മുംബൈ സിറ്റി കൗൺസിലർ യാക്കോബ് മേമനു ഒടുവിൽ ആശ്വാസമായി; ഇനി കുപ്രസിദ്ധ കുറ്റവാളിയെന്ന് പറഞ്ഞ് ആരും തടഞ്ഞുവയ്ക്കില്ല; മേമന്റെ വധശിക്ഷ അപരന് സന്തോഷം പകരുന്നത് ഇങ്ങനെ
മുംബൈ: ഒരു പേരിൽ എന്തിരിക്കുന്ന കാര്യം? എന്ന് ചോദിച്ചാൽ ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. മുബൈയിൽ കൗൺസിലറായ യാക്കോബ് മേമൻ അനുഭവിച്ചത് ചില്ലറയല്ല. മുംബൈ സ്ഫോടനക്കേസിലെ പ്രതി താനല്ലെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. ചിലർ സംശയത്തോടെ കണ്ടു. ഒടുവിൽ യഥാർത്ഥ പ്രതി അറസ്റ്റിലായി. അപ്പോഴാണ് ആശ്വാസമെത്തിയത്. ഇപ്പോൾ കുറ്റവാളിയെ മരണ ശിക്ഷയ്ക്കും വിധേയനാക്കി. ഇപ്പോൾ യാക്കോബ് മേമൻ സന്തോഷവാനാണ്.
അന്വേഷണങ്ങൾ, സംശയങ്ങൾ എല്ലാം കൗൺസിലറായ യാക്കൂബ് മേമന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എങ്കിലും മേമന് പരാതിയില്ല. ഒരിക്കലും പേര് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് യാക്കൂബ് മേമൻ പറയുന്നു. തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിച്ചത് ഈ പേരിലാണ്. താൻ സ്ഫോടനക്കേസ് പ്രതിയല്ല, വെറുമൊരു അപരനാണെന്ന് വിശദീകരിക്കേണ്ട കാലം കഴിഞ്ഞെന്ന് ഇനി ഇദ്ദേഹത്തിന് അറിയാം. പൊതു പ്രവർത്തനവുമായി മുന്നോട്ട് നീങ്ങാൻ തന്നെയാണ് തീരുമാനം.
1993ൽ മുംബൈയെ നടുക്കിയ സ്ഫോടന പരമ്പരകൾക്ക് ശേഷം യഥാർത്ഥ കുറ്റവാളിയായ യാക്കൂബ് മേമൻ ദുബൈയിലേക്ക് പോയി. അങ്ങനെയാണ് അപരനായ യാക്കൂബ് ശ്രദ്ധേകേന്ദ്രമായത്. സ്ഫോടനക്കേസ് പ്രതി യാക്കോബ് മേമനാണെന്ന് പറഞ്ഞ് പത്രവാർത്തകളെത്തി. ഇതിലൊന്നും യഥാർത്ഥ പ്രതിയുടെ ചിത്രമില്ലായിരുന്നു. ഇതോടെ മറ്റൊരു യാക്കോബ് മേമൻ കുടുങ്ങി. അപ്പോൾ ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യത്തിന് തൊട്ടടുത്തുള്ള ഭേന്ദി ബസാറിന് സുപരിചിതനായ യാക്കൂബ് മേമൻ ഇതോടെ പ്രതിസന്ധിയിലായി. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട യാക്കൂബ് മേമൻ താനല്ല എന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുന്ന തിരക്കിലായിരുന്നു ആ സമയത്ത് യാക്കൂബ് മേമൻ എന്ന കൗൺസിലർ.
കഴിഞ്ഞ 22 വർഷമായി മേമൻ കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ പുറത്തിറങ്ങാറില്ല. കാരണം പേരെന്താണെന്ന് പറയുന്ന നിമിഷം മുതൽ സംശയത്തിന്റെ കണ്ണുകൾ മേമനെ പിന്തുടരാറുണ്ടായിരുന്നു. ആരും എവിടേയും തടഞ്ഞു വയ്ക്കപ്പെടാവുന്ന അവസ്ഥ. ഇതിനെല്ലാം ഇനി പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ഭേന്ദി ബസാറിന് പരിചിതനായ ഈ യാക്കൂബ് മേമന് താൻ സ്ഫോടന കേസിൽ ഉൾപ്പെട്ട യാക്കൂബ് മേമൻ അല്ല എന്ന് ഇപ്പോഴും വിശദീകരിക്കേണ്ടിവരാറുണ്ട്. ആ യാക്കൂബ് മേമൻ ഇപ്പോഴും പ്രാദേശിക നേതാവായി തുടരുന്നു. സമാജ് വാദി പാർട്ടി ടിക്കറ്റിലാണ് യാക്കൂബ് മേമൻ കൗൺസിലറായി മത്സരിച്ച് വിജയിച്ചത്.
1992ലെ മുംബൈ കലാപത്തിനും 93ലെ സ്ഫോടന പരമ്പരയ്ക്കും ശേഷം നഗരം ആശങ്കയുടെ മുൾമുനയിലായിരുന്നു. യാക്കൂബ് മേമൻ ഇന്ത്യ വിട്ടെന്ന വാർത്ത തലക്കെട്ടുകളിൽ നിറഞ്ഞു. പക്ഷേ വാർത്തയ്ക്കൊപ്പം മേമന്റെ ഫോട്ടോ ഇല്ലായിരുന്നു. ഇതോടെ അപരനായ യാക്കൂബ് മേമൻ വെട്ടിലായി. അന്ന് കൗൺസിലറായിരുന്നു. പേരിലെ സാമ്യത്തിന്റെ പേരിൽ പലരും സംശയിച്ചു. വൈകാതെ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഭേന്ദി ബസാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മേമനെ തേടി വരാൻ തുടങ്ങി. പേടിക്കേണ്ടതില്ലെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തി ആ ദിവസങ്ങളിൽ യാക്കൂബ് മേമൻ ഭേന്ദി ബസാറിലൂടെ നടന്നു.
പത്രവാർത്തകളിൽ നിറഞ്ഞ യാക്കൂബ് മേമൻ താൻ അല്ല, ടൈഗർ മേമന്റെ സഹോദരൻ യാക്കൂബ് ആണെന്ന് വോട്ടർമാരെ പറഞ്ഞുമനസ്സിലാക്കി. ആദ്യം മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായാണ് മേമൻ ബിഎംസിയിലേക്ക് മത്സരിച്ചത്. പിന്നീട് സമാജ് വാദി പാർട്ടി ടിക്കറ്റിലും. ഏതായാലും ഇപ്പോഴും അദ്ദേഹം കൗൺസിലറാണ്. ഭേന്ദി ബസാർ ഉൾപ്പെടുന്ന 220ാം നമ്പർ വാർഡിനെയാണ് ഇപ്പോൾ അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട ദിവസങ്ങളെ നാട്ടുകാരുടെ കൗൺസിലർ ഓർക്കുന്നത് ഇങ്ങനെയാണ്. 'പൊലീസ് എല്ലാവരെയും സംശയത്തോടെ നോക്കുന്ന ദിവസങ്ങൾ ആയിരുന്നു അത്. കലാപം നടന്ന നാളുകൾ ഞാൻ വ്യക്തമായി ഓർക്കുന്നു. തെരുവിൽ അക്രമാസക്തരായ നൂറു കണക്കിന് മനുഷ്യർ..അതിന് ശേഷമാണ് കനത്ത കർഫ്യു ഏർപ്പെടുത്തിയത്. കർഫ്യു ലംഘിച്ചതിന്റെ പേരിൽ പോലും മനുഷ്യർക്ക് നേരെ പൊലീസ് നിറയൊഴിച്ചു.
സ്ഫോടനം നടന്നതോടെ നഗരത്തെ സംഘർഷത്തിനൊപ്പം ആശങ്കയും വിഴുങ്ങി. ദക്ഷിണ മുംബൈയിലായിരുന്നു എന്റെ മണ്ഡലം. അങ്ങോട്ടുള്ള യാത്രയിൽ ദിവസവും എന്റെ കാർ തടഞ്ഞുനിർത്തപ്പെടും. പേര് പറഞ്ഞു കഴിഞ്ഞാൽ കാറിൽ നിന്ന് ഇറങ്ങാൻ പൊലീസ് ആവശ്യപ്പെടും. പിന്നെ കാറിൽ വിശദമായ പരിശോധന നടത്തും. ബിഎംസി തിരിച്ചറിയൽ കാർഡുമായാണ് എന്നും ഞാൻ പുറത്തിറങ്ങിയിരുന്നത്. മറ്റ് രാജ്യങ്ങിലേക്ക് പോകുമ്പോൾ പാസ്പോർട്ട് വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നതും പതിവായിരുന്നു' യാക്കൂബ് പറയുന്നു.
മുംബൈ കലാപം നടക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഈ കൗൺസിലറുടെ വിവാഹം. ഭർത്താവിന്റെ പേര് കാരണം താൻ പീഡിപ്പിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്ന് മേമന്റെ ഭാര്യ ഷഹനാസ് പറഞ്ഞു. അതേസമയം യാക്കൂബ് മേമൻ എന്ന പേര് വാർത്തകളിൽ വീണ്ടും നിറഞ്ഞപ്പോൾ മകൾ സബ മേമന് അത് തന്റെ അച്ഛനല്ലെന്ന് സുഹൃത്തുക്കളോട് വിശദീകരിക്കേണ്ടിവന്നു.
Stories you may Like
- നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
- നിലവിൽ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത് 21 പേർ
- ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ, വധശിക്ഷ കാത്ത് ജയിൽ കിടക്കുന്നത് പതിനാറ് ക്രിമിനലുകൾ
- നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ ഭീകരകാഴ്ചയെന്ന് ദൃക്സാക്ഷികൾ.
- പ്രതിവർഷം 8000 ഓളം പേർ ചൈനയിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍