ശശികല അധികാരത്തിലേക്കെന്ന സൂചനയെത്തിയപ്പോഴേക്കും സ്ഥാനം ഒഴിഞ്ഞ് നാടു വിടുന്നത് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയതുകൊണ്ടു തന്നെ; തമിഴ്നാട് സെൽ ഭരണത്തിലേക്ക് നീങ്ങും മുമ്പ് ജയലളിതയ്ക്ക് രണ്ടാം ജന്മം നൽകിയ ഷീല കേരളത്തിലേക്ക് മടങ്ങും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: തമിഴ്നാട് സർക്കാർ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് മലയാളിയായ ഷീല ബാലകൃഷ്ണൻ സ്ഥാനമൊഴിയുന്നത് ഇനി എന്താകും സംഭവിക്കുകയെന്ന് വ്യക്തമായി മനസ്സിലാക്കി തന്നെ. ജയലളിതയുടെ വിശ്വസ്തയായിരുന്നു ഷീല. എംജിആറിന്റെ പിൻഗാമിയായി എഐഎഡിഎംകെയിൽ ജയലളിത പിടിമുറുക്കി മുഖ്യമന്ത്രിയായെങ്കിലും തോഴി ശശികലയുടെ ഇടപെടൽ കാര്യങ്ങൾ തകിടം മറിച്ചു. അങ്ങനെ ജയലളിത മുഖ്യമന്ത്രി കസേരയിൽ നിന്ന് പുറത്തായി. പിന്നീടായിരുന്നു ഷീലാ ബാലകഷ്ണനെത്തുന്നത്. രണ്ടാം തവണ ജയലളിത അധികാരത്തിലെത്തിയപ്പോൾ വിശ്വസ്തയായി ഈ മലയാളി കൂടെ നിന്നു. ഇതിന്റെ ഫലമായിരുന്നു ജയലളിതയ്ക്ക് ലഭിച്ച തുടർച്ചയായ രണ്ടാം ജനവധിയും. ശശികലയെ ജയയിൽ നിന്ന് അകറ്റിയായിയിരുന്നു ഷീല, ജയലളിതയെ തമിഴ്നാടിന്റെ അമ്മയാക്കി മാറ്റിയത്.
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ നിഴലായിരുന്നു തിരുവനന്തപുരത്തുകാരി ഷീല ബാലകൃഷ്ണൻ. 2012 മുതൽ രണ്ടു വർഷക്കാലം തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഷീലയെ വിരമിച്ച ശേഷം 2014-ൽ അന്നത്തെ മുഖ്യമന്ത്രി ജയലളിത പ്രത്യേക ഉപദേഷ്ടാവായി തുടരാൻ നിർബന്ധിക്കുകയായിരുന്നു. അതായിരുന്നു ജയലളിതയും ഷീലയും തമ്മിലെ ബന്ധം. 2011ൽ ജയലളിതയും ശശികലയുമായി തെറ്റിയതോടെ മന്നാർ ഗുഡി മാഫിയയ്ക്ക് തിരിച്ചടിയായി. പതുക്കെ കാര്യങ്ങൾ ജയലളിത ഏറ്റെടുത്തു. ഈ സമയത്തായിരുന്നു ഷീലയും വിശ്വസ്തയായി മാറിയത്. ഇത് ശശികലയ്ക്ക് തീരെ പിടിച്ചിരുന്നില്ല. ജയലളിതയുടെ രാഷ്ട്രീയ പിൻഗാമിയായി ഷീല എത്തുമെന്നും പോലും വിലയിരുത്തലുണ്ടായി. അതിന്റെ പകയും ദേഷ്യവും ശശികല മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.
ഷീലയുടെ ഭരണനൈപുണ്യവും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലെ പക്വതയും വേഗവുമായിരുന്നു ഷീലയെ ജയലളിതയുടെ പ്രിയങ്കരിയാക്കിയത്. ജയലളിത രണ്ടുമാസത്തോളം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായപ്പോൾ തമിഴ്നാടിന്റെ ഭരണചക്രം തിരിച്ചതിൽ പ്രധാനി ഷീലയായിരുന്നു. സംസ്കാര ചടങ്ങുകളുടെ ഒരുക്കങ്ങൾ പോലും സമർത്ഥമായി നിർവ്വഹിച്ചു. ജയയുടെ മരണത്തിലെ അന്തർനാടമെല്ലാം ഷീലയ്ക്കും അറിയാം. അതുകൊണ്ട് തന്നെ പിണക്കാതെ ഷീലയെ ഒഴിവാക്കാനായിരുന്നു ശ്രമം. ജെല്ലിക്കെട്ട് സമരത്തിൽ ഭരണ കൂടത്തിന്റെ പരാജയം ഷീലയുടേതാണെന്ന് വരുത്തി തീർത്തു. എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി ശശികലയുടെ നിർബന്ധപ്രകാരം മുഖ്യമന്ത്രി ഒ. പനീർശെൽവം ഷീല ബാലകൃഷ്ണനെ രാജിവെപ്പിച്ചുവെന്ന രീതിയിലാണ് പ്രചാരണമുള്ളത്.
ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്കുകടന്നു വരുന്നതിനുമുമ്പുള്ള നടപടിയായും വിലയിരുത്തപ്പെടുന്നു. ഷീല ബാലകൃഷ്ണനു പുറമേ ജയലളിതയുടെ വിശ്വസ്തരായിരുന്ന രണ്ടു മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ജയലളിതയുടെ മനസ്സു വായിച്ചറിയാൻ പറ്റിയ ഷീല ബാലകൃഷ്ണന് തമിഴ്നാട്ടിലെ ജനങ്ങളും അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ജയലളിതയുടെ മരണവിവരം പുറത്തു വിടുന്നതിൽ ഷീല കാണിച്ച പക്വതയും ജാഗ്രതയും ഏറെ പ്രശംസ നേടി. സംസ്ഥാനത്തൊരിടത്തും ജയലളിതയുടെ മരണത്തെത്തുടർന്ന് ക്രമസമാധാനം തകിടം മറിഞ്ഞില്ല. ഇതിന് പിന്നിലും ഷീലയെന്ന ഉദ്യോഗസ്ഥയായിരുന്നു.
ജയലളിത ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ അവരുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ട മൂന്നുപേരിൽ ഒരാൾ അറുപതുകാരിയായ ഷീലയായിരുന്നു. ഭരണപരമായ എല്ലാ കാര്യങ്ങളിലും അന്തിമതീരുമാനം ഷീലയുടേതായിരുന്നു. എന്നാൽ അവർക്ക് ഒരു ഘട്ടത്തിലും ശശികലയെ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിത ജയിലിലായപ്പോഴും ഷീലയ്ക്കായിരുന്നു ഭരണചുമതല. അന്ന് എല്ലാം പനീർശെൽവം അനുസരിച്ചു. ജയലളിത മരിച്ചതോടെ ശശികലയുടെ തോഴനായി പനീർശെൽവം മാറി. അതുകൊണ്ട് കൂടിയാണ് ഷീലയ്ക്ക് പടിയിറങ്ങേണ്ടി വരുന്നത്.
2014ലാണ് തിരുവനന്തപുരം സ്വദേശിയായ ഷീല ബാലകൃഷ്ണൻ ജയലളിതയുടെ ഉപദേഷ്ടാവായി നിയമിതയാവുന്നത്. 1983ൽ എംജിആർ മുഖ്യമന്ത്രിയായിരിക്കെ സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറായിരുന്നു ഷീല ബാലകൃഷ്ണൻ. തിരുവനന്തപുരം സ്വദേശിയാണ് 1976 ഐഎഎസ് ബാച്ചിൽ നിന്നുള്ള ഈ 62കാരി. 2002ൽ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയേറ്റിൽ എത്തിയതോടെയാണ് ഷീല ജയലളിതയുടെ ശ്രദ്ധയിൽ പെടുന്നത്. എന്നാൽ തുടർന്നു അധികാരത്തിൽ വന്ന ഡിഎംകെ ഷീലയെ ഒതുക്കിനിറുത്താൻ പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ 2011ൽ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ ഷീലയുടെ സമയം തെളിഞ്ഞു.
2012ൽ ചീഫ് സെക്രട്ടറിയുടെ ഒഴിവ് വന്നപ്പോൾ ഭർത്താവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്നു ആർ ബാലകൃഷ്ണനെ ഉൾപ്പെടെ മറികടന്ന് ഷീല ബാലകൃഷ്ണനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നതിലേക്ക് വരെ ആ ബന്ധം വളരുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍