ശമ്പള വർധന ആവശ്യപ്പെട്ടതിന് പിരിച്ചുവിട്ടത് 11പേരെ; ലീഗ് നിയന്ത്രിക്കുന്ന ആൺ എയ്ഡഡ് സ്ക്കൂളിൽ അമ്പരപ്പിക്കുന്ന തൊഴിൽ ചൂഷണങ്ങൾ; കൊയിലാണ്ടി ഐ സി എസിലെ അദ്ധ്യാപകരുടെ സമരത്തിന് പിന്തുണയേറുന്നു
കെ വി നിരഞ്ജൻ
കോഴിക്കോട്: പത്ത് വർഷത്തോളമായി ജോലി ചെയ്യന്ന അദ്ധ്യാപികയെ ഒരു സുപ്രഭാതത്തിൽ മാനേജ്മെന്റ് പുറത്താക്കി. കാരണം തിരക്കിയപ്പോൾ അദ്ധ്യാപികയ്ക്ക് ശബ്ദം കുറവാണ് എന്നതായിരുന്നു മറുപടി. സ്കൂളിൽ നടന്ന ഒരു പരിപാടിക്ക് മദ്യപിച്ചത്തെി എന്ന കാരണം പറഞ്ഞാണ് രണ്ട് അദ്ധ്യാപകരെ ഇതേ സ്കൂളിൽ നിന്ന് പുറത്താക്കിയത്. പ്രസവാവധിക്കുപോയ അദ്ധ്യാപിക ലീവ് കഴിഞ്ഞ് സ്കൂളിൽ തിരിച്ചത്തെിയപ്പോൾ പ്രവേശിപ്പിക്കാൻ സ്കൂൾ അധികൃതർ തയ്യറായില്ല. ജോലിയിൽ നിന്ന് പുറത്താക്കി എന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്.
ഇത്തരത്തിൽ 13 അദ്ധ്യാപകരെയാണ് മുസ്ലിം ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന അൺ എയ്ഡഡ് സ്കൂളായ കൊയിലാണ്ടി ഐ സി എസിൽ നിന്ന് പുറത്താക്കിയത്. മൂന്ന് മുതൽ പത്ത് വർഷം വരെ സീനിയോറിറ്റിയുള്ള അദ്ധ്യാപകരോട് ഒരു സുപ്രഭാതത്തിൽ ഇനി സ്കൂളിൽ വരേണ്ടെന്ന് വാക്കാൽ പറയുകയായിരുന്നു. മാനേജ്മെന്റ് കാരണങ്ങൾ പലതും നിരത്തുമ്പോഴും വാസ്തവം അതല്ല എന്ന് എല്ലാവർക്കുമറിയാം. സ്കൂളിൽ നിന്ന് ലഭിക്കുന്ന നാമമാത്രമായ ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു എന്നത് മാത്രമാണ് അദ്ധ്യാപകർ ചെയ്ത തെറ്റ്. 11 അദ്ധ്യാപികമാരും രണ്ട് അദ്ധ്യാപകന്മാരുമാണ് ഈ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്.
കേരളത്തിലെ ഭൂരിഭാഗം അൺ എയ്ഡഡ് സ്കൂളുകളിലും പോലെ ഇവിടെയും ക്രൂരമായ പീഡനങ്ങളാണ് അദ്ധ്യാപകർ അനുഭവിക്കുന്നത്. തുച്ഛമായ വേതനം, അമിതമായ ജോലിഭാരം എന്നിവയെല്ലാം അനുഭവിച്ചാണ് പലരും ഇവിടെ ജോലി ചെയ്യന്നത്. അദ്ധ്യാപകരിൽ കുറച്ച് പേർക്ക് മാത്രമാണ് ഇ എസ് ഐ, പി എഫ് ആനുകൂല്യങ്ങൾ നൽകുന്നുള്ളു. ഇതിൽ തന്നെ സ്കൂൾ അധികൃതർ അടക്കേണ്ട വിഹിതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുകയാണ് ചെയ്യന്നതെന്നും അദ്ധ്യാപകർ പറയുന്നു. ഇക്കാര്യങൾ ചൂണ്ടിക്കാട്ടി, ചർച്ചകൾ പലവട്ടം നടത്തിയെങ്കിലും മാനേജ്മെന്റ് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയില്ല. തുടർന്നാണ് അദ്ധ്യാപകർ സമരം ആരംഭിച്ചത്.
പ്രസവത്തിന് അവധിയിൽ പ്രവേശിച്ച് ജോലി നഷ്ടപ്പെട്ട അദ്ധ്യാപിക കൈക്കുഞ്ഞുമായാണ് ഈ സമരത്തിൽ അണി ചേർന്നത്. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് അദ്ധ്യാപകരുടെ തീരുമാനം. അൺ എയ്ഡഡ് സ്കൂൾ ടീച്ചഴേ്സ് യൂണിയൻ ആഭിമുഖ്യത്തിൽ ഐ സി എസ് ഹൈസ്കൂളിലിന് മുന്നിൽ തുടരുന്ന സമരം ഇപ്പോൾ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ശക്തമായ ജനകീയ സമരമായി പ്രതിഷേധം മാറുന്നതിനിടെ പിരിച്ചുവിട്ട മുഴുവൻ അദ്ധ്യാപകരെയും തിരിച്ചടെുത്ത് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഉത്തരവ് നൽകിയെങ്കിലും സ്കൂൾ അധികൃതർ അത് നടപ്പാക്കിയിട്ടില്ല. സമരത്തിന് ജനപിന്തുണ വർദ്ധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ലീഗ് ഗുണ്ടകൾ സമര കേന്ദ്രത്തിലത്തെി സമരക്കാരെ അക്രമിക്കാൻ വരെ മുതിർന്നു. നാട്ടുകാരത്തെിയാണ് സമര സമിതി പ്രവർത്തകരെ രക്ഷിച്ചത്.
വിവിധ ജാതിമത സംഘടനകളുടെ നേതൃത്വവത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്ന് അദ്ധ്യാപകർ പറയുന്നു. വിദ്യാർത്ഥികളിൽ നിന്ന് കനത്ത ഫീസ് ഈടാക്കുന്നുണ്ടെങ്കിലും തുച്ഛമായ പ്രതിഫലമായ അദ്ധ്യാപകർക്ക് പല സ്ഥാപനങ്ങളും നൽകുന്നത്. കനത്ത ഫീസിനൊപ്പം വലിയ തലവരിയും പല സ്ഥാപനങ്ങളും വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നുണ്ട്. കണക്കുകൾ പ്രകാരം പല അദ്ധ്യാപകരുടെയും ശമ്പളം പതിനയ്യായിരവും ഇരുപതിനായിരവുമൊക്കെയാണ്. എന്നാൽ അദ്ധ്യാപകർക്ക് കയ്യിൽ കിട്ടുന്നതോ അയ്യായിരം മുതൽ എട്ടായിരം വരെയും. ഇതിൽ കുറഞ്ഞ വേതനം നൽകുന്ന സ്ഥാപനങ്ങളും സംസ്ഥാനത്ത് ധാരാളമുണ്ട്.
നഴ്സറികൾമുതൽ സ്വാശ്രയ കോളെജുകൾവരെ നിരവധി സ്ഥാപനങ്ങൾ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടേതോ അതിൽ കൂടുതലോ യോഗ്യതയുള്ളവരാണ് ഇവിടങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ. എന്നാൽ ശമ്പളക്കാര്യത്തിൽ മാത്രം ഇവർ ഏറെ പിന്നിലാണ്. അദ്ധ്യാപകരിൽ നിന്ന് മുൻകൂർ ബ്ളാങ്ക് ചെക്കുകൾ വാങ്ങുന്ന മാനേജ്മെന്റുകൾ എല്ലാ മാസവും സർക്കാർ ശമ്പള സ്കെയിലിന് തുല്യമായ തുക ബാങ്കിൽ നിക്ഷേപിക്കാറുണ്ട്. എന്നാൽ അദ്ധ്യാപരുടെ ചെക്കുകൾ ഉപയോഗിച്ച് വലിയൊരു സംഖ്യ അതിൽ നിന്ന് പിൻവലിക്കുകയും ചെയ്യം. കണക്ക് പ്രകാരം വലിയ ശമ്പളമുണ്ടെങ്കിലും കുറഞ്ഞ തുക മാത്രമായിരിക്കും അക്കൗണ്ടിൽ ബാക്കിയുണ്ടാവുക.
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് കൊയിലാണ്ടി ഐ സി എസ് ഹൈസ്കൂൾ പേലെ പല അൺ എയ്ഡഡ് വിദ്യാലയങ്ങളും പ്രവർത്തിച്ചുവരുന്നത്. അൺ എയ്ഡഡ് മേഖലയിൽ ഒരു സ്ഥാപനത്തിന് അംഗീകാരം ലഭിക്കണമെങ്കിൽ അദ്ധ്യാപകർക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് നിബന്ധനയുണ്ട്. ഈ മേഖലയിലെ അദ്ധ്യാപരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സുകുമാരപ്പിള്ള എ എ ബേബി കമ്മീഷൻ റിപ്പോർട്ടിൽ തുല്യ ജോലിക്ക് തുല്യ വേതനം എന്ന ശുപാർശ വച്ചിരുന്നു. സർക്കാർ അദ്ധ്യാപകർക്ക് ലഭിക്കുന്ന ശമ്പളവും മറ്റും അൺ എയ്ഡഡ് അദ്ധ്യാപകർക്കും നൽകണമെന്നും റിപ്പോർട്ടിലുണ്ട്. പക്ഷെ ഇതിനൊന്നും ഫലമുണ്ടായില്ല.
സർക്കാർ അദ്ധ്യാപകർക്ക് ലഭിക്കുന്നതിന്റെ പകുതി പോലും ശമ്പളം ഇത്തരം സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് ഇപ്പോഴും ലഭിക്കുന്നില്ല. ഇൻക്രിമെന്റ്, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങൾ പോലും വ്യവസ്ഥാപിത രീതിയില്ല ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ എന്തങ്കെിലും കാരണങ്ങൾ ഉണ്ടാക്കി പിരിച്ചുവിടുകയും ചെയ്യം. പല സ്ഥാപനങ്ങളും ഡെപ്പോസിറ്റന്നെ പേരിൽ വലിയൊരു തുക ആദ്യം തന്നെ വാങ്ങിവെക്കുമെന്നും അദ്ധ്യാപകർ പറയുന്നു. പക്ഷെ ഇങ്ങനെ ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകർക്ക് പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്.
കരാർ തൊഴിലാളികൾക്ക് പോലും പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾ നൽകണമെന്നാണെങ്കിലും ഇത്തരം സ്ഥാപനങ്ങളിൽ സ്ഥിരം തൊഴിലാളികൾക്ക് പോലും ഇതൊന്നും ലഭ്യമാകുന്നില്ല. അദ്ധ്യാപകരെ നാലു വർഷം വരെ സ്ഥിരപ്പെടുത്താതെ നീട്ടിക്കോണ്ടുപോകാറുമുണ്ട്. സ്ഥിരം ജോലി ലഭിച്ചവരെ പോലും ഒരറിയിപ്പുമില്ലാതെ താത്ക്കാലിക ജീവനക്കാരുടെ പട്ടികയിലേക്ക് മാറ്റുകയും ചെയ്യം. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെ തുടർച്ചയായി ജോലി ചെയ്യന്ന അദ്ധ്യാപകരാണ് ഇത്തരം ദുരിതങ്ങൾ അനുഭവിക്കുന്നത്.
ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. ഉള്ള ജോലിയും നഷ്ടപ്പെടുമോ എന്ന് ഭയന്ന് അദ്ധ്യാപകർ അതൊന്നും പുറത്തു പറയുന്നില്ലന്നെ് മാത്രം. പ്രസവത്തിന് അവധിയിൽ പ്രവേശിച്ച് ജോലി നഷ്ടപ്പെട്ട കൊയിലാണ്ടി ഐ സി എസ് സ്കൂൾ അദ്ധ്യാപികയുടേത് ഒരു ഉദാഹരണം മാത്രം. അദ്ധ്യാപകർ ക്ളാസ് മുറിയിൽ ഇരിക്കാതിരിക്കാൻ കസേരകളെല്ലാം പല സ്ഥാപനങ്ങളിലും എടുത്തു മാറ്റി. ടോയ്ലറ്റിൽ പോയാൽ സമയ നഷ്ടം ഉണ്ടാകുമെന്നുള്ളതുകൊണ്ട് ടോയ്ലറ്റ് സംവിധാനം പോലും നിഷേധിച്ച സ്ഥാപനങ്ങൾ വരെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഇതിനെതിരെ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ധ്യാപകർ.
ജോലിക്ക് ചേരുമ്പോൾ തന്നെ പല സ്ഥാപനങ്ങളും പല പേപ്പറുകളിലും ഒപ്പിട്ടുവാങ്ങും. പിന്നീട് മാനേജ്മെന്റിന്റെ താൽ്പ്പര്യങ്ങൾക്കനുസരിച്ച് ഇതിൽ പല കാര്യങ്ങളും തിരുത്തുകയും അത് അദ്ധ്യാപകർക്കെതിരെ ഉപയോഗപ്പെടുത്തുകയും ചെയ്യം. പതിനായിരത്തിലധികം സ്കൂളുകളാണ് സംസ്ഥാനത്ത് മേഖലയിൽ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ പഠിപ്പിക്കുന്ന അദ്ധ്യാപരെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും സർക്കാറിന്റെ കൈവശമില്ല.
അതുകൊണ്ട് തന്നെ ചൂഷണത്തിന് ഇരകളാക്കപ്പെടുന്നവരെക്കുറിച്ച് സർക്കാറിന് വലിയ വിവരമൊന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ഏതായാലും ഐ സി എസ് സ്കൂളിൽ ആരംഭിച്ച സമരത്തിന്റെ ആവേശത്തിൽ പല സ്ഥാപനങ്ങളിലെയും അദ്ധ്യാപകർ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്