ഇനി പ്രാഞ്ചിയേട്ടന്മാർക്ക് ചൊറിയും കുത്തി വീട്ടിലിരിക്കാം; പത്മ പുരസ്കാരങ്ങൾക്ക് ശുപാർശ ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരം നൽകി മോദി സർക്കാർ; വാവ സുരേഷിനെ പത്മശ്രീ ആക്കാൻ നമുക്ക് ഇന്ന് മുതൽ രംഗത്തിറങ്ങാം; ഈ ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്ത് തുടക്കമിടാം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പത്മാ പുരസ്കാരം കിട്ടുന്നത് സാധാരണ പ്രാഞ്ചിയേട്ടന്മാർക്കാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സ്വാധീനിച്ച് പ്രാഞ്ചിയേട്ടന്മാർ രാജ്യത്തെ പരമോന്നത ബഹുമതി അടിച്ചു മാറ്റുന്നു. ഇതിനിടെയിൽ അർഹതപ്പെട്ടവർ പിന്തള്ളപ്പെടുകയും ചെയ്യുന്നു. പത്മാ പുരസ്കാര നിർണ്ണയത്തിലെ സുതാര്യത കുറവായിരുന്നു ഇതിന് കാരണം. ഏറെ നാളായി ആളുകൾ ആഗ്രഹിക്കുന്നവർക്ക് പത്മാ പുരസ്കാരം നൽകണമെന്ന വാദം ശക്തമായി തുടങ്ങിയിട്ട്. ഇത് നരേന്ദ്ര മോദി സർക്കാർ ഉൾക്കൊള്ളുകയാണ്. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നൽകുന്ന പത്മ പുരസ്കാരങ്ങൾക്ക് ശുപാർശ നൽകാനുള്ള അവസരം പൊതുജനങ്ങൾക്ക് നൽകിക്കൊണ്ടാണ് പുതിയ പരിഷ്കാരം. ആദ്യമായാണ് ജനങ്ങളെ പങ്കെടുപ്പിച്ച് പത്മ പുരസ്കാരങ്ങൾ നിശ്ചയിക്കുന്നത്. ഓൺലൈൻ മുഖേന മാത്രമേ ഇനി മുതൽ പത്മ പുരസ്കാരങ്ങൾക്ക് ശുപാർശ നൽകാനാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആതായത് മലയാളികൾക്ക് ഏറ്റവും വലിയ സേവനം നൽകി ജീവൻ പണയം വച്ചുപോലും പാമ്പുകളുടെ രക്ഷകനാവാനെത്തുന്ന വാവ സുരേഷിനേയും ഇനി പത്മാ പുരസ്കാരത്തിനായി നമുക്ക് നാമനിർദ്ദേശം ചെയ്യാൻ അവസരമുണ്ട്. വാവ സുരേഷിനെ പോലെ സമൂഹ നന്മ മാത്രം ലക്ഷ്യമിടുന്ന പൊതു സേവകരെ ആരും പത്മാ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യുക പതിവില്ല. മടിയിലെ കാശിന്റെ കനം കാട്ടി പ്രാഞ്ചിയേട്ടന്മാർ എല്ലാം തട്ടിക്കൊണ്ട് പോകുമ്പോൾ വാവ സുരേഷിനെ പോലുള്ളവർ രാജ്യത്തിന്റെ ആദം ഏറ്റുവാങ്ങാതെ പോകുക പതിവായിരുന്നു. വാവ സുരേഷിനെ പോലുള്ളവരെ അവാർഡിനായി ശുപാർശ ചെയ്യാനുള്ള സുവർണ്ണാവസരമാണ് മോദി സർക്കാരിന്റെ പുതിയ നീക്കത്തിലൂടെ കൈവരുന്നത്. മനുഷ്യരേയും പാമ്പുകളേയും ഒരു പോലെ സ്നേഹിച്ച് സമൂഹത്തിന്റെ പേടിയകറ്റുന്ന വാവാ സുരേഷിനെ പോലുള്ളവർക്ക് ഈ തീരുമാനം തുണയാകുമെന്ന് ഉറപ്പാണ്. അതിന് വേണ്ടത് പൊതു ജനങ്ങളുടെ ആത്മാർത്ഥ സഹകരണവും.
മറുനാടൻ ഒരു വർഷം മുൻപ് ആരംഭിച്ച് ഈ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും അതിലെ വാവാ സുരേഷ് വാർത്തകൾ ഷെയർ ചെയ്തും നമുക്ക് തുടക്കമിടാം. ഓൺലൈൻ വഴി ശുപാർശ കൊടുക്കാനുള്ള സംവിധാനം നിലവിൽ വരുമ്പോൾ നമുക്ക് ഒരുമിച്ചു രംഗത്തിറങ്ങാൻ ആയി ഈ ഫേസ്ബുക്ക് പേജിനെ ഉപയോഗപ്പെടുത്താം. ഇതിനോടകം 10, 000 ലൈക്ക് കടന്ന ഈ പേജിനെ ഈ ദിവസങ്ങളിൽ തന്നെ ലക്ഷങ്ങളിലേക്ക് എത്തിച്ചാൽ നമുക്ക് സുരേഷിനെ കാര്യം എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കും. പ്രാഞ്ചിയേട്ടന്മാർക്ക് മാത്രം ലഭിച്ചു പോന്നിരുന്ന പത്മാ പുരസ്കരാം വാവ സുരേഷിനെ പോലുള്ളവർക്ക് പ്രാപ്യമാക്കാനുള്ള പോരാട്ടം ഏറ്റെടുത്ത് മാറ്റത്തിന് വഴിയൊരുക്കാൻ പങ്കാളിയാകാനുള്ള സുവർണ്ണാവസരമാണ് ഇത്.
2016ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ സിനിമാ താരം ജോയ് മാത്യു ഇട്ട പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. പൊട്ടന് ലോട്ടറി അടിച്ചാൽ എങ്ങനെയിരിക്കും, അത്തരത്തിലുള്ള അവസ്ഥയാണ് ഇത്തരം പുരസ്കാരം അർഹിക്കാത്തവർക്ക് ലഭിക്കുമ്പോൾ. ഇത്തരമൊരു പരാമർശമാണ് ജോയ് മാത്യുവിന്റെ ഭാഗത്തുനിന്നുണ്ടായത്. താനും ഒരു പത്മ അവാർഡ് മോഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. അവാർഡ് കിട്ടുമെന്ന് കരുതി പത്രത്തിൽ കൊടുക്കാൻ ഫോട്ടോ വരെ എടുത്തു. അതൊക്കെ വെറുതെയായിയെന്ന് ജോയ് മാത്യു പരിഹസച്ചു. ഏതായാലും ഫോട്ടോ എടുത്തതല്ലേ, എന്നാൽ പിന്നെ അതിവിടെയിരിക്കട്ടെയെന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് ജോയ് മാത്യു പറഞ്ഞത്. ഇത് തന്നെയാണ് പത്മാ പുരസ്കാരത്തിലെ യഥാർത്ഥ അവസ്ഥയും. ഇതിന് മാറ്റം കൊണ്ടുവരാനാണ് മോദി സർക്കാരിന്റെ പുതിയ പരിഷ്കാരങ്ങൾ.
അതായത് അർഹരായവവരുടെ പേരുകൾ പൊതു ജനങ്ങൾക്കും ഉയർത്തിക്കാട്ടാം. പത്മ പുരസ്കാരങ്ങൾ നിശ്ചയിക്കുന്നതിൽ അപാകം ചൂണ്ടിക്കാട്ടി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾക്ക് കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. അതു പ്രകാരം വ്യക്തികൾക്കും സർക്കാർ പോലെയുള്ള അധികാര സ്ഥാപനങ്ങൾക്കും ശുപാർശകൾ നൽകാം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അവാർഡുകൾ എന്ന വിഭാഗത്തിലൂടെയാണ് ശുപാർശ നൽകേണ്ടത്. ഇതിൽ പൗരന്മാർ, അഥോറിറ്റി തുടങ്ങിയ ഉപവിഭാഗങ്ങളുണ്ട്. ജനങ്ങൾ ശുപാർശ നൽകേണ്ടത് വ്യക്തികൾ എന്ന ഉപവിഭാഗത്തിലാണ്. പുരസ്കാരങ്ങൾക്ക് അർഹരാണെന്ന് കരുതപ്പെടുന്ന വ്യക്തികളെ മാത്രമല്ല, സ്വന്തം പേര് ശുപാർശ ചെയ്യാനും സാധിക്കും.
പ്രാഞ്ചിയേട്ടന്മാർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്ന പതിവുരീതികൾ മാറ്റി, അറിയപ്പെടാത്തവരും എന്നാൽ അപൂർവപ്രതിഭകളുമായവരെ കണ്ടെത്താൻ ഈ രീതി സഹായിക്കുമെന്നാണ് പ്രതീക്ഷ. ശുപാർശ നൽകാൻ ഉദ്ദേശിക്കുന്നവർ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ആധാർ നമ്പറടക്കമുള്ള തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും നൽകണം. ശുപാർശ നൽകേണ്ട അവസാന തീയതി ഈ മാസം 15 ആണ്. പ്രമുഖമായ പുരസ്കാര നിർണയത്തിന് ജനങ്ങളെ കൂടി ഉൾപ്പെടുത്തുന്നത് ആദ്യമായാണ്. കഴിവുകളുള്ള അധികം അറിയപ്പെടാത്തവരെ പുരസ്കാരത്തിന് അർഹരാക്കാൻ ഇതുവഴി സാധിക്കുമെന്ന് കരുതപ്പെടുന്നു. നിലവിൽ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ, കേന്ദ്ര സർക്കാർ വകുപ്പുകൾ എന്നിവയ്ക്കും ഭാരതരത്നം, പത്മവിഭൂഷൺ ബഹുമതി ലഭിച്ചവർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഗവർണർമാർ, എംപിമാർ തുടങ്ങിയവർക്കുമാണ് നാമനിർദ്ദേശം നൽകാൻ അനുവാദമുള്ളത്.
വാവ സുരേഷിന് പത്മശ്രീ-ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അടുത്ത വർഷത്തെ പത്മാ പുരസ്കാര നിർണ്ണയത്തിനായി സർക്കാരിന് മുമ്പിൽ ഇതുവരെ 17,000 അപേക്ഷകൾ കിട്ടിക്കഴിഞ്ഞു. എന്നാൽ ഇതിൽ പലരും പ്രാഞ്ചിയേട്ടന്മാർക്കാണ്. സത്യസന്ധമായ വിവരങ്ങൾ മറച്ചുവച്ചാണ് ഇവർ പത്മാ പരുസ്കാരങ്ങൾക്ക് വേണ്ടി അപേക്ഷിക്കാനാവുക. രാഷ്ട്രീയ പരിഗണനകൾ സംസ്ഥാന സർക്കാരും മാനദണ്ഡമാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ പരിഷ്കാരങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍