കേസിൽ സത്യം പുറത്ത് വരണമെങ്കിൽ ഇനി അത്ഭുതങ്ങൾ തന്നെ നടക്കണമെന്നുമാണ് ഗംഗേശ്വരാന്ദയുമായി അടുപ്പമുള്ളവർ പങ്കുവയ്ക്കുന്ന വിവരം.
Stories you may Like
- ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ടോയ്ലറ്റിൽ ഫ്ളഷ് ചെയ്ത് കളഞ്ഞ് ഭാര്യ
- പീഡിപ്പിക്കാൻ ശ്രമം: 27കാരന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി
- പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു യുവതി
- അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; 32കാരി അറസ്റ്റിൽ
- മമ്മൂട്ടിയുടെ കാതൽ സിനിമക്കെതിരെ എം എം അക്ബർ
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍