പ്രശാന്തിന് മാറ്റുന്നത് രണ്ട് കൊല്ലത്തെ സേവനം പൂർത്തിയാക്കിയ ശേഷം; മസൂരിയിൽ വീണു പരിക്കേറ്റതിനാൽ മെഡിക്കൽ ലീവിൽ തുടരും; കളക്ടർ ബ്രോ ഒഴിഞ്ഞു പോകുന്നതിൽ ആഹ്ലാദിച്ചത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഒട്ടു മിക്ക ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്കും സ്ഥാനം തെറിച്ചിട്ടും അനേക്കം തട്ടാതിരുന്ന കോഴിക്കോട് കളക്ടറെ സ്ഥലം മാറ്റിയതോടെ ഒട്ടേറെ ഊഹാപോഹങ്ങൾ സജീവമാകുന്നു. കളക്ടർ ബ്രോയുടെ തലയെടുക്കാൻ കാത്തിരുന്ന അനേകം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും വിജയം ആഘോഷിക്കുന്നുണ്ടെങ്കിലും സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ നത്നെ നൽകിയ അപേക്ഷ പ്രകാരമാണ് സ്ഥലം മാറ്റമെന്ന് പ്രശാന്ത് മറുനാടനോട് പറഞ്ഞു.
കുറച്ചു നാളായി മെഡിക്കൽ ലീവിലാണ് കളക്ടർ ബ്രോ. ഇനിയും ഒരു മാസം കൂടി ചികിൽസ കഴിഞ്ഞാലെ മസൂരിയിലെ ട്രയനിംഗിനിടെയുണ്ടായ പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തി നേടാൻ പ്രശാന്തിന് കഴിയൂ. ഇതിനിടെയാണ് പ്രശാന്തിനെ മന്ത്രിസഭാ യോഗം സ്ഥലം മാറ്റുന്നത്. ഏറെ നാളായി പ്രശാന്തിന്റെ സ്ഥലം മാറ്റം ചർച്ചകളിൽ നിറഞ്ഞിരുന്നു. എംപി എംകെ രാഘവനുമായുള്ള ഉടക്കും അതിന് പിന്നാലെ വീട്ടിലെ കാർ ദുരൂപയോഗത്തിന്റെ കള്ള വാർത്ത പൊളിച്ച് പ്രശാന്ത് ഇട്ട പോസ്റ്റുമെല്ലാം ചർച്ചയായിരുന്നു. മാതൃഭൂമിയേയും മനോരമയേയും വിമർശിക്കുന്ന തരത്തിലെ പോസ്റ്റ് വന്ന് ദിവസങ്ങൾക്കുള്ളിൽ പ്രശാന്ത് മാറുമ്പോൾ എതിരാളികൾ പല നിർവ്വചനവും നൽകുന്നു. രാഷ്ട്രീയക്കാരോട് കളിച്ചതിന്റെ ഫലമാണ് ഇതെന്നാണ് ശത്രുക്കളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സ്ഥലം മാറ്റത്തിന്റെ കാരണം കളക്ടറോട് തന്നെ തിരക്കിയത്.
രണ്ട് കൊല്ലം മുമ്പാണ് കോഴിക്കോട് കളക്ടറായി പ്രശാന്ത് എത്തിയത്. അന്ന് മുതൽ കോഴിക്കോടിന്റെ മുഖം മാറ്റുന്ന നിരവധി പദ്ധതികൾക്ക് രൂപം നൽകി. കെടിഡിസിയിലും ആഭ്യന്തര മന്ത്രിയുടെ പ്രവറ്റ് സെക്രട്ടറിയുമായും തിളങ്ങിയ പ്രശാന്ത് അക്ഷരാർത്ഥത്തിൽ കോഴിക്കോടിന്റെ താരമായി. ഇതോടെ എതിർപ്പുമായി രാഷ്ട്രീയക്കാരുമെത്തി. എന്തിനും ഏതിനും കളക്ടറെന്ന സ്ഥിതിയെത്തിയതായിരുന്നു എതിർപ്പിന് കാരണം. ഇതോടെ തങ്ങളുടെ പ്രസക്തി കുറയുമോ എന്ന് രാഷ്ട്രീയക്കാർ ഭയന്നു. ഫോൺ എടുക്കുന്നില്ലെന്ന പരാതിയുമായി ഡിസിസി അധ്യക്ഷനായിരുന്ന കെസി അബു തന്നെ പ്രശാന്തിനെ യുഡിഎഫ് ഭരണകാലത്ത് കെപിസിസി യോഗത്തിൽ വിമർശിച്ചു. എംപി എംകെ രാഘവനും ഒപ്പം ചേർന്നു. എന്തുവന്നാലും പ്രശാന്തിനെ മാറ്റുമെന്ന് കോൺഗ്രസുകാർ വീമ്പുപറഞ്ഞു. എന്നാൽ കളക്ടറെ തൊട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് ഉമ്മൻ ചാണ്ടി സർക്കാർ പ്രശാന്തിനെതിരെ കൈവിരൽ പോലും അനക്കിയില്ല.
ഇടത് സർക്കാർ അധികാരമേറ്റതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തരിൽ ഒരാളായി പ്രശാന്ത് മാറി. മുഴുവൻ കളക്ടർമാരേയും മാറ്റിയിട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള പ്രശാന്തിനെ തൊട്ടില്ല. കോഴിക്കോടിന്റെ മനസ്സറിഞ്ഞ കളക്ടറുടെ പ്രവർത്തനത്തിൽ പിണറായിക്ക് പൂർണ്ണ വിശ്വാസമായിരുന്നു. ഇതിനിടെയാണ് എംപി ഫണ്ട് വിനിയോഗത്തിൽ രാഘവൻ എതിർപ്പുമായെത്തിയത്. തന്റെ ഫണ്ട് വിനിയോഗത്ത കളക്ടർ തടസ്സപ്പെടുത്തുവെന്ന വാദവും അധികകാലം നീണ്ടു നിന്നില്ല. അഴിമതി ഒഴിവാക്കാനുള്ള ഇടപെടൽ തുടരുമെന്ന് കളക്ടർ തുറന്നു പറഞ്ഞു. ഇതോടെ എംപിയും പിന്മാറി. ഇതിന് പിന്നാലെയാണ് ഔദ്യോഗിക കാർ ദുരുപയോഗം ചെയ്തെന്ന വിവാദമെത്തിയത്. ഇതിലെ തട്ടിപ്പ് പ്രശാന്ത് തുറന്നുകാട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രശാന്തിന്റെ വിമർശനം ഏറ്റുവാങ്ങിയ മാതൃഭൂമിയും മനോരമയും ആഹ്ലാദത്തിലാണ്. ഒപ്പം കോഴിക്കോട്ടെ രാഷ്ട്രീയക്കാർക്കും.
രണ്ട് കൊല്ലം ഒരു ജില്ലയിൽ കളക്ടറായി തുടരുക പോലും അപൂർവ്വതയാണ്. ഇതിന് ശേഷമാണ് പ്രശാന്ത് പടിയിറങ്ങുന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ മറ്റൊരു ഉത്തരവാദിത്തം തേടി പ്രശാന്ത് അപേക്ഷ നൽകിയിരുന്നു. ഇതിനൊപ്പം ഡെപ്യൂട്ടേഷൻ നിയമനത്തിനും സാധ്യതകൾ വന്നു. എന്നാൽ സർക്കാരിന്റെ മനസ്സ് അറിഞ്ഞ് കേരളത്തിൽ തുടരുകയായിരുന്നു പ്രശാന്ത്. തനിക്കിപ്പോഴും കേരളത്തിൽ തുടരാൻ തന്നെയാണ് താൽപ്പര്യമെന്ന സൂചനയാണ് മറുനാടൻ പ്രശാന്ത് ഇപ്പോഴും നൽകുന്നത്. സ്വാഭാവിക നടപടിയായി മാത്രമേ സ്ഥലം മാറ്റത്തെ അദ്ദേഹം കരുതുന്നുമുള്ളൂ. പ്രശാന്തിന് പകരം കോഴിക്കോട് കളക്ടറായി സർക്കാർ മുന്നിൽ കണ്ടത് ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ടിവി അനുപമയെ ആയിരുന്നു. എന്നാൽ തീരെ ചെറിയ കുട്ടിയുള്ള അനുമപയ്ക്ക് കളക്ടറായി പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ട് സർക്കാർ പരിഗണിച്ചാണ് യുവി ജോസിനെ കോഴിക്കോട്ടെ കളക്ടറാക്കുന്നത്.
സാധാരണ ഒരു ജില്ല കളക്ടർ എന്നതിൽ നിന്നും മാറി പലവിധത്തിലുള്ള ജനോപകാരപ്രദമായ നൂതന പരിപാടികളും നടപ്പിലാക്കിയാണ് പ്രശാന്ത് കളക്ടർ ബ്രോയായത്. റോഡുകളിലെ കുഴിയടയ്ക്കാൻ സ്പോൺസർമാരെ തേടുന്ന നമുക്ക് നിരത്താം നമ്മുടെ നിരത്ത് എന്ന പദ്ധതിയുംവിശക്കുന്നവർക്കു ഭക്ഷണം നൽകാനുള്ള പദ്ധതിയായ ഓപ്പറേഷൻ സുലൈമാനിയും വിദ്യാർത്ഥികളുടേ യാത്രാസൗകര്യം വർദ്ധിപ്പിക്കാനുള്ള സവാരി ഗിരിഗിരിയും യാത്രക്കാർക്ക് അവരുടെ ഏറ്റവും അടുത്തുള്ള ഓട്ടോ റിക്ഷ കണ്ടുപിടിക്കുന്നതിനുള്ള ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ആയ എയ് ഓട്ടൊയും പൊതുനിരത്തിൽ മൂത്രമൊഴിക്കുന്നവരുടെ ചിത്രം ഏടുത്ത് കളക്ടർക്ക് അയച്ചുകൊടുക്കുന്ന പരിപാടിയായ ത്രിമൂത്രി ഫോട്ടോ കണ്ടസ്റ്റും, കോഴിക്കോടിനെപ്പറ്റി അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി കോഴിപീഡിയ എന്ന വിജ്ഞാനകോശപദ്ധതിയും ഏറെ കൈയടി നേടി. ജില്ലാ വികസനത്തിന് സോഷ്യൽ മീഡിയയുടെ എല്ലാ സാധ്യതയും സമർത്ഥമായി വിനിയോഗിച്ചായിരുന്നു എൻ പ്രശാന്തിന്റെ പ്രവർത്തനം.
പൊതു പങ്കാളിത്തത്തോടെയുള്ള നിരവധി കാരുണ്യപദ്ധതികൾ നടപ്പാക്കിലും കോഴിക്കോട് ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജിലൂടെ പൊതുജനങ്ങളുമായി സംവദിച്ചും കളക്ടർ എൻ.പ്രശാന്ത് വേഗത്തിൽ തന്നെ കളക്ടർ ബ്രോ ആയി ജനപ്രീതി നേടിയിരുന്നു. ജേക്കബ് തോമസിനെതിരെ പ്രതിഷേധിക്കാൻ ഐഎഎസ അസോസിയേഷൻ നടത്തിയ ആഹ്വാനവും പ്രശാന്ത് അംഗീകരിച്ചില്ല. ഇതോടെ പ്രശാന്ത് ഐഎഎസ് ലോബിക്കും അനഭിമതനായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍