ചെറുകിട ക്വാറികൾ ഡിസംബർ ആറുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്; കേരളത്തിലെ നിർമ്മാണ മേഖല പ്രതിസന്ധിയിലാകും; സ്വകാര്യഭൂമികളിൽ പ്രവർത്തിക്കുന്ന ചെറുകിട ക്വാറികൾ പൂട്ടുമ്പോൾ ലാഭം വനഭൂമികൾ കയ്യേറുന്ന വൻകിട ലോബികൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ നിർമ്മാണമേഖലയെ നിയന്ത്രിക്കുന്ന ചെറുകിട ക്വാറികൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമംമൂലം ഡിസംബർ ആറുമുതൽ ചെറുകിട ക്വാറികളുടെ പെർമിറ്റ് റദ്ദാകും. ഈ സാഹചര്യത്തിന് പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ഡിസംബർ ആറുമുതൽ അനിശ്ചിതകാല സമരത്തിന് ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷൻ സംസ്ഥാന സർക്കാരിന് കത്ത് നൽകി.
വൻകിട ക്രഷർ യൂണിറ്റുകളെ സഹായിക്കാൻവേണ്ടി കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഡിസംബർ ആറുവരെ മാത്രമേ കേരളത്തിലെ ചെറുകിട ക്വാറികൾക്ക് പ്രവർത്തിക്കാൻ അനുവാദമുള്ളു. സർക്കാർ തീരുമാനത്തിനെതിരേ കോടതിയുടെ ഉത്തരവ് സമ്പാദിച്ചാണ് ഡിസംബർ ആറുവരെ പ്രവർത്തിക്കാനുള്ള അനുമതി ചെറുകിട ക്വാറികൾ സമ്പാദിച്ചത്.
പ്രതിപക്ഷത്തിരുന്നപ്പോൾ ചെറുകിട ക്വാറികളെ സംരക്ഷിക്കാൻ സമരം ചെയ്ത എൽഡിഎഫിലാണ് അസോസിയേഷന്റെ പ്രതീക്ഷ. എന്നാൽ അഞ്ചുമാസം പൂർത്തിയാകാറായിട്ടും തങ്ങളുടെ പെർമിറ്റ് പുതുക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ അനുഭാവം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് അസോസിയേഷൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് തൊഴിലാളികൾ ഉപജീവനം നടത്തുന്ന പരിസ്ഥിതി സൗഹൃദ ചെറുകിട പെർമിറ്റ് ക്വാറികൾ അടച്ചുപൂട്ടുന്നതോടെ കേരളത്തിന്റെ നിർമ്മാണ, സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടി നേരിടും. കേരളത്തിന്റെ ക്വാറി മേഖലയിൽ 95 ശതമാനവും 25 സെന്റ് മുതൽ വൻകിട ക്രഷർ യൂണിറ്റുകളെ സഹായിക്കാൻവേണ്ടി കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഡിസംബർ ആറുവരെ മാത്രമേ കേരളത്തിലെ ചെറുകിട ക്വാറികൾക്ക് പ്രവർത്തിക്കാൻ അനുവാദമുള്ളു. സർക്കാർ തീരുമാനത്തിനെതിരേ കോടതിയുടെ ഉത്തരവ് സമ്പാദിച്ചാണ് ഡിസംബർ ആറുവരെ പ്രവർത്തിക്കാനുള്ള അനുമതി ചെറുകിട ക്വാറികൾ സമ്പാദിച്ചത്.
പ്രതിപക്ഷത്തിരുന്നപ്പോൾ ചെറുകിട ക്വാറികളെ സംരക്ഷിക്കാൻ സമരം ചെയ്ത എൽഡിഎഫിലാണ് അസോസിയേഷന്റെ പ്രതീക്ഷ. എന്നാൽ അഞ്ചുമാസം പൂർത്തിയാകാറായിട്ടും തങ്ങളുടെ പെർമിറ്റ് പുതുക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ അനുഭാവം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് അസോസിയേഷൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് തൊഴിലാളികൾ ഉപജീവനം നടത്തുന്ന പരിസ്ഥിതി സൗഹൃദ ചെറുകിട പെർമിറ്റ് ക്വാറികൾ അടച്ചുപൂട്ടുന്നതോടെ കേരളത്തിന്റെ നിർമ്മാണ, സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടി നേരിടും. കേരളത്തിന്റെ ക്വാറി മേഖലയിൽ 95 ശതമാനവും 25 സെന്റ് മുതൽ ഒരു ഏക്കർവരെയുള്ള സ്വകാര്യവ്യക്തികളുടെ വസ്തുവിൽ പ്രവർത്തിക്കുന്നവരാണ്. ഏകദേശം അമ്പത് ലക്ഷത്തോളം തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
ഈ മേഖല പൂട്ടുന്നതോടെ നിർമ്മാണമേഖല ഏകദേശം നിശ്ചലമാകും. ലക്ഷക്കണക്കിന് രൂപ ബാങ്ക്വായ്പയെടുത്ത ടിപ്പർ തൊഴിലാളികളും, ഉടമകളും ബാങ്ക് ലോൺ തിരിച്ചടയ്ക്കാനാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ.
അതേസമയം പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങൾ എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിലും, മറ്റ് വനാതിർത്തികളിലും, പുറത്തും വൻകിട ഖനനമാഫിയകൾ നിയന്ത്രണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുകയാണ്. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് നൽകുന്ന നോട്ടുകെട്ടുകളുടെ ബലത്തിലാണ് വർഷാവർഷം ഇവരുടെ ലൈസൻസ് പുതുക്കി നൽകുന്നത്.
സർക്കാരിന്റെ നിർമ്മാണ രംഗത്തുപോലും തുച്ഛമായ വിലയിൽ ക്വാറി ഉൽപ്പന്നങ്ങൾ എത്തിക്കുന്നത് പരിസ്ഥിതി സൗഹൃദമായി പ്രവർത്തിക്കുന്ന ചെറുകിട സംരംഭകരാണ്. ഈ കാരണത്താലാണ് വൻകിട ലോബികൾ തങ്ങൾക്ക് പാര പണിയുന്നതെന്ന് ചെറുകിട സംരംഭകർ ആരോപിക്കുന്നു. 2013ലെ സുപ്രീംകോടതിവിധി അനുസരിച്ച് സാധ്യമല്ലാത്ത മേഖലകളിൽപോലും വൻകിട ക്വാറികൾ ഖനനം തുടരുന്നുണ്ട്. 1967 മുതലുള്ള കേരളത്തിലെ ഖനന നിയമം പൊളിച്ചെഴുതി കരിങ്കൽ ക്വാറിമേഖല തങ്ങളുടെ കുത്തകയാക്കിയിരിക്കുകയാണ് വൻകിട ഖനന മാഫിയകൾ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായമന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് അഞ്ച് സ്റ്റാറ്റിയൂട്ടറി അഥോറിറ്റികളുടെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ചെറുകിട ക്രഷർ യൂണിറ്റുകളെ അടച്ചുപൂട്ടിക്കാൻ 1967 മുതലുള്ള മിനറൽ കൺസഷൻ റൂൾ ദുർബലപ്പെടുത്തി. 2015 ഫെബ്രുവരി ഏഴിന് പുതിയ നിയമം കൊണ്ടുവന്നു.
ഇതോടെ ഖനനമേഖലയിൽ വൻകിടക്കാർക്ക് കുത്തക അവകാശത്തിനുള്ള അധികാരം കൈവന്നു. കോടിക്കണക്കിനുള്ള കോഴ ഇടപാടാണ് ഇതിനുപിന്നിൽ നടന്നതെന്ന് പരിസ്ഥിതി സ്നേഹികൾ വിളിച്ചുപറഞ്ഞിട്ടും മാദ്ധ്യമങ്ങൾ ചെവിക്കൊണ്ടില്ല. ഈ നിയമത്തിന്റെ സഹായത്തോടെ വലിയ ധാതുനിക്ഷേപമുള്ള സർക്കാർ, റവന്യൂ ഭൂമി വൻകിട ക്രഷറുകാർക്ക് കയ്യേറാൻ അവസരമൊരുങ്ങി.
ഇതോടെ മണലിനും, എം-സാന്റിനും കൃത്രിമക്ഷാമം സൃഷ്ടിച്ച് വിപണിയിൽ വില കുത്തനെ ഉയർത്താൻ വൻകിട ക്രഷർ യൂണിറ്റുകൾക്ക് കഴിയുന്നുണ്ട്. ചെറുകിട ക്വാറികൾ സജീവമായാൽ ഈ കരിഞ്ചന്ത കച്ചവടം സാധിക്കില്ലെന്ന് വൻകിടക്കാർക്കും, അവരെ സഹായിക്കുന്ന ഭരണാധികാരികൾക്കും അറിയാം. ഇതിനെതിരെയാണ് ഡിസംബർ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷനുകൾ തീരുമാനിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍