ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്! പൂജ്യത്തിന്റെ കഥയിലൂടെ രചനാ ലോകത്ത് വിസ്മയമായി; കവിതയും കഥയും നാടകവുമായി ഹാസ്യവുമായി കണക്കെഴുത്തിൽ താരമായ പള്ളിയറ ശ്രീധരനെ പരിചയപ്പെടാം
രഞ്ജിത് ബാബു
കണ്ണൂർ: ഗണിത ശാസ്ത്രശാഖയിൽ ഇന്ത്യൻഭാഷകളിൽ ഏറ്റവും കൂടുതൽ രചനകൾ നടത്തിയ ഒരാൾ കണ്ണൂരിൽ ജീവിക്കുന്നു. അർഹതപ്പെട്ട അംഗീകാരം ലഭിച്ചില്ലെങ്കിലും 113 ാം മത്തെ പുസ്ത രചനയിലാണ് അദ്ദേഹം. പൂജ്യത്തിന്റെ കഥയെഴുതി നിരവധി വിദ്യാർത്ഥികളെ കണക്കിലേക്കാകർഷിപ്പിച്ച പള്ളിയറ ശ്രീധരനാണ് വേണ്ടത്ര പരിഗണനയില്ലാതെ രചനാ ലോകത്ത് നിലകൊള്ളുന്നത്.
കവിതയും കഥയും നാടകവും ഹാസ്യവുമായി കണക്കിനെ കോർത്തിണക്കിയ പള്ളിയറയുടെ പുസ്തകങ്ങൾ ഗണിത സാഹിത്യശാഖയെ രൂപാന്തരപ്പെടുത്തുന്നതായിരുന്നു. കണക്കെന്ന് കേൾക്കുമ്പോൾ അറച്ചു നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കണക്കെത്ര രസകരം, ഗണിത മിഠായി, എന്നിവ വായിച്ചു തീർക്കുന്നതോടെ കണക്കിനോടടുക്കുന്നു. കണ്ണൂർ കൂടാളി ഹൈസ്ക്കൂളിൽ ഗണിത ശാസ്ത്ര അദ്ധ്യാപകനായിരിക്കേ സ്വയം വിരമിച്ചാണ് പള്ളിയറ ശ്രീധരൻ ഗണിത ശാസ്ത്ര രചനക്കിറങ്ങിയത്. 6 വർഷം ബാക്കിയിരിക്കേയാണ് കണക്കിന്റെ രചനാ ലോകത്തേക്ക് ശ്രീധരൻ മാസ്റ്റർ എടുത്തു ചാടിയത്.
'സംഖ്യാ ദൈവങ്ങളെ ഞങ്ങളെ അനുഗ്രഹിക്കേണമേ. മനുഷ്യരേയും ദേവന്മാരേയും നിങ്ങളാണ് സൃഷ്ടിക്കുന്നത്. വിശുദ്ധ സംഖ്യകളേ ! ആദ്യന്തമില്ലാത്ത ഈ സൃഷ്ടി പ്രവാഹത്തിന്റെ ആധാരവും അന്തസത്തയും നിങ്ങളാണെന്ന് ഞങ്ങൾക്കറിയാം. സംഖ്യാ ദൈവങ്ങളോ? നിങ്ങളത്ഭുതപ്പെടുന്നുണ്ടാകും. മനുഷ്യർ ആരാധിക്കുന്ന ' 'മുപ്പത്തു മുക്കോടി' ദൈവങ്ങളെപ്പറ്റി നിങ്ങൾ കേട്ടിരിക്കും. വായു, അഗ്നി, നാഗം, ദേവന്മാർ, ദേവിമാർ തുടങ്ങി എത്രയോ ആരാധനാ മൂർത്തികളെപ്പറ്റി നിങ്ങൾക്കറിയാം. പക്ഷേ സംഖ്യാ ദൈവങ്ങളെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? പൗരാണികർക്ക് സംഖ്യകളും ആരാധനാ പാത്രങ്ങളായിരുന്നു. സംഖ്യകളെ അവർ ദൈവങ്ങളായി ആരാധിച്ചിരുന്നു. സംഖ്യകളുടെ അത്ഭുത പ്രപഞ്ചം എന്ന ഗ്രന്ഥത്തിൽ പൈത്തഗോറസ് എന്ന ഗണിത ശാസ്ത്രജ്ഞനെക്കുറിച്ച് പള്ളിയറ കുട്ടികളെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. കണക്കിന് പാൽപ്പായസത്തിന്റെ മാധുര്യം നൽകി രചിക്കുന്ന ശൈലിയാണ് പള്ളിയറയുടെ ഗ്രന്ഥങ്ങളിൽ കാണുന്നത്. കണക്കെഴുത്ത് നടത്തുമ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ പുതിയ തലമുറയെ രോമാഞ്ചമണിയിക്കുന്ന ഭാഷയാണ് വരുന്നതെന്ന് വാരത്തെ വസതിയിൽ വച്ച് പള്ളിയറ പ്രതികരിച്ചു.
ഗണിത ശാസ്ത്ര രചന തുടങ്ങിയ കാലം തൊട്ട് വിദ്യാർത്ഥികളും ഗണിതാധ്യാപക വിദ്യാർത്ഥികളും ഗണിതാദ്ധ്യാപകരും നൂറുകൂട്ടം സംശയങ്ങളുമായി ശ്രീധരൻ മാഷെ തേടി എത്താറുണ്ട്. ചിലർ കത്തുകളിലൂടെ സംശയ നിവൃത്തി വരുത്തിയിരുന്നു. പൂജ്യത്തിന്റെ കഥയും ഗണിത കഥകൾ, ഗണിതഫലിതം, കളികളിലൂടെ ഗണിതം, എന്നിവ എൽ.പി, യു.പി, വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളാണ്. കണക്ക് വിരസമായ വിഷയമാണെന്ന് ധാരണ തിരുത്തിയെഴുതുകയായിരുന്നു പള്ളിയറ. കുട്ടികൾക്ക് പ്രാഥമിക വിദ്യാലയങ്ങളിൽ നിന്നുതന്നെ കണക്ക് രസകരമായി പകർന്നു നൽകണം. കണക്ക് രസകരമായി പഠിക്കുന്നതിന്റെ അഭാവമാണ് അതുൾക്കൊള്ളാനാവാത്തത്. അദ്ധ്യാപകനാകും മുമ്പേ കഥകളും ലേഖനങ്ങളും എഴുതിയ പള്ളിയറ ശ്രീധരൻ കുട്ടികളിൽ കണക്കിനെ ആകർഷിക്കാനായിരുന്നു ഗണിത സംബന്ധമായ ലേഖനങ്ങൾ എഴുതിത്ത്തുടങ്ങിയത്. 1978 ൽ പ്രകൃതിയിലെ ഗണിതമെന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് പ്രശസ്ത ഗ്രന്ഥകാരൻ ഡോക്ടർ കെ.ഭാസ്കരൻ നായർ അഭിനന്ദിക്കുകയും രചനകൾ തുടരണമെന്നും ആവശ്യപ്പെടുകയുമുണ്ടായി.
പ്രകൃതിയിലെ ഗണിതത്തിന്നുവിദ്യാർത്ഥികളിൽനിന്നും അദ്ധ്യാപകരിൽ നിന്നും ലഭിച്ച പ്രോത്സാഹനം വീണ്ടും ഗണിത ശാസ്ത്ര രചനയിലേക്ക് സമയം കണ്ടെത്താൻ പ്രേരിപ്പിച്ചു. അതിനിടെ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിട്യൂട്ട് പാഠപുസ്തക കമ്മിറ്റിയാൽ ഉൾപ്പെടുത്തുകയുണ്ടായി. പുതിയ പാഠപുസ്തകത്തെക്കുറിച്ച് അദ്ധ്യാപകർക്ക് ക്ലാസ് എടുക്കാൻ കേരളം മുഴുവൻ തലങ്ങും വിലങ്ങും പള്ളിയറ സഞ്ചരിച്ചു. നിലവിലുള്ള കണക്ക് പുസ്തകത്തെ കുട്ടികൾ വെറുക്കുമെന്ന് പള്ളിയറ മനസ്സിലാക്കി. അങ്ങനെ കഥയും കവിതയും നാടകവും കണക്കുമായി ബന്ധിപ്പിച്ച് രചനകൾ നടത്തി. മലയാളി വായന സമൂഹം പള്ളിയറയുടെ പുസ്തകങ്ങൾക്ക് നല്ല സ്വീകരണമാണ് നൽകിയത്. പ്രത്യേകിച്ച് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഭൂരിഭാഗം പുസ്തകങ്ങളും ഔട്ട് ഓഫ് പ്രിന്റാണ്.
ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച കണ്ടു പിടുത്തം പൂജ്യമാണെന്ന് പള്ളിയറ പറയുന്നു. ആധുനിക കമ്പ്യൂട്ടിന്റെ ജീവാത്മാവും പരമാത്മാവുമാണിത്. ഈ കണ്ടുപിടുത്തങ്ങൾക്കൊണ്ടാണ് ലോകത്തിന് ഇത്രയും പുരോഗതി നേടാൻ സാധിച്ചത്. ഇത്തരം മഹത്തായ പൈതൃകത്തെ വേദഗണിതം, ഗണിത ശാസ്ത്ര പ്രതിഭകൾ എന്നീ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം പ്രചരിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർ ബാക്കിവച്ചിട്ടുപോയ സിലബസ് പ്രകാരമാണ് ഇവിടെ ഗണിതം പഠിപ്പിക്കുന്നത്. അതിൽ കാതലായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഭാരത് എക്സലൻസ് വാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, വൈഞ്ജാനിക ്വാർഡ്, ( സംഖ്യകളുടെ കഥ ) സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മികച്ച ശാസ്ത ഗ്രന്ഥത്തിനുള്ള അവാർഡ്, ഗണിത ശാസ്ത്ര പ്രതിഭകൾ, കേരള സാഹിത്യ അക്കാദമി എന്റോവ് മെന്റ്്് അവാർഡ്, (പൂജ്യത്തിന്റെ കഥ) 1992 ൽ സംസ്ഥാന അദ്ധ്യാപക അവാർഡും ഉൾപ്പെടെ അമ്പതോളം പുരസ്കാരങ്ങൾ പള്ളിയറക്ക് ലഭിച്ചിട്ടുണ്ട്.
ഇത്രയേറെ ഗ്രന്ഥരചന നടത്തിയിട്ടും അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകമാക്കിയിട്ടില്ല. കാലുപിടിച്ച് ഒന്നും നേടുന്ന ശീലവും പള്ളിയറക്കില്ല. കണക്കിനോട് നാം കാട്ടുന്ന അവഗണന പോലെ ഈ ഗ്രന്ഥകാരനും അവഗണിക്കപ്പെടുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍