പത്മനാഭ സ്വാമി ക്ഷേത്രത്തിന് ബിജു രമേശിന്റെ വീടും സ്ഥാപനങ്ങളും സുരക്ഷാ ഭീഷണി തന്നെ; വിദഗ്ധ സമിതി റിപ്പോർട്ട് സുപ്രീംകോടതിയുടെ പരിഗണനയിൽ; ബാറുടമാ നേതാവിന്റെ കോടിക്കണക്കിന് ആസ്തികൾ നഷ്ടപ്പെട്ടേയ്ക്കുമെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയെ ബാർകോഴ വിവാദത്തിൽപ്പെടുത്തിയ ബാറുടമാ അസോസിയേഷൻ നേതാവിനെ ലക്ഷ്യമിട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പിനുള്ള വിദഗ്ധ സമിതി റിപ്പോർട്ട്. ക്ഷേത്രത്തിന് ചുറ്റം താമസിക്കുന്നവർ സ്വത്തിന് ഭീഷണി ഉയർത്തുന്നവെന്നാണ് വിദഗ്ധ സമിതിയുടെ നിരീക്ഷണം. ക്ഷേത്രത്തിന് ചുറ്റം ഹോട്ടലു നടത്തുന്നവരുടെ ഭീഷണിയേയും സുപ്രീംകോടതിയിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഉയർത്തിക്കാട്ടുന്നുണ്ട്. ഈ ശുപാർശകൾ സുപ്രീംകോടതി അംഗീകരിച്ചാൽ ബിജു രമേശിന്റെ രാജധാനി ഗ്രൂപ്പിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാകും.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നാണ് ബിജു രമേശിന്റെ വീട്. ക്ഷേത്ര മതിലിനോട് ചേർന്നാണ് വീടെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. ഇതിനൊപ്പം രാജധാനി ബാറും ഇവിടെയുണ്ട്. ലോഡ്ജ് സംവിധാനവും രാജധാനിയിൽ ഉണ്ട്. ഇതെല്ലാം ശതകോടികളുടെ അമൂല്യ സ്വത്തുള്ള ക്ഷേത്ര സുരക്ഷയ്ക്ക് തടസ്സമാണെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കൈവശമുള്ള സ്ഥലങ്ങളിൽ ലോഡ്ജുകൾ നടത്തുന്നു. ഇവിടെ താമസിക്കുന്ന അപരിചിതർ ക്ഷേത്രത്തിന് സുരക്ഷാഭീഷണിയുയർത്തുന്നുവെന്നാണ് നീരീക്ഷണം. ഇതിനൊപ്പമാണ് ക്ഷേത്രത്തോട് ചേർന്നുള്ള ബിജു രമേശിന്റെ വീടുയർത്തുന്ന പ്രശ്നങ്ങളും.
ഏതാണ് നൂറ് കോടി രൂപയിലെധികം വിലമതിക്കുന്ന ആസ്തികളാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് ബിജു രമേശിന് ഉള്ളത്. ബിജുവിന്റെ അച്ഛനായ രമേശൻ കോൺട്രാക്ടർ തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് വാങ്ങിയതാണ് ഇവിടെ. രാജധാനി ഗ്രൂപ്പിന്റെ പ്രധാന സാമ്പത്തിക ശക്തിയാണ് രാജധാനി ബിൽഡിങ്ങ്. ലക്ഷക്കണക്കിന് രൂപ വാടകയിനത്തിൽ തന്നെ ലഭിക്കും. ഇതിനോട് ചേർന്നാണ് ബിജു രമേശിന്റെ വീടും.
പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ കുളം നിയമവിരുദ്ധമായി നികത്തി തീർത്ഥപാദ മണ്ഡപം പണിതതിനേയും വിദഗ്ധ സമിതി വിമർശിക്കുന്നുണ്ട്. പത്മതീർത്ഥക്കുളത്തിൽ നിന്നുള്ള അധികജലം ശേഖരിച്ചിരുന്ന പാത്രക്കുളം പഴയ രൂപത്തിൽ പുനരുദ്ധരിക്കണമെന്ന് ഭരണ സമിതി അദ്ധ്യക്ഷ കെ.പി. ഇന്ദിര സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻനായർ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയെന്ന വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പും ഭരണസമിതി റിപ്പോർട്ടിനൊപ്പം സമർപ്പിച്ചു.
സ്ഥലത്തിന്റെ നിയന്ത്രണം ആർ. രാമചന്ദ്രൻനായരുടെ ചില ബന്ധുക്കളിലാണെന്നും പറയുന്നു. പുറമ്പോക്കായി കണ്ടെത്തിയത് 65 സെന്റ് മാത്രം. ഇപ്പോൾ വിദ്യാധിരാജാ സഭ കൈവശം വച്ചിരിക്കുന്നത് ഒരു ഏക്കറും മൂന്നു സെന്റും. ചട്ടമ്പി സ്വാമി സ്മാരകം നിലനിറുത്താൻ രണ്ടു സെന്റ് മാത്രമേ ആവശ്യമുള്ളൂ. ബിജു രമേശിന്റെ സ്ഥാപനങ്ങളെ പോലും ഇതും ഒഴുപ്പിക്കണമെന്നാണ് സമിതിയുടെ നിർദ്ദേശം. പഴയ ഭരണസമിതിയുമായി ബന്ധപ്പെട്ടവർ മുറികൾ ഒഴിഞ്ഞു തരുന്നില്ല. ഈ മുറികൾ കാവൽ നിൽക്കുന്ന പൊലീസുകാർക്ക് വിശ്രമമുറിയായി ഉപയോഗിക്കാം. വാടക നൽകാതെ അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കാൻ കോടതി ഇടപെടണമെന്നും പറയുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിഗൂഢമായ ബി നിലവറ തുറക്കാൻ ഉത്തരവിടണമെന്നതാണ് വിദഗ്ദ്ധസമിതി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യം. മറ്റു നിലവറകളുടെ ശക്തിപ്പെടുത്തലും എണ്ണി തിട്ടപ്പെടുത്തലും കഴിഞ്ഞാൽ ബി യുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് 2011 സെപ്റ്റംബറിൽ കോടതി വ്യക്തമാക്കിയിരുന്നു. സാധനങ്ങളുടെ കണക്കെടുപ്പും മൂല്യനിർണയവും കഴിഞ്ഞ സാഹചര്യത്തിൽ വിദഗ്ദ്ധ സമിതി തുടരണമെങ്കിൽ ബി നിലവറയുടെ കാര്യത്തിൽ തീരുമാനമുണ്ടാകണം. ഈ നിലവറകളിലെ സാധനങ്ങളിൽ ക്ഷേത്രത്തിന് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയുള്ളവ സൂക്ഷിക്കാൻ മ്യൂസിയം സജ്ജമാക്കാമെന്ന് നേരത്തേ സമിതി ശുപാർശ ചെയ്തിരുന്നു. ബി നിലവറ തുറക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ മ്യൂസിയത്തിന്റെ സാദ്ധ്യതാ റിപ്പോർട്ട് കൂടി തയ്യാറാക്കിയ ശേഷം ജോലി അവസാനിപ്പിക്കും.
ബി നിലവറ തുറക്കുന്നില്ലെങ്കിൽ എ.എസ്. ആർ.ഒ കെൽട്രോൺ സംഘത്തെയും നിലനിറുത്തേണ്ട ആവശ്യമില്ല. നിലവറകളിലെ അമൂല്യ വസ്തുക്കളുമായി ബന്ധപ്പെട്ട് സമിതി തയ്യാറാക്കിയ വിവരങ്ങൾ അടങ്ങിയ പേപ്പർ കോപ്പിയും കമ്പ്യൂട്ടർ കോപ്പിയും സുപ്രീംകോടതി ചുമതലപ്പെടുത്തുന്ന ഏജൻസിക്ക് കൈമാറേണ്ടതുണ്ട്. നിലവറകളിൽ നിന്ന് ഉൽസവ സമയത്ത് അമൂല്യ വസ്തുക്കൾ കൈമാറുമ്പോൾ ഫോട്ടോയെടുക്കുന്നത് സുരക്ഷിതമല്ല. സമിതിയുടെ കൈവശമുള്ള ഫോട്ടോകൾ സർവറിൽ സുരക്ഷിതമാണ്. നിലവറകളിലെ സാധനങ്ങൾ സൂക്ഷിക്കാൻ അതിസുരക്ഷയോടുകൂടിയ മ്യൂസിയം തുറക്കാൻ സുപ്രീംകോടതി ഉത്തരവിടണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു. മ്യൂസിയത്തിന്റെ സാദ്ധ്യതാ റിപ്പോർട്ടും വിദഗ്ദ്ധ സമിതി സമർപ്പിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെ മൂല്യനിർണയം പൂർത്തിയായ എ, സി, ഡി, എഫ്. ജി.എച്ച് നിലവറകളിലെല്ലാം കൂടി മൊത്തം 156091രത്നങ്ങളുണ്ടെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. മരതകം, മാണിക്യം, ഗോമേദകം, പുഷ്യരാഗം തുടങ്ങി അപൂർവ ഇനങ്ങളാണിവ. എ നിലവറയിൽ 5864 അമൂല്യ വസ്തുക്കളുണ്ടെന്ന് കണക്കെടുപ്പിൽ കണ്ടെത്തി. മറ്റു നിലവറകളിലെ കണക്ക്: സി1481, ഡി619, ഇ40, എഫ്21, ജി105, എച്ച്25. ഇവയിൽ 1511 ആഭരണങ്ങൾ രത്നം പതിച്ചവയാണ്. രാശിപ്പണം, വെനീഷ്യൻ നാണയം, പാത്രങ്ങൾ എന്നിവയുടെ വലിയ ശേഖരവും നിലവറകളിലുണ്ട്. ജി, എച്ച് നിലവറകളിലെ കണക്കെടുപ്പ് 60 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ
Stories you may Like
- എഐ ക്യാമറ സ്ഥാപിച്ച കമ്പനിയുമായി ഊരാളുങ്കലിനും അടുപ്പം; വിശദീകരണം കരുക്കാകുമ്പോൾ
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- യുവാവിന്റെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റിയിറക്കി കൊലപ്പെടുത്തി, ദൃശ്യങ്ങൾ പുറത്ത്
- അറബ് നാട്ടിലെ ആദ്യ ഹിന്ദുക്ഷേത്രം വിശ്വാസി സമൂഹത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
- കാസർകോട്ടെ ബിജെപി കൺവെൻഷനിൽ പ്രതിഷേധമോ?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍