മോഹൻലാലിന്റെ മോഹനം ഷോ വഴി പിരിച്ച തുകക്കും കണക്കില്ല! യാതൊരു സഹായവും കിട്ടാതെ അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ കുടുംബം ദുരിതത്തിൽ; ഭാര്യയും മക്കളും കഴിയുന്നത് കോഴിക്കോട്ടെ വാടകവീട്ടിൽ; റസാഖിനായി പിരിച്ച ലക്ഷങ്ങളൊക്കെ എവിടെപ്പോയെന്ന് നാട്ടുകാർ
കെ വി നിരഞ്ജൻ
കോഴിക്കോട്: കഴിഞ്ഞ ഓഗസ്റ്റ് 15ന് അന്തരിച്ച അനുഗൃഹീത തിരക്കഥാകൃത്ത് ടി.എ റസാഖിനുവേണ്ടി സിനിമാമേഖലയിൽനിന്ന് പിരിച്ച ലക്ഷങ്ങളുടെ ഫണ്ടിനെ പറ്റി വിവാദം. റസാഖ് അടക്കമുള്ള താരങ്ങളെ സഹായിക്കാനായി 2016 ഓഗസ്റ്റ് 15ന് കോഴിക്കോട്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ സിനിമാ താരങ്ങൾ പങ്കടെുത്ത 'മോഹനം' ഷോയിൽനിന്ന് വൻതുകയാണ് പിരിഞ്ഞുകിട്ടിയതെങ്കിലും അതൊന്നും റസാഖിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല. റസാഖിന്റെ ഭാര്യ ഷാഹിദയും രണ്ട് കുട്ടികളും കോഴിക്കോട് കണ്ണഞ്ചേരിയിൽ ഒരു വാടകവീട്ടിലാണ് ഇപ്പോഴും താമസിക്കുന്നത്.
കുടുംബത്തിന് സ്വന്തമായി വീട് വെച്ചുകൊടുക്കുമെന്നും മക്കളുടെപേരിൽ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുമെന്നൊക്കെ സിനിമാക്കാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല. റസാഖിന് അമൃത ആശുപത്രയിൽ ചെലവായ വൻ തുക ഈ ഫണ്ടിൽനിന്ന് അടച്ചുവെന്നാണ് അറിയുന്നത്. പക്ഷേ ബാക്കിയെവിടെയന്നതിന് ആർക്കും ഉത്തരമില്ല. സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. പക്ഷേ ഇക്കഴിഞ്ഞ ദിവസം റസാഖിന്റെ അനുസ്മരണത്തിനുപോലും ഈ സംവിധായകൻ എത്തിയിരുന്നില്ല.കുടുംബത്തിന് ഇക്കാര്യത്തിൽ പരാതിയൊന്നും ഇല്ളെങ്കിലും നാട്ടുകാരും സുഹൃത്തുക്കളും ചിലർ ശക്തമായ പ്രതിഷേധത്തിലാണ്്്.കഴിഞ്ഞ ദിവസം കണ്ണഞ്ചേരിയിലെ വീട്ടിൽ നടന്ന റസാഖ് അനുസ്മരണത്തിൽ ഈ ഫണ്ട് എവിടെപ്പോയെന്ന് പലരും രോഷത്തോടെ ചോദിച്ചിരുന്നു.
സിനിമാതാരങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒട്ടും സുതാര്യമല്ളെന്ന ആരോപണം നേരത്തെയുണ്ട്. റസാഖിന്റെ മരണത്തെ തുടർന്ന് കഴിഞ്ഞവർഷമുണ്ടായ വിവാദങ്ങളുടെ സമയത്ത് സംവിധായകൻ അലി അക്ബർ ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ചിരുന്നു. അലി അക്ബർ പറഞ്ഞത് ഇങ്ങനെയാണ്.'ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തെ സഹായിക്കാനായിരുന്നു നീലാംബരി എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്. പരിപാടി കഴിഞ്ഞ് കണക്കുകൾ തിട്ടപ്പെടുത്തുമ്പോൾ തീരുമാനം പെട്ടന്ന് മാറി.
ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിന് അമ്പത് ലക്ഷം നൽകാമെന്നും നടൻ അഗസ്റ്റിന് അഞ്ച് ലക്ഷവും മച്ചാട്ട് വാസന്തിക്കും മറ്റൊരാൾക്കും കൂടി അഞ്ച് ലക്ഷവും ശാന്താദേവിക്ക് വീട് വയ്ക്കാൻ അഞ്ച് ലക്ഷവും നൽകാമെന്നും 25 ലക്ഷം രൂപ ഫണ്ടായി ഭാവിയിലേക്ക് നിലനിർത്താമെന്നും രഞ്ജിത്ത് പുതിയ ആശയം കൊണ്ടുവന്നു. അന്ന് ശാന്താദേവിക്ക് കൊടുക്കാമെന്ന് പറഞ്ഞ അഞ്ച് ലക്ഷം അവരുടെ മരണം വരെ കൊടുത്തില്ല. ഈ പണവും ബാക്കി വന്ന പണവും എന്തു ചെയ്തുവെന്ന് എനിക്കിപ്പോഴും അറിയില്ല. പരിപാടിയുടെ ഓഡിറ്റിംഗിലും എനിക്ക് വിരുദ്ധാഭിപ്രായമുണ്ടായിരുന്നു.
ഈ വിവരങ്ങളെല്ലാം വെച്ച് വിശദമായ പരാതി കമ്മിറ്റിക്ക് എഴുതിക്കോടുത്തു. ഇതിൽ ക്ഷുഭിതരമായ ചില അംഗങ്ങൾ എന്നെ കൈകാര്യം ചെയ്യൻ തുടങ്ങിയപ്പോൾ മുൻ മന്ത്രി എളമരം കരീമാണ് ശാന്തരാക്കിയത്. ഇത്തരം പ്രോഗ്രാമുകൾ കഴിയുമ്പോൾ കമ്മിറ്റികൾ പിരിച്ചു വിടും. രക്ഷാധികാരിയായ മേയർ തൽസ്ഥാനത്ത് നിന്നും പോകും. പിന്നെ കണക്കുകൾ ആരോടാണ് ചോദിക്കുക'. -അലി അക്ബർ പറഞ്ഞു. ഇത്തരം കാര്യങ്ങൾക്കെല്ലാം സുതാര്യത ഉണ്ടാവണമെന്നും അലി അക്ബർ ചൂണ്ടിക്കാട്ടി.എന്നാൽ പിന്നീടും യാതൊരു സുതാര്യതയും ഉണ്ടായിട്ടില്ളെന്നതിന് തെളിവാണ് പുതിയ വിവാദങ്ങൾ.
സിനിമാ മേഖലയിൽനിന്ന് റസാഖിനായി കാര്യമായ ഒരു അനുസ്മരണപോലും അദ്ദേഹത്തിന്റെ ഒന്നാം ചരമ ദിനത്തിൽ ഉണ്ടായിട്ടില്ല. അവസാനം കണ്ണഞ്ചേവരിയിലെ വീട്ടിൽ റസാഖിന്റെ ഭാര്യ മുൻകൈയെടുത്താണ് ഒരു ചെറിയ ചടങ്ങെങ്കിലും നടത്തിയത്.
കഴിഞ്ഞവർഷം ടി എ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് സിനിമാ പ്രവർത്തകരെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 15ന് കോഴിക്കോട്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ സിനിമാ താരങ്ങൾ പങ്കടെുത്ത 'മോഹനം' ഷോയുടെ വിജയത്തിനു വേണ്ടി ടി എ റസാഖിന്റെ മരണവിവരം പുറത്തറിയിക്കുന്നത് വൈകിപ്പിച്ചുവെന്ന ആക്ഷേപം കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഷോ തീരുന്നതും കാത്ത് മൃതദേഹവുമായി വന്ന ആംബുലൻസ് വഴിയരികിൽ നിർത്തിയിടുകയായിരുന്നു.റസാഖ് അടക്കമുള്ളവരെ സഹായിക്കാൻവേണ്ടിയാണ് ഷോ നടത്തിയിരുന്നതെങ്കിലും മൃതദേഹം പിടിച്ചുവെച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
അന്ന് രാത്രി വൈകി കോഴിക്കോട് ടൗൺഹാളിൽ റസാഖിന്റെ മൃതദേഹം എത്തിച്ചപ്പോൾ അരങ്ങേറിയത് സിനിമയെ വെല്ലുന്ന സിനിമാക്കാരുടെ നാടകമായിരുന്നു.മദ്യപിച്ച് ലക്കുകെട്ട് അക്രമാസക്തരായ സിനിമാക്കാർ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നെന്നാണ് ടൗൺഹാളിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും നാട്ടുകാരും പറഞ്ഞത്. സംവി ധായകരായ ലാൽ, രഞ്ജിത്ത്, വി എം. വിനുതുടങ്ങിയവരാണ് റസാഖിന്റെ ബന്ധുക്കളോടും മാധ്യമ പ്രവർത്തകരോടും തട്ടിക്കയിറയത്.
സിനിമാ പ്രവർത്തകനായായ ഒരു വ്യക്തി മരിച്ചാൽ ആയാളുടെ ചികിൽസക്ക് സാമ്പത്തികമായി സഹായിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് മൃതദേഹം എവിടെക്കേ് കൊണ്ടുപോവണം എന്നകാര്യം വരെ സിനിമക്കാരാണോ തീരുമാനിക്കയെന്നാണ് റസാഖിന്റെ ബന്ധുക്കൾ അന്നുതന്നെ ചോദിച്ചിരുന്നു.ഇതേതുടർന്ന് കോഴിക്കോട്ട് റസാഖിന്റെ ബന്ധുക്കളും മദ്യപിച്ച് ലക്കുകെട്ട സിനിമാക്കാരും തമ്മിൽ അടിയുടെ വക്കത്തത്തെിയ സംഘർഷം നടന്നിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് സിനിമാക്കാർ റസാഖ് അനുസ്മരണം ബഹിഷ്ക്കരിച്ചതെന്നതാണ് വിവരം.ഇതേ കാരണങ്ങൾ കൊണ്ടുതന്നെയാണ് റസാഖിന്റെ കുടംബത്തിനുള്ള സാമ്പത്തിക സഹായവും നീണ്ടുപോകുന്നതെന്നാണ് അനൗദ്യോഗിക വിവരം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍