ലഡാക്കിൽനിന്നും തുടങ്ങിയ നടപ്പ് അവസാനിച്ചത് കന്യാകുമാരിയിൽ; ഊഷ്മള സ്നേഹം നൽകി മലയാളികൾ; ബ്രിട്ടനിൽനന്നും ഇന്ത്യ കാണാനെത്തിയ യുവാവ് ഗാന്ധിജിയെ പഠിച്ചപ്പോൾ ലോകത്തിന് സമ്മാനിച്ചത് അപൂർവമായ ഒരു കാൽനടയാത്ര
മറുനാടൻ മലയാളി ബ്യൂറോ
ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് നയിച്ച മഹാത്മാ ഗാന്ധി എന്നും ഒലി ഹണ്ടർ സ്മാർട്ടിന് ആവേശവും അത്ഭുതവുമായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച ആ ചെറിയ മനിുഷ്യനെ അടുത്തറിയുകയായിരുന്നു ഒലിയുടെ ലക്ഷ്യം. ഗാന്ധിജിയെ അറിയണമെങ്കിൽ ഇന്ത്യയെ അറിയണമെന്ന് മനസ്സിലാക്കിയ ഒലി അതിന് ഇറങ്ങി പുറപ്പെട്ടു. ഫോട്ടോഗ്രാഫറും സാഹസിക സഞ്ചാരിയുമായ ഒലി, ഇന്ത്യയെ അറിയാൻ തിരഞ്ഞെടുത്തത് വേറിട്ടൊരു വഴിയാണ്. കാൽനടയായി ഇന്ത്യയിലുടനീളം സഞ്ചരിക്കുക.
ഏപ്രിൽ 23-ന് ലഡാക്കിലെ നുബ്രയിൽനിന്നാണ് ഈ 34-കാരൻ തന്റെ ഇന്ത്യയെ കണ്ടെത്തൽ ആരംഭിച്ചത്. സിനിമകളിലും ഡോക്യുമെന്ററികളിലും കണ്ട ഗാന്ധിജിയല്ല, ഇന്ത്യയുടെ ജനങ്ങളുടെ മനസ്സിലുള്ള ഗാന്ധിജിയെ കണ്ടെത്തുകയായിരുന്നു ഒലിയുടെ ലക്ഷ്യം. അതിനേറ്റവും മികചച് മാർഗം ഇന്ത്യയിലുടനീളം നടക്കുകയെന്നതാണെന്ന് ഒലി തീരുമാനിച്ചു. ഗാന്ധി ദർശൻ പയദയാത്ര എന്നു പേരിട്ട നടപ്പ് കന്യാകുമാരിയിലെത്തിയപ്പോൾ, ഒലി പിന്നിട്ടത് 4500 കിലോമീറ്റർ ദൂരം.
തോളിലൊരു ബാഗുമായാണ് ഒലി ഈ നടത്തമത്രയും നടന്നത്. 12 കിലോയോളം വരുന്ന ബാഗിലുണ്ടായിരുന്നത് ഒരു ക്യാമറയും ഒരു കിടക്കവിരിയും ടെന്റും മാത്രം. അമ്മ നൽകിയ പാവക്കുട്ടി മാത്രമാണ് തന്റെ കൈയിൽ വിലപിടിച്ചതായി ഉണ്ടായിരുന്നതെന്ന ഒലി പറയുന്നു, ദിസവും 40 മുതൽ 50 കിലോമീറ്റർവരെ ഒലി നടന്നു. യാത്രയിൽ വെള്ളവും പഴങ്ങളും വഴിയോരത്ത് ്കിട്ടിയ ഭക്ഷണവുമായിരുന്നു ആഹാരം. ജി.പി.എസ് ഒലിക്ക് വഴികാട്ടി. തെരുവോരങ്ങളിലുറങ്ങി.
കഴിഞ്ഞ ബുധനാഴ്ച കന്യാകുമാരിയിൽ ഒലിയുടെ യാത്ര അവസാനിച്ചു. ഗാന്ധിജിയെ ഇത്രമേൽ സ്നേഹിക്കുന്ന ഒലിക്ക് ഇന്ത്യയിൽനിന്ന് ദുരനുഭവമുണ്ടായത് ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിൽനിന്നുമാത്രം. ഗുജറാത്തിലെ ജാംബുസാറിൽ ഒലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു. മറ്റെവിടെയും യാതൊരു വിഷമതകളുമുണ്ടായില്ല. എല്ലാവരും ഈ വിദേശിയെ സ്വന്തക്കാരനെന്ന പോലെ സ്നേഹിച്ചു.
യാത്ര ഒലിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ഇതുപോലുള്ള വമ്പൻ യാത്രകൾ മുമ്പും ഒലു നടത്തിയിട്ടുണ്ട്. 2013-ൽ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച ഒലി, 2015-ൽ ആമസോൺ നദിയുടെ ഉത്ഭവസ്ഥാനത്തുനിന്ന് അതിന്റെ അവസാനംവരെ നടന്നും വാർത്ത സൃഷ്ടിച്ചിട്ടുണ്ട്. ഇക്കുറി ഗാന്ധിജിയെന്ന തന്റെ ആരാധനാമൂർത്തിയെ അദ്ദേഹത്തിന്റെ നാട്ടുകാരിൽനിന്നുതന്നെ അറിയാൻ വേണ്ടിയാണ് ഒലി ഇന്ത്യയിലെത്തിയത്. കാൽനടയാത്രയിലുടനീളം ഒലിക്ക് ആളുകളുടെ ഗാന്ധിജിയോടുള്ള ആദരവ് മനസ്സിലാക്കാനുമായി.
ഗുജറാത്തിൽ സബർമതി ആശ്രമത്തിലെത്തിയപ്പൾ അവിടെ ഒലി രണ്ടുദിവസം താമസിക്കുകയുണ്ടായി. ദണ്ഡിയാത്രയെക്കുറിച്ച് മനസ്സിലാക്കാൻ ദണ്ഡിയാത്ര പുനസൃഷടിക്കാൻ അദ്ദേഹം ശ്രമിച്ചു. സബർമതി ആശ്രമത്തിൽനിന്നും കൊച്ച്രാബ് ആശ്രമത്തിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡും കടുത്ത മലിനീകരണവും മാത്രമാണ് ഒലിയെ വിഷമിപ്പിച്ചത്.
ഭക്ഷണകാര്യത്തിൽ ഒലിക്ക് യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ല. വഴിയോരത്ത് ആളുകൾ എന്തെങ്കിലും കഴിക്കുന്നത് കണ്ടാൽ, അത് സുരക്ഷിതമാണെന്ന വിശ്വാസത്തിൽ കഴിക്കുകയായിരുന്നു ഒലിയുടെ രീതി. ചപ്പാത്തിയും സമൂസയും ദാലുമൊക്കെ ഒലിയുടെയും പ്രിയപ്പെട്ട ഭക്ഷണമായി മാറി. തനിക്ക് ഇന്ത്യയിൽ പലേടത്തും അനുഭവിക്കാൻ കഴിഞ്ഞ സ്നേഹവും ലഭിച്ച ആദരവുമാണ് ഒലിയെ അത്ഭുതപ്പെടുത്തിയത്. ചിലയിടങ്ങളിൽ തന്നെ ദൈവത്തെപ്പോലെയാണ് സ്വീകരിച്ചതെന്ന് ഒലി പറയുന്നു.
അതിഥി ദൈവമാണെന്ന സങ്കൽപത്തിന്റെ വില അദ്ദേഹത്തിന് യാത്രയിലുടനീളം മനസ്സിലായി. രാത്രി ഉറങ്ങാൻ സ്ഥലം നൽകിയും രാവിലെ ചൂട് ചായയുമായി വിളിച്ചുണർത്തിയും ഗ്രാമവാസികൾ അദ്ദേഹത്തെ സ്നേഹിച്ചു. കേരളത്തിലെത്തിയപ്പോഴാണ് ഒലിക്ക് ആ സ്നേഹം കൂടുതലായറിയാൻ സാധിച്ചത്. പലേടത്തും സ്വീകരണങ്ങളൊരുക്കിയാണ് മലയാളികൾ അദ്ദേഹത്തെ വരവേറ്റത്.
വിഭജനത്തിനുശേഷം 1971 വരെ പാക്കിസ്ഥാന്റെ പക്കലായിരുന്ന നുബ്ര താഴ്വരയിൽനിന്ന് യാത്രയാരംഭിച്ച ഒലി ഷിംല, ജയ്പ്പുർ, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്വാതന്ത്ര്യദിനത്തിന് ഉദയ്പ്പുരിലെത്തി. പിന്നീട് മുംബൈയിലും പുനെയിലുമെത്തിയ ഒലി, ഗാന്ധിജി അവിടെ പ്രവർത്തിച്ചിരുന്ന ഇടങ്ങളൊക്കെ സന്ദർശിച്ചു. ഒടുവിൽ രാഷ്ട്പിതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത കന്യാകുമാരിയിൽ, തന്റെ ഇന്ത്യയെ കണ്ടെത്തൽ യാത്ര വിജയകരമായി അവസാനിപ്പിക്കുകയും ചെയ്തു.
Stories you may Like
- ലഡാക്കിനെ അംഗീകരിച്ച് സുപ്രീംകോടതിയും; ഈ വിധി ചൈനീസ് മോഹങ്ങൾക്കും അപ്പുറം
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- രാഹുലിന്റെ ലഡാക്കിലെ ബൈക്ക് യാത്രയെ ചൊല്ലി പോര്
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍