ഭിന്നലിംഗക്കാരെന്ന് തെളിയിക്കാൻ സ്വയംവിലയിരുത്തൽ മതിയെന്ന സുപ്രീംകോടതി വിധി പുതിയ ബില്ലിൽ അട്ടിമറിച്ചു; തെളിയിക്കാൻ വിദഗ്ദ്ധസമിതിക്കു മുന്നിൽ തുണിയഴിക്കേണ്ട ഗതികേടിലെന്ന് ട്രാൻസ് കമ്യൂണിറ്റി; പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന ട്രാൻജെൻഡേഴ്സ് ബില്ലിലെ ശുപാർശകൾ വിവേചനപരമെന്നും ആരോപണം; തിരുവനന്തപുരത്തെ ട്രാൻസ്ജെൻഡേഴ്സ് കൂട്ടായ്മയിലെ യഥാർത്ഥ ജീവിതം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നിന്ന് കുറച്ചകലെ ഒരു ഗ്രാമത്തിലാണ് അസ്ന ജനിച്ചതും വളർന്നതും. തന്റെ വിചാരങ്ങളും വികാരങ്ങളുമൊക്കെ സഹപാഠികളിൽ നിന്നും സമപ്രായക്കാരിൽ നിന്നും വ്യത്യസ്തമാണെന്ന തിരിച്ചറിവുണ്ടാകുന്നത് കൗമാര കാലത്താണ്. പിന്നീട് ഒരുപാട് നാട്ടുകാരുടേയും കൂട്ടുകാരുടേയും കളിയാക്കലുകൾ...അവഗണന...പരിഹാസം. മനസ്സു പറയുന്നിടത്തു ശരീരമെത്താത്ത നിസ്സഹായത. ശരീരവും മനസ്സും ഇങ്ങനെ സമാന്തര യാത്ര നടത്തുന്നവരെ ആരും ആരും മനസ്സിലാക്കിയില്ല. ആണും പെണ്ണും കെട്ടവനെന്നും ...ഒമ്പതുകളെന്നും..ചാന്തുപൊട്ടെന്നും അവർ അവജ്ഞയോടെ വിളിച്ചു.
അമ്മ മരിച്ചതോടെ വീട്ടിലും ഒറ്റപ്പെട്ടു. അങ്ങിനെയാണ് തമിഴ്നാട്ടിൽ എത്തപ്പെടുന്നത്. അവിടെ ഇത്തരക്കാരുടെ കൂട്ടായ്മ ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോഴാണ് ശരിക്കും എനിക്കു സന്തോഷമുണ്ടായത്. അന്നു വരെ പാൻസും ഷർട്ടും ഇട്ടിരുന്ന ഞാൻ മനസ്സിനിഷ്ടപ്പെട്ട സാരിയും നൈറ്റിയും ധരിച്ചു. അസ്മ എന്ന പേരു സ്വീകരിച്ചു. യാചനയായിരുന്നു തൊഴിൽ. രാവിലെ പത്തുമുതൽ തുടങ്ങും. അഞ്ചു മണിയാവുമ്പോഴേയ്ക്കും ആയിരത്തോളം രൂപ ഞങ്ങൾക്കു പിരിഞ്ഞു കിട്ടും. ഭക്ഷണവും ചെലവുമൊക്കെ കഴിഞ്ഞാണ് ഈ തുക. ഇതു കൂട്ടിവച്ചാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.
ട്രാൻസജെൻഡേഴ്സിനെ കേരളവും അംഗീകരിച്ചു തുടങ്ങിയെന്നറിഞ്ഞാണ് ഞാൻ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചെത്തിയത്. ഇവിടെയെത്തിയിട്ട് ഇപ്പോൾ അഞ്ചാറു മാസമായി. ജോലിയില്ല, വരുമാനമില്ല. ഇപ്പോഴും പണം വേണമെങ്കിൽ ഞാൻ തമിഴ്നാട്ടിൽ പോയി യാചിക്കും. അങ്ങിനെയാണ് പണം കണ്ടെത്തുന്നത്. ഇവിടെ യാചിക്കാൻ ഞങ്ങളിറങ്ങിയാൽ അടി കിട്ടും. ഞങ്ങൾക്കു വേണ്ടത് ജീവിക്കാനൊരു വീടും വരുമാനത്തിന് ഒരു ജോലിയുമാണ്.
തിരുവനന്തപുരത്ത് മണക്കാടുള്ള ഒയാസിസ് കൾച്ചറൽ സൊസൈറ്റിയിൽ വരിക. ട്രാൻസ് ജൻഡേഴ്സിന്റെ ഒരു കൂട്ടായ്മ ഇവിടെയുണ്ട്. സങ്കടങ്ങളും സന്തോഷങ്ങളും ഒത്തു ചേരുന്ന അവരുടെ കൂട്ടായ്മ. സാധാരണക്കാർ ജീവിക്കുന്നതുപോലെ ഒരിക്കലും ഒരു ജീവിതം കെട്ടിപ്പെടുത്താൻ സാധിക്കില്ലെന്നറിഞ്ഞിട്ടും , തങ്ങളുടെ ആവശ്യങ്ങൾക്കും അവഗണനകൾക്കും എതിരെ ശബ്ദമുയർത്താൻ ഇവർ പൊരുതുകയാണ്. ഇവർ ജനിക്കുമ്പോൾ തന്നെ ട്രാൻസ്ജിൻഡർ ആയല്ല ജനിക്കുന്നത്.
ആരാണ് ട്രാൻസ്ജെൻഡർ? എങ്ങനെയാണു ട്രാൻസ്ജെൻഡർ എന്ന ഒരു വിഭാഗം ഉണ്ടായത?് നമ്മൾ ഒരിക്കലെങ്കിലും ഇക്കാര്യങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആവശ്യങ്ങൾ അവർക്കും ഉണ്ട്. ലിംഗം ഏതാണെന്നു തിരിച്ചറിയാത്തതുകൊണ്ടല്ല ഇവർക്ക് സമൂഹം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മറിച്ച് പുരുഷനായി ജനിച്ച സ്ത്രീയിലേക്ക് എത്തപ്പെട്ടതുകൊണ്ടാണ്. ട്രാൻസ്ജൻഡറുകൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കാനായി പോരാട്ടത്തിലാണ്. പ്രതിഷേധവും ധർണയുമായി പൊതു നിരത്തിലിറങ്ങുന്നു. എവിടെയും ഇത്തരക്കാർക്ക് കിട്ടുന്നത് കടുത്ത അവഗണനയും, പരിഹാസവും.
വീട്ടുകാരുടെ അവഗണനയും, നാണക്കേടും കളിയാക്കലും സഹിച്ചാണിവർ ഇവിടെവരെ എത്തിനിൽക്കുന്നത്. സ്കൂൾ പഠനത്തിന് ശേഷം തിരുവനന്തപുരം എം ജി കോളേജിൽ ചേർന്ന ശ്രീകുമാറിനെ ഒരു കൂട്ടം മുതിർന്ന വിദ്യാർത്ഥികൾ ചേർന്ന് റാഗ് ചെയ്തു. ലൈംഗിക അക്രമമായിരുന്നു അതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. അതിനു ശേഷം പേടിച്ച് കോളേജിൽ പോയില്ല. സർട്ടിഫിക്കറ്റുകൾ ബനധുക്കളോടൊപ്പം എത്തിയാണ് വാങ്ങിയത്. പഠനം പാതിവഴിയിൽ മുടങ്ങിപ്പോയ ശ്രീകുമാർ ഇന്ന് ശ്രീക്കുട്ടിയാണ്. സെക്ഷ്വൽ ആൻഡ് ജെന്റർ മൈനോറിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമാണ്. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. എല്ലാ ട്രാൻസ്ജണ്ടറുകളും ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് ജീവിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇതൊക്കെ. ട്രെയിനിൽ യാചന നടത്തുന്ന സമയത് ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് ലൈംഗിക അക്രമം നേരിടുകയും , കരഞ്ഞുപോകേണ്ട അവസ്ഥവരെ ഇവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
അത് ഒരു സ്ത്രീയ്ക്കാണ് സംഭവിക്കുന്നതെങ്കിൽ വാദിക്കാൻ വനിതാ കമ്മീഷനും എല്ലാവരുമുണ്ട് തങ്ങൾക്കുനേരെയുള്ള അക്രമം ആരാണ് കേൾക്കുന്നത് ഈ വിഭാഗത്തെ സമൂഹത്തിലെ പുരുഷന്മാർ ലൈംഗിക കണ്ണുകളോടെയാണ് നോക്കുന്നതെന്നു അവർ പറയുന്നു . ഒറ്റയ്ക്കു പുറത്തിറങ്ങിയാൽ തുറിച്ചു നോട്ടവും പരിഹാസവും ഒരു സ്ത്രീ അനുഭവിക്കുന്നതിനേക്കാൾ അക്രമങ്ങളും ഇവർക്കെതിരെ ഉണ്ടാകുന്നു. തങ്ങൾ ഈ വിഭാഗക്കാരായതുകൊണ്ട് തന്നെ ഒരു ജോലിയോ ഒന്നും തന്നെ നല്കാൻ ആരും തയ്യാറല്ല ഇത് സർക്കാരിന്റെ വീഴ്ചയാണ് ഞങ്ങളും എവിടെ ജീവിക്കുന്നവരാണ് എങ്ങനെ ആയിപോയത് ഞങ്ങളുടെ മാത്രം തെറ്റല്ല. ജനിച്ചപ്പോൾ എങ്ങനെ ആയുമല്ല ഞങ്ങൾ ജനിച്ചത്. അതുകൊണ്ട് തന്നെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ എവിടെ വരെയും പോകുമെന്നും ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഭിന്ന ലിംഗക്കാരുടെ കൂട്ടായ്ക രാജ്ഭവൻ മാർച്ച് നടത്തിയിരുന്നു.
രാജ്യ സഭയിൽ ഭിന്ന ലിംഗക്കാരുടെ ബില്ല് പാസാകുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസം നടന്ന രാജ് ഭവൻ മാർച്ചിന് പിന്നിൽ. 2016 ൽ രാജ്യസഭയിൽ വച്ച കരട് രേഖ നാലുവർഷണങ്ങൾക്കു ശേഷം ലോക സഭയിലെ ശീതകാല ബഞ്ചിൽവയ്ക്കുമ്പോൾ പൂർണമായും തിരുത്തപ്പെട്ട ബില്ല് തങ്ങളുടെ അവകാശങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. അതിൽ പ്രധാനമായും ,സ്വന്തം കാലിൽ നിൽക്കാനും, സാംസ്കാരിക പരമായ, വിദ്യാഭ്യാസപരമായ മുന്നേറാനുള്ള അവകാശങ്ങൾ കൂടാതെ തങ്ങൾ ഭിന്ന ലിംഗക്കാരാണെന്നു തെളിയിക്കാൻ ,ഡോക്ടർ അദ്കാക്കമുള്ള വൈദ്യ പരിശോധന വിദഗ്ധരുടെ മുന്നിൽ തങ്ങളുടെ ലിംഗം കണിക്കാനും അവരുടെ മുന്നിൽ തുണിയഴിക്കാനും തങ്ങൾ തയ്യാറാകണം അതിനു ഞങ്ങൾ തയ്യാറല്ല അതിനെതിരെയായാണ് രാജ്യത്തെങ്ങുമുള്ള ഭിന്ന ലിംഗക്കാർ പ്രതിഷേധം നടത്തുന്നത്.
സമൂഹത്തിൽ പാർശ്വവത്കരിക്ക പെട്ട സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ട ഒരുകൂട്ടം ജനങ്ങളായതുകൊണ്ട് തന്നെ 80 ശതമാനം ഭിന്ന ലിംഗക്കാരും ലൈംഗിക തൊഴിൽ ചെയ്താണ് ജീവിക്കുന്നത്. അത് മാറണമെങ്കിൽ സമൂഹത്തിൽ അവരെ മുഖ്യ ധാരയിലേക്ക് എത്തിക്കാനും , അവർക്കു സംവരണം നൽകി അവരെയും സമൂഹത്തിന്റെ ഒരു ഭാഗമാക്കി നിർത്താനും, ഭരണകൂടവും , സമൂഹവും തയ്യാറാകണം അതിനു വേണ്ടിയാണു പ്രതിഷേധം, ലൈംഗിക തൊഴിലും, യാചനയും കേരളത്തിന്റെ സംസകാരത്തിലില്ല അന്യ സംസ്ഥാനങ്ങളിൽ ആണ് കൂടുതലായും കാണപെടുന്നത്. അത്കൊണ്ട് തന്നെ കേരളത്തിലെ ഭിന്ന ലിംഗക്കാരും അന്യ സംസ്ഥാനങ്ങളിലും ട്രെയിനുകളിൽ യാചന നടത്തിയുമാണ് ജീവിക്കുന്നത് .
ഇവർ ജനിക്കുമ്പോൾ ഭിന്ന ലിംഗക്കാരായല്ല ജനിക്കുന്നത്. ഇങ്ങായാകുന്നു എന്ന് തിരിച്ചറിയുമ്പോൾ തന്നെ അതിനു വേണ്ട ബോധവൽകരിക്കാനോ ആരും മുൻ കയ്യെടുക്കാറില്ല പകരം പരിഹാസവും, ഒറ്റപെടുത്തലും കാരണം സമൂഹത്തിൽ നിന്ന് പിന് തള്ളപ്പെടേണ്ടി വരുന്നു . വരും തലമുറയെങ്കിലും മാറി ചിന്തിക്കണമെന്നാണ് ഇവരുടെ ഇനിയുള്ള ആഗ്രഹം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍