അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട വില്ലനായ മകനല്ല താനെന്നു രാജേഷ്; എല്ലാം പ്ലാൻ ചെയ്തതു ചതി മാത്രം കൈമുതലുള്ള സഹോദരനെന്നും ആരോപണം; കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്നു സമരം ചെയ്ത പ്രകാശിനിയമ്മയുടെ മൂത്തമകനു പറയാനുള്ളത്...
അരുൺ ജയകുമാർ
തിരുവനന്തപുരം: അമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയതിൽ തനിക്ക് പങ്കില്ലെന്നും അനിയൻ സുരേഷ് റാമിന്റെ ഭീഷണിക്ക് വഴങ്ങിയാണ് അമ്മ തനിക്കെതിരെ പ്രവവർത്തിക്കുന്നതെന്നും വെളിപ്പെടുത്തി മൂത്ത മകൻ രാജേഷ്. സ്വത്ത് മുഴുവൻ എഴുതി വാങ്ങിയ ശേഷം മകനും സുഹൃത്തും ചേർന്ന് വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച് കഴിഞ്ഞയാഴ്ച രാജേഷിന്റെ അമ്മ എറണാകുളം കളക്റ്റ്രേറ്റിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്തിരുന്നു.
കുടുംബ സ്വത്ത് ആയ 27 സെന്റ് വസ്തു വില്പന നടത്തിയതു താനല്ലെന്നും ഇതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും രാജേഷ് പറയുന്നു. അമ്മയ്ക്കും മരിച്ചുപോയ ഇവരുടെ സഹോദരിക്കും അവകാശം ഉള്ള വസ്തു അമ്മയുടെ ഇളയമകനായ സുരേഷ്റാമും അമ്മയുടെ മരിച്ചു പോയ സഹോദരിയുടെ മക്കളും ചേർന്നാണ് വില്പന നടത്തിയതെന്നും രാജേഷ് പറയുന്നു. വിൽപ്പനയെ സംബന്ധിച്ചോ ,വിലയെക്കുറിച്ചോ, വസ്തു വാങ്ങിയ വ്യക്തിയെ കുറിച്ചോ തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും രാജേഷ് പറയുന്നു.
വസ്തുവിന്റെ ആധാരം ഇളയമകൻ സുരേഷ് റാം 2012 ൽ ഉണ്ടായ കുടുംബ പ്രശ്നത്തിൽ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ അമ്മ കൈവശ പ്പെടുത്തി എന്നെ ഏൽപ്പിച്ചിരുന്നു. വസ്തു വില്പനയുടെ കാര്യം ഞാൻ അറിയാതെ ഇരിക്കാൻ ആധാരം നഷ്ട്ടപെട്ടു പോയി എന്ന് പരസ്യം നൽകി പുതിയ ആധാരം ഉണ്ടാക്കിയാണ് വില്പന നടത്തിയിരിക്കുന്നതെന്നും രാജേഷ് പറയുന്നു. രജിസ്ട്രേഷൻ കഴിഞ്ഞു അമ്മയും ഇളയ മകനായ സുരേഷ് റാമും തമ്മിൽ പണത്തെപ്പറ്റി തർക്കം ഉണ്ടായി. വയോധികയായ ഇവരുടെ കരച്ചിലും ബഹളവും കണ്ടു ഇവർ യാത്ര ചെയ്ത കാറിന്റെ ഡ്രൈവറുടെ മൊബൈലിൽ നിന്നാണ് വില്പന സംബന്ധിച്ച കാര്യം താൻ അറിയുന്നതെന്നും രാജേഷ് പറയുന്നു.
വസ്തുവിന്റെ യഥാർത്ഥ ആധാരം ഇപ്പോഴും തന്റെ കൈവശം ഉണ്ടെന്നു രാജേഷ് പറയുന്നു. അന്ന് പണം സംബന്ധിച്ച തർക്കം മൂലം ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തുകയും അവിടെ വച്ചും പ്രശ്നം പരിഹരിക്കാതെ തന്നെ കിട്ടിയ പണവുമായി സ്റ്റേഷനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം മൂത്ത മകനായ രാജേഷിന്റെ വീട്ടിലേക്കു പോന്നതാണ് എന്നും രാജേഷ് പറയുന്നു.അന്ന് ഒത്ത് തീർപ്പിൽ കിട്ടിയ പണം മുഴുവൻ അമ്മയുടെ ആവശ്യങ്ങൾക്കായി തന്നെയാണ് ചെലവാക്കിയതെന്നും രാജേഷ് പറയുന്നു. ഇളയ മകനായ സുരേഷ് റാം ഭീഷണിപ്പെടുത്തിയാണ് അമ്മയെകൊണ്ട് പലപ്പോഴും തനിക്കെതിരെ പ്രവർത്തിപ്പിച്ചിട്ടുള്ളതെന്നും രാജേഷ് പറയുന്നു.
വില്പന നടത്തിയ വിലയെക്കുറിച്ചും ലഭിച്ച പണത്തെ ക്കുറിച്ചും തർക്കം ഉണ്ടായിരുന്നതിനാൽ യാഥാർഥ്യം അറിയാൻ കേസ് കൊടുക്കും എന്ന് അമ്മ പറഞ്ഞതിനാൽ ,അമ്മയെക്കൊണ്ട് ഇതെല്ലആം ചെയ്യിക്കുന്നത് ഞാനാണ് എന്നുപറഞ്ഞു അമ്മയെയും എന്റെ കുടുംബത്തെയും കൊല്ലുമെന്നും എന്നെ ക്കുറിച്ച അപവാദങ്ങൾ നിറച്ചും നോട്ടീസ് വിതരണം നടത്തുകയും പോസ്റ്റർ പതിക്കുകയും ചെയ്തു. പത്രത്തോടൊപ്പം പരസ്യം എന്ന് പത്രവിതരണക്കാരനെ തെറ്റി ധരിപ്പിച്ചാണ് നോട്ടീസ് വിതരണം ചെയ്തത്.
ഇതിനെല്ലാം കേസുകളും നിലവിലുണ്ട്. ഇക്കാരണം കൊണ്ടാണ് തിരിച്ചു പോകാതെ എന്റെ കൂടെ ഒരു വർഷക്കാലം താമസിച്ചത്. കുടുംബ വീട്ടിലാണ് 45 വർഷം താമസിച്ചതെന്നും അവിടെ നിന്നും മാറിനിൽക്കാമാകുന്നില്ലെന്നും പറഞ്ഞാണ് അമ്മ പലപ്പോഴും ഉച്ചത്തിൽ കരയുതകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നത്. അമ്മയല്ലെന്നും അമ്മയാണ് എന്നതിന് തെളിവ് ഉണ്ടായാൽ മാത്രമേ വീട്ടിൽ കയറ്റൂ എന്നും പറഞ്ഞു ബഹളമായി. അമ്മ വീണ്ടും എന്റെ കൂടെ തിരികെ പൊന്നു. ഇതിനെല്ലാം ബന്ധുക്കളും അയൽക്കാരും ചേരാനെല്ലൂർ കണ്ട്രോൾ റൂം എന്നിവിടങ്ങിളിലെ പൊലീസും സാക്ഷികളാണെന്നും രാജേഷ് പറയുന്നു.
ഇളയ മകനായ സുരേഷ് റാം ചെറുപ്പം മുതൽ കളവും ചതിവും പറ്റിക്കലും ആയി നടക്കുന്ന ജോലിക്കൊന്നും പോകാത്ത നിരവധി പെണ് കേസുകൾ ഉള്ള വ്യക്തിയാണ്. വെറും പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ള ഇയാൾ ഉയർന്ന യോഗ്യതയും ജോലിയും പറഞ്ഞു പാലക്കാടു ശിവരാമൻ മകൾ ആയുർവേദ ഡോക്ടർ ലീനയെ കബളിപ്പിച്ചു വിവാഹം കഴിക്കുകയും ഈ പെൺകുട്ടിയുടെ സ്വർണവും പണവും തട്ടിയെടുത്തു ഒഴിവാക്കുകയും ചെയ്തുവെന്നും രാജേഷ് പറയുന്നു. ഇന്നും വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല ,സ്വർണവും പണവും തിരികെ കൊടുത്തിട്ടില്ല.മാത്രവുമല്ല ഇയാൾ മറ്റൊരു സ്ത്രീയുമായി കുടുംബ വീട്ടിൽ ജീവിക്കുന്നു.
ഇളയ മകനായ സുരേഷ് റാമിന്റെ ഭീഷണി യുടെയും മർദ്ദനത്തിന്റെയും ഫലമായി അമ്മ ഇത്തരം നീചമായ കാര്യങ്ങൾക്കു നിർബന്ധിതയായി മാറുകയാണെന്നും രാജേഷ് പറയുന്നു. അമ്മയെ പല നുണകളും പറഞ്ഞു വിശ്വസിപ്പിച്ചു സുരേഷ് റാമിന്റെ താൽപ്പര്യത്തിന് ഒപ്പിച്ചു കൊണ്ട് നടക്കുകയാണെന്നും രാജേഷ് പറയുന്നു.
Stories you may Like
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- രാജേഷ് പൈലറ്റിനെതിരായ ബിജെപിയുടെ ആരോപണം, പ്രതികരിച്ച് ഗെലോട്ട്
- നടൻ രാജേഷ് മാധവന് പ്രണയസാഫല്യം; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്
- യുവതിയുമായി പ്രണയബന്ധം; 40കാരനെ കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍