ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
മറുനാടൻ മലയാളി ബ്യൂറോ
ആലുവ: ഫേസ്ബുക്ക് പോരാളിയായി അറിയപ്പെടുന്ന തൃശൂർ സ്വദേശി ആക്കിലപ്പറമ്പൻ ശ്രദ്ധാകേന്ദ്രമാകുന്നത് നടൻ മോഹൻലാലിനെ അടക്കം ആക്ഷേപിച്ച് വിവാദ വീഡിയോകളിലാണ്. എസ് എഫ് ഐയേയും സംഘപരിവാറിനേയുമൊക്കെ എഫ് ബിയിലൂടെ പച്ചത്തെറി വിളിച്ചു. പല സൈബർ ഗുണ്ടകളുമായി ബന്ധവും വന്നു. ഇവരുടെ പ്രിയപ്പെട്ടവനായി ആക്കിലപ്പറമ്പൻ മാറി. ഈ സൗഹൃദ വലയിത്തിലൂടെ സോഷ്യൽ മീഡിയയെ ഉപയോഗിച്ച് വളരാനാഗ്രഹിച്ച നസീഹിനെ ഒടുവിൽ എക്സൈസുകാർ പിടികൂടിയിരിക്കുന്നു. ബെംഗളൂരുവിൽ നിന്നു വാങ്ങിയ ഹാഷിഷ് കൊച്ചിയിൽ ഇടനിലക്കാരനു കൈമാറാൻ കൊണ്ടുപോകുമ്പോഴാണ് ഇയാൾ പിടിയിലായത്. ലഹരിമരുന്നു കൊണ്ടു വന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ നസീഹ് അടക്കം സോഷ്യൽ മീഡിയയിലെ പല 'സിംഹങ്ങളും' തട്ടിപ്പും വെട്ടിപ്പും മയക്കു മരുന്ന് വിൽപ്പനയും നടത്തിയാണ് ജീവിക്കുന്നതെന്ന വാദം സജീവമാവുകയാണ്.
സാമൂഹിക പ്രതിബന്ധതയുണ്ടെന്ന് പുറംലോകത്തെ വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു നസീഹിന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ. ഹനാൻ വിഷയത്തിൽ നൂർദ്ദീൻ ഷെയ്ഖിനെ കളിയാക്കി അനക്കുള്ള പരിപ്പുവടേം ചായേം ശെരിയാക്കിയിട്ടുണ്ട്... എന്നാണ് പോസ്റ്റിട്ടത്. ഈ പരിപ്പുവടേം ചായയും കുടിക്കേണ്ട അവസ്ഥ നൂറുദ്ദീൻ ഷെയ്ഖിനുണ്ടായില്ല. കാരണം ഹനാൻ കേസിൽ നൂറുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എന്നാൽ നസീഹ് അകത്താവുകയും ചെയ്തു. അങ്ങനെ പരിപ്പുവേടം ചായേും നസീഹ് കഴിച്ചു തുടങ്ങുകയും ചെയ്യുകയാണ്. നേരത്തെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനേയും കളിയാക്കിയ കേസിലും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം പലരേയും അപമാനിച്ച് വിഡീയോകളിട്ടു. സൈബർ ലോകത്തെ ക്രിമിനലുകൾ പലരും ഇതിനെ പുകഴ്ത്തുകയും ചെയ്തു. അത്തരത്തിലൊരു വ്യക്തിയാണ് മയക്കുമരുന്നുമായി അകത്താകുന്നത്.
സോഷ്യൽ മീഡിയിയൽ സാന്നിധ്യമായതോടെ ഇയാൾക്ക് നിരവധി സുഹൃത്തുക്കളേയും കിട്ടി. കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ അടുത്ത അനുയായിയായും മാറി. പലരേയും ഭീഷണിപ്പെടുത്തി പണം തട്ടുകയും കേസിൽ കുടുക്കുകയും ചെയ്യുന്നതാണ് ഈ സംഘത്തിന്റെ ഹോബി. കോട്ടയത്ത് ഈ സംഘത്തിനെതിരെ നിരവധി പരാതികളുണ്ട്. അതിൽ പ്രധാനിയാണ് മയക്കുമരുന്നുമായി പിടിയിലാകുന്നത്. കേരളത്തിലെ മാഫിയാ സംഘത്തിന് ഈ ഗ്യാങ്ങുമായുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്. സോഷ്യൽ മീഡിയയിലെ താരങ്ങളായി മാറി സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന മയക്കുമരുന്നാണ് ഇവർ കൈകാര്യം ചെയ്യുന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ യുവാവിനും രണ്ടു പെൺകുട്ടികൾക്കും എസ്എഫഐ മർദ്ദനമേറ്റ സംഭവത്തിൽ രോഷവുമായി ഇട്ട വീഡിയോയും ചർച്ചയായിരുന്നു. കേരളത്തിൽ എന്റെ പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന അതോടെ തീർന്നെന്നും നിയമത്തിന്റെ വഴിക്കാണെങ്കിൽ അങ്ങനെ, പ്രതികരിക്കാൻ തനിക്കും തനിക്കു പിന്നിൽ നിൽക്കുന്നവർക്കും കഴിയുമെന്നും യുവാവ് രോഷം കൊള്ളുന്നു. താനും ഒരു സഖാവാണെന്നാണ് യുവാവിന്റെ അവകാശവാദം. എസ്എഫ്ഐ മാത്രമല്ല നട്ടെല്ലുള്ള വിദ്യാർത്ഥി സംഘടന. നിങ്ങൾ എസ്ഡിപിഐയേയും പോപ്പുലർ ഫ്രണ്ടിനേയും മുസ്ലിം ലീഗിനേയും, എങ്ങനെ എല്ലാവരേയും നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുന്നോ അത് നിങ്ങൾക്കും ബാധകമാക്കാൻ ഞങ്ങൾക്ക് കഴിയും. ഉള്ളിലെ ദണ്ണം വച്ചാണ് ഞാൻ പറയുന്നതെന്നും നസീഹ് വീഡിയോയിൽ പറഞ്ഞിരുന്നു. ഇതോടെ ഇടതു പക്ഷത്തിനും നസീഹ് എതിരാളിയായി മാറി.
എസ്എഫ്ഐയെ ഭീഷണിപ്പെടുത്തി 'പ്രശസ്തനായ' ആക്കിലപ്പറമ്പൻ പരിവാറുകാരേയും വെറുതെ വിട്ടില്ല. പച്ചത്തെറിയോടെയുള്ള ഭീഷണി പല ഘട്ടത്തിലും ഉയർന്നു. തന്റെ വീട്ടിലേക്ക് സഖാക്കളെന്ന വ്യാജേന വന്ന മൂന്ന് സംഘപരിവാർ പ്രവർത്തകരെ കൈക്കോട്ട് കൊണ്ട് നേരിട്ട് തോൽപിച്ചതായും നസി അഷ്റഫ് എന്ന യുവാവ് 7 മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞിരുന്നു. ഹായ് ഫ്രണ്ട്സ് ഗുഡ്മോണിങ് ഫ്രണ്ട്സ് എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോയിൽ തന്നെ അന്വേഷിച്ച് മൂന്ന് പേർ വീട്ടിലേക്ക് വരുന്നതായാണ് പറയുന്നത്. ഫോണിൽ വിളിച്ച് വീടിന് പുറത്തിറങ്ങാൻ മൂന്നംഗ സംഘം ആവശ്യപ്പെട്ടതിനെത്തുടർന്ന് തന്റെ 'ടൂൾസു'മായി പുറത്തിറങ്ങിയപ്പോൾ യുവാക്കൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ കൈയിൽ കരുതിയ കൈക്കോട്ട് കൊണ്ട് മൂന്നുപേരേയും ആക്രമിച്ചതായി ഇയാൾ പറയുന്നു.
നേരത്തെ മോഹൻലാലിനും ആന്റണി പെരുമ്പാവൂർക്കുമെതിരേ വൻ ആരോപണവുമായി അക്കിലപ്പറമ്പൻ വീഡിയോ ലൈവ് ചെയ്തിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ പഴയ സുഹൃത്ത് കൂടിയെന്ന് അവകാശപ്പെട്ടായിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഇയാൾ ഉന്നയിച്ചത്, പെരുമ്പാവൂരിൽ ആന്റണി പെരുമ്പാവൂർ അന്യ സംസ്ഥാന തൊഴിലാളികൾക്കായി വാണിഭ ക്യാമ്പുകൾ നടത്തുന്നുണ്ടെന്നും വീഡിയോയിൽ ആരൊപ്പിക്കുന്നു. ഫേസ്ബുക്കിലും യുടൂബിലും അപ്ലോഡ് ചെയ്തിരിക്കുന്ന 4.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ആരോപണം ഉന്നയിക്കുന്നത്. പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആന്റണി പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് ഇത്.
ടിവി ചാനലിൽ ഒരു റിപ്പോർട്ട് വന്നിരുന്നു. പെരുമ്പാവൂരിൽ വെടിശാലകൾ ഉണ്ടെന്നായിരുന്നു എന്നാണ് അത് പറഞ്ഞിരുന്നത്. ഗുണ്ടൽപേട് നടന്നത് പോലെ പെരുമ്പാവൂരും ഉണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയാണ് ഇത്. 300-500 രൂപയ്ക്ക് പ്രവർത്തിക്കുന്നതാണ് അവ. ഇത് കൂടാതെ ലക്ഷങ്ങൾ വില മതിക്കുന്ന കച്ചവടെ 200ഓളം വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്നു. ഇതിന് പിന്നിൽ മോഹൻലാൽ ആണ്. അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ ആന്റണി പെരുമ്പാവൂർ ആണെന്നും പറയുന്നു. ഇതിന് പിന്നിൽ ആൻണിയാണ്. അല്ലെങ്കിൽ ആന്റണിയുടെ മാഫിയയിൽ ബന്ധപ്പെട്ട ആളുകളാണ്. മൂന്ന് വർഷം മുമ്പ് ഞാനും ഫ്രണ്ടും ആന്റണിയുമായി നല്ല ബന്ധമായിരുന്നു. അവൻ ഡ്രഗ് അഡിറ്റായിരുന്നു. അന്ന് ഞങ്ങൾ കണ്ടു. അന്ന് നീ എന്നോട് പലതും കുമ്പസരിച്ചു. അതിൽ മോഹൻലാലിന് ആണുങ്ങളോടും താൽപ്പര്യമുണ്ടെന്ന് പറയുന്നു. പെണ്ണുപിടിയാനാണെന്ന് ആന്റണി പെരുമ്പാവൂർ പറയുന്ന ഓഡിയോ ഉണ്ടെന്നും ഇയാൾ പറഞ്ഞു. ഒരു മാസത്തിനകം പെരുമ്പാവൂരിനെ പൊലീസ് വൃത്തിയാക്കണം. അല്ലെങ്കിൽ ഞാൻ ഞാൻ രംഗത്തിറങ്ങും. എല്ലാം വ്യത്തിയാക്കും. ഇങ്ങനെ തീർത്തും അസത്യങ്ങളാണ് അക്കിലപ്പറമ്പൻ അന്ന് ഉന്നയിച്ചത്
പൊലീസ് ഇക്കാര്യത്തിൽ വേണ്ടത് ചെയ്തില്ലെങ്കിൽ വി എസ് അച്യുതാനന്ദൻ ചെയ്തതു പോലെ എല്ലാം ഇടിച്ചു നിരത്തും. ആന്റണി പെരുമ്പാവൂരിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് വിഡിയോ. ജെസിബി വച്ച് എല്ലാം ഇടിച്ചു നിരത്തുമെന്നാണ് അച്യുതാനന്ദൻ പറയുന്നത്. ഈ വീഡിയോയോടെ തന്നെ അക്കിലപ്പറമ്പൻ സോഷ്യൽ മീഡിയയിലെ വിവാദ വ്യക്തിത്വമായിരുന്നു. ഇത്തരത്തിലൊരു വ്യക്തിയെയാണ് മയക്കുമരുന്ന് കേസിൽ എക്സൈസ് അറസ്റ്റ ്ചെയ്യുന്നത്. നസീഹ്് അഷറഫും കൂട്ടാളിയും മയക്കുമരുന്ന് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തൃശ്ശൂർ തലപ്പിള്ളി പാതാക്കര കോയകുഞ്ഞിയകത്ത് പടിഞ്ഞാറേ ഒട്ടിയിൽ വീട്ടിൽ നസീഹ് അഷറഫ് (25), നിലമ്പൂർ പൂക്കാട്ടുപാടം പാട്ടക്കരിമ്പ് പേരാഞ്ചേരി പറമ്പിൽ വീട്ടിൽ പി.പി. നവാസ് (24) എന്നിവരെയാണ് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.കെ. റെജിമോന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ആലുവ പറവൂർ കവലയിൽ നിന്ന് പിടികൂടിയ ഇവരുടെ പക്കൽ നിന്നും 2.5 ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം ഹാഷിഷ് എക്സൈസ് പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ നിർദ്ദേശാനുസരണം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കൾ കുടുങ്ങിയത്. ബംഗളൂരുവിൽ നിന്നും വാങ്ങിയ മയക്കുമരുന്ന് ഇടനിലക്കാരന് കൈമാറാൻ കൊണ്ട് പോകുമ്പോഴാണ് എക്സൈസ് വലയിൽ കുടുങ്ങിയത്. കൊച്ചിയിൽ ഡി.ജെ പാർട്ടിക്കായി കൊണ്ടുവന്നതാണ് മയക്കുമരുന്ന് എന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്