അൺ പബ്ലീഷ് ചെയ്ത വിവാദ വാർത്ത ഒരു മാറ്റവും വരുത്താതെ ഞങ്ങൾ വീണ്ടും പബ്ലീഷ് ചെയ്യുന്നു; രാഹുൽ ഗാന്ധി പെണ്ണു പിടിക്കാൻ പോയെന്ന് ഇതിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്?
മറുനാടൻ മലയാളി ബ്യൂറോ
രാഹുൽ ഗാന്ധി ബാങ്കോങ്ങിൽ പെണ്ണ് പിടിക്കാൻ പോയെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തോ? തായ്ലന്റിലെ സെക്സ് ടൂറിസത്തെ കുറിച്ച് മറുനാടനിൽ പ്രസിദ്ധീകരിക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ മറുനാടനെതിരെയുള്ള വ്യാജ പ്രചാരണം ശക്തമായതിനാൽ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. കഥയറിയാതെ ആട്ടം കാണുന്നവർ ഇത് വായിച്ചു നോക്കിയ ശേഷം ഇതിൽ എവിടെയാണ് രാഹുൽ പെണ്ണ് പിടിക്കാൻ പോയെന്ന് പറഞ്ഞത് എന്ന് അറിയിക്കുക.
വാർത്തയുടെ ഫേസ്ബുക്ക് പ്രമോഷൻ തെറ്റിദ്ധരിക്കപ്പെടുന്ന വിധം ആണ് എന്ന് ചില അഭ്യുത കാംക്ഷികൾ അറിയിച്ചപ്പോൾ ഫെയ്സ് ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും വാർത്ത അൺ പബ്ലീഷ് ചെയ്യുകയുമായിരുന്നു. അന്ന് അൺ പബ്ലീഷ് ചെയ്ത വാർത്ത യാതൊരു മാറ്റങ്ങളും കൂടാതെ ഇപ്പോൾ വീണ്ടും പബ്ലീഷ് ചെയ്യുകയാണ്. വാർത്ത അപ്ലോഡ് ചെയ്ത തീയതിയും സമയവും നോക്കിയാൽ വായനക്കാർക്ക് വ്യക്തമാവും യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന്. മറുനാടനെ നിരന്തരമായി തെറി പറയുന്നവർ ഈ വാർത്ത വായിച്ചു നോക്കുക. എന്നിട്ട് ഇതിൽ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങളുടെ ആക്ഷേപം എന്ന പറയുക - എഡിറ്റർ
ഏപ്രിൽ 17ന് രാവിലെ 7.18നാണ് ഞങ്ങൾ ഈ വാർത്ത പബ്ലിഷ് ചെയ്തത്. അന്ന് വാർത്തയിൽ പ്രത്യക്ഷപ്പെട്ട കമന്റുകളും ഈ വാർത്തയ്ക്കൊപ്പമുണ്ട്. വിവാദ വാർത്ത ചുവടെ
രാഹുൽ ഗാന്ധി എവിടെയായിരുന്നെന്ന ചോദ്യത്തിന് ഒരു ക്ലൂ കിട്ടി. ഫെബ്രുവരി 16ന് ബാങ്കോക്കിലേക്ക് രാഹുലിന്റെ പേരിൽ എടുത്ത ബിസിനസ് ക്ലാസ് ടിക്കറ്റാണ് പുറത്തായത്. ഏപ്രിൽ 16ന് ബാങ്കോക്കിൽ നിന്ന് ഡൽഹിയിലേക്ക് ടിക്കറ്റ് തിരിച്ചെടുത്തതും വ്യക്തമാണ്. സോഷ്യൽ മീഡിയയിലും ദേശീയ മാദ്ധ്യമങ്ങളിലൂടെയുമാണ് രാഹുലിന്റെ യാത്രാ ടിക്കറ്റ് പ്രചരിച്ചത്. ഇതോടെ വിവാദത്തിന് പുതിയ മുഖവുമെത്തി. യാത്രോദ്ദേശം രാഹുൽ തന്നെ വെളിപ്പെടുത്തണമെന്നും വിമർശകർ പറയുന്നു. മ്യാന്മറിലായിരുന്നു രാഹുലെന്നാണ് പ്രചരിച്ചത്. എന്നാൽ വിമാന ടിക്കറ്റ് പുറത്ത് വന്നതോടെ ചർച്ചകൾ മറ്റൊരു തലത്തിൽ എത്തുകയായിരുന്നു.
മ്യാന്മറിലെ യങ്കൂണിലെ ഒരു ധ്യാനകേന്ദ്രത്തിലാണ് രാഹുൽ അവധി ചെലവഴിച്ചതെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമായി. രാഹുൽ വന്നതും പോയതും തായ്ലണ്ടിൽ നിന്നാണ്. വിസാ ഓൺ അറൈവൽ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. മ്യാന്മ്യാറിൽ പോകാൻ തായ്ലണ്ടിനെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത. വരും ദിനങ്ങളിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി യാത്രയുടെ കൂടുതൽ വിശദാംശങ്ങളെത്തുമെന്നും സൂചനയുണ്ട്.
രണ്ട് മാസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധി തിരിച്ചെത്തിയത്. എന്നാൽ ബാങ്കോക്കിൽ നിന്ന് രാഹുൽ ഗാന്ധി എവിടേയ്ക്കാണ് പോയതെന്ന് വ്യക്തമല്ല. വിദേശരാജ്യങ്ങളിൽ പ്രധാനമന്ത്രിമാരടക്കമുള്ള രാഷ്ട്രത്തലവന്മാർ അവധി ആഘോഷിക്കാൻ പോകാറുണ്ട്. കുടുംബ സമേതമാകും യാത്ര. ഒന്നും മറച്ചുവയ്ക്കാറുമില്ല. ഇതാണ് രാഹുലിന്റെ യാത്രയെ വിവാദത്തിലെത്തിക്കുന്നത്. സെക്സ് ടൂറിസത്തിന് പേര് കേട്ട തായ്ലണ്ടിൽ വിമാനമിറങ്ങിയത് കൂടിയാകുമ്പോൾ വിവാദം ഇരിട്ടിക്കും. നേരത്തെ കുമരകത്ത് ഗേൾ ഫ്രെണ്ടുമൊത്ത് രാഹുൽ അവധിക്കാലം ആഘോഷിച്ചത് വലിയ ചർച്ചയായിരുന്നു.
ഉറങ്ങാത്ത തെരുവുകൾ, നൃത്തച്ചുവടുകൾ നിലയ്ക്കാത്ത ഹോട്ടൽ ബാറുകൾ, രാത്രി വൈകിയും സന്ദർശകരെ 'മസാജ്' ചെയ്ത് സംതൃപ്തരാക്കാൻ തുറന്നുവെക്കുന്ന കടകൾ, അവരെ വലവീശിപ്പിടിക്കാൻ പാതയോരത്ത് ചിരിച്ചുനിൽക്കുന്ന സുന്ദരികൾ... ഇതെല്ലാമാണ് തായ്ലണ്ടിന്റെ മുഖമുദ്ര. ബാങ്കോക്കും പാട്ടായയും ഇതിന് പേരുകേട്ട സ്ഥലങ്ങൾ. ഇവിടെങ്ങളിൽ രാത്രി തെരുവുകൾ ഡാൻസ് ബാറുകളും നൈറ്റ് ക്ലബ്ബുകളും കൊണ്ടാണ് സജീവമാവുന്നതെങ്കിൽ പകൽസമയങ്ങളിൽ മസാജ് സെന്ററുകളുടെ ഊഴമാണ്. കാലത്ത് പത്തരയോടെ സജീവമാകുന്നു. ഫുട്ട് മസാജ് മുതൽ തുടങ്ങുന്നു തടവി സുഖിപ്പിക്കൽ. ശരീരത്തിലെ ഓരോ ഞരമ്പിനെയും പേശിയെയും തൊട്ടുഴിയുന്നതാണ് തായ്മസാജ്. ഇതൊക്കെ അനുഭവിക്കാനാണ് ടൂറിസ്റ്റുകൾ തായ്ലണ്ടിലേക്ക് ഒഴുകുന്നത്.
തായ്ലന്റ് എന്നാൽ സെക്സ് ടൂറിസം എന്നാണ് അറിയപ്പെടുന്നത്. പക്ഷെ കുടുംബവും ഒന്നിച്ചു യാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ് തായ്ലന്റ്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ ലോക അൽഭുതങ്ങൾ തായ്ലന്റിൽ ഉണ്ട്. ഇവിടത്തെ കടലിനു തന്നെ പ്രത്യേകതയുണ്ട്. നീല നിറത്തിലുള്ള തെളിഞ്ഞ നിറമാണ് വെള്ളത്തിന്. ഹൈ സ്പീഡ് ബോട്ട് റൈഡ്, പാരച്യൂട്ട് റൈഡ്, അണ്ടർ വാട്ടർ സഫാരി, തുറന്നുവിട്ട മൃഗങ്ങൾ, പുലിയെ തലോടൽ, കടലിലെ അടിത്തട്ടിലുള്ള മീനുകൾക്ക് ഭക്ഷണം നൽകൽ, അവയെ പിടിക്കൽ എന്നിങ്ങനെ പോകുന്നു തായ്ലന്റിലെ മറക്കാനാവാത്ത അനുഭവക്കാഴ്ചകൾ. പക്ഷേ സെക്സ് ടൂറിസം തന്നെയാണ് പ്രധാനം.
ഒരാൾ വിമാനം ഇറങ്ങുന്നതു മുതൽ സുന്ദരികൾ കാത്ത് നിൽക്കുന്നുണ്ടാകും. ഇവിടെ വ്യഭിചാരം നിയമവിരുദ്ധമല്ല. അതുകൊണ്ട് തന്നെ ഒന്നും പേടിക്കാതെ എന്തും ചെയ്യാം. അതിന് മുൻകൂട്ടി സൗകര്യങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും വൻകിട ഹോട്ടലുകൾ ഒരുക്കുന്നു. എയർ പോർട്ടിൽ ഇറങ്ങുന്നതു മുതൽ വനിതാ ഗെയിഡുകൾ തയ്യാറായി നിൽക്കും. ഓൺലൈൻ സെക്സ് ടൂറിസത്തിന്റെ സാധ്യതകളും പരമാവധി ഉപയോഗിക്കുന്നു. ബ്രിട്ടീഷുകാരാണ് പ്രധാനമായും തായ്ലണ്ടിലെത്തി അടിച്ചു പൊളിക്കുന്നത്. ഒന്നിലേറെ സ്ത്രീകളെ ഒരേ സമയം ഉപയോഗിക്കാനുള്ള സാധ്യത തേടിയാണ് ഇവർ ഇവിടെ എത്താറ്. ജോലിയിൽ നിന്ന് വിരമിച്ച ബ്രിട്ടീഷുകാരുടെ ഒഴുക്കാണ് ഇവിടേക്ക്. എല്ലാവർക്കും തായ്ലണ്ടിനെ കുറിച്ച് എല്ലാം അറിയാം. എന്നിട്ടും രാഷ്ട്രീയ വനവാസത്തിന് രാഹുൽ എന്തിന് തായലണ്ടിലെത്തിയെന്നതാണ് ഉയരുന്ന ചോദ്യം. അമ്മ സോണിയാ ഗാന്ധിയോട് പിണങ്ങി വീടുവിട്ട് ഇറങ്ങിയതാണെന്ന വാദവുമുണ്ട്. ഈ സാഹചര്യത്തിലാണ് തായ്ലണ്ട് യാത്ര വിവാദമാകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍