പാരീസിലും ബ്രസൽസിലുമായി അനേകം ഭീകരർ പിടിയിൽ; ആണവ നിലയങ്ങളിലെ ജീവനക്കാർ ചോർത്തിയ വിവരങ്ങൾ വച്ച് അണുബോംബ് ആക്രമണം വരെ ഉണ്ടാകാമെന്ന് ഭയം
ബ്രസൽസിൽ ഐസിസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ബ്രസൽസിലും പാരീസിലും തുടർച്ചയായി നടന്ന് വരുന്ന ആന്റി ടെറർ ആക്രമണത്തിൽ അനേകം ഭീകരർ പിടിയിലായെന്നാണ് റിപ്പോർട്ട്. ഭീകരർ ആണവനിലയങ്ങളിലെ ജീവനക്കാരെ സ്വാധീനിച്ച് ആണവബോംബുണ്ടാക്കി ആക്രമണം നടത്താൻ വരെ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരം. ഭീകരർക്ക് സഹായം നൽകാനൊരുങ്ങിയെന്ന സംശയത്തെ തുടർന്ന് തിഹാൻഗെയിലെ ന്യൂക്ലിയർ പവർ പ്ലാന്റിലെ 11 ജോലിക്കാരെ ഇവിടേക്ക് കടക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ഇവരിൽ നിന്നും വിവരങ്ങൾ ഭീകരർ ആണവവിരങ്ങൾ ചോർത്തിയിട്ടുണ്ടെയെന്നും അവ ഉപയോഗിച്ച് ഇനിയും ഭീകരർ അണുബോബുണ്ടാക്കി ആക്രമണം നടത്തുമോയെന്നുമുള്ള ഭയം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. ആണവ ചോർത്തുകയെന്ന ലക്ഷ്യത്തോടെ ജിഹാദി സഹോദരന്മാരായ ഖാലിദും ഇബ്രാഹിം എൽ ബക്രൗയിയും ചേർന്ന് ബെൽജിയം ന്യൂക്ലിയർ പ്രോഗ്രാം തലവന്റെ ദൈനംദിന ചര്യകൾ രഹസ്യമായി ക്യാമറയിൽ പകർത്തിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ ജിഹാദി സഹോദർമാരാണ് ചൊവ്വാഴ്ച ബ്രസൽസിലെ വിമാനത്താവളത്തിൽ ചാവേർ ബോംബുകളായി പൊട്ടിത്തെറിച്ച് 14 പേരെ കൊല്ലുകയും നിരവധി പേരെ പരുക്കേൽപ്പിക്കുകയും ചെയ്തത്.
ബെൽജിയത്തിലെ രണ്ട് അറ്റോമിക് ഫെസിലിറ്റികളിലേക്ക് കടന്ന് കയറി അവ തങ്ങളുടെ നിയന്ത്രണത്തിലാക്കി ആണവാക്രമണം നടത്തുന്നതിനുള്ള ഒരുക്കമെന്ന നിലയിലായിരുന്നു ഇവർ ഇത്തരത്തിൽ ബെൽജിയം ന്യൂക്ലിയർ പ്രോഗ്രാം തലവനെ കേന്ദ്രീകരിച്ച് ചാരപ്രവർത്തനം നടത്തിയിരുന്നത്. എന്നാൽ ഈ പ്രവർത്തനത്തിൽ അധികൃതർക്ക് സംശയം തോന്നി നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് ഇവർ തങ്ങളുടെ ആക്രമണം വിമാനത്താവളത്തിലേക്കും മെട്രോസ്റ്റേഷനിലേക്കും തിരിച്ച് വിട്ടതെന്നും റിപ്പോർട്ടുണ്ട്.ബ്രസൽസിന് തെക്ക് കിഴക്കായി 40 മൈലുകൾക്കപ്പുറത്ത് സ്ഥിതി ചെയ്യുന്ന തിഹാൻഗെ ന്യൂക്ലിയർ പവർ പ്ലാന്റിലെ 11 ജീവനക്കാരെ ഇവിടേക്ക് കടക്കുന്നത് കഴിഞ്ഞ രാത്രി വിലക്കിയതിനെ തുടർന്നാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ആണവവിവരങ്ങൾ ഇവർ ഭീകരർക്ക് ചോർത്തിക്കൊടുക്കാൻ ശ്രമിച്ചുവെന്ന സംശയത്തെ തുടർന്നാണീ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ആണവനിലയത്തിന് അകത്തേക്ക് കടക്കാനുള്ള ഇവരിൽ ഏഴ് പേരുടെ പാസ് കഴിഞ്ഞയാഴ്ചയായിരുന്നു റദ്ദാക്കിയിരുന്നത്. ഇതിന് പുറമെ കഴിഞ്ഞ വെള്ളിയാഴ്ച പ്ലാന്റ് സംരക്ഷിക്കാനായി അധികം പട്ടാളക്കാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. പ്ലാന്റിൽ മൂന്ന് റിയാക്ടറുകളാണുള്ളത്.
ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത് പോലെ ഈ പ്ലാന്റിലേക്ക് ഭീകരർകടന്ന് കയറിയിരുന്നുവെങ്കിൽ വൻ ദുരന്തം അരങ്ങേറുമായിരുന്നു. ജർമനിയുടെയും ഫ്രാൻസിന്റെയും നെതർലാൻഡ്സിന്റെയും ലക്സംബർഗിന്റെയും ബെൽജിയം അതിർത്തികൾക്കടുത്താണ് ഈ പ്ലാന്റ് കനത്ത ജനസാന്ദ്രതയുള്ള മേഖലയിലാണ് നിലകൊള്ളുന്നത്. ഒരു ബെൽജിയം പ്ലാന്റിൽ നിന്നും കെന്റിലേക്ക ്വെറും 90 മൈലുകൾ മാത്രമേയുള്ളൂ. ഇവിടെ നിന്നും ന്യൂക്ലിയർ മെറ്റീരിയലുകൾ ശേഖരിച്ച് ബോംബുണ്ടാക്കാനും ജിഹാദി സഹോദരന്മാർ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്ലാന്റിനുള്ള സുരക്ഷ വർധിപ്പിക്കുകയും ഐസിസുകാർക്ക് വേണ്ടിയുള്ള റെയ്ഡുകൾ കഴിഞ്ഞയാഴ്ച ബെൽജിയത്തിൽ ശക്തിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ഭീകരർ ആണവ നിലയത്തിലേക്ക് കടന്ന് കയറുന്ന ശ്രമത്തിൽ നിന്നും പിന്മാറുകയും ബ്രസൽസിലെ വിമാനത്താവളത്തിലേക്കും മെട്രോ സ്റ്റേഷനിലേക്കും തങ്ങളുടെ ആക്രമണം തിരിച്ച് വിട്ടതെന്നും റിപ്പോർട്ടുണ്ട്. ഇത്തരം റെയ്ഡുകൾക്കിടെ പാരീസ് ആക്രമണത്തിന്റെ സൂത്രധാരനായ സലാഹ് അബ്ദെസ്ലാമിനെ പിടികൂടിയതും ഭീകരർ പ്ലാന്റ് ആക്രമണത്തിൽ നിന്നും വ്യതിചലിക്കാൻ മറ്റൊരു കാരണമായിരുന്നു.
എൽബക്രൗയി ജിഹാദി സഹോദരന്മാർ ബെൽജിയം ന്യൂക്ലിയർ പ്രോഗ്രാം തലവന്റെ വീടിന് പുറത്തുള്ള കുറ്റിക്കാട്ടിലാണ് ചാരപ്രവർത്തനത്തിനായി ക്യാമറ സ്ഥാപിച്ചതെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ പകർത്തപ്പെട്ട ഫൂട്ടേജ് ഡിസംബറിലാണ് കണ്ടെടുക്കപ്പെട്ടത്. പാരീസ് ആക്രമണത്തെ തുടർന്ന് ബ്രസൽസിൽ നടന്ന പൊലീസ് റെയ്ഡിനിടെയാണിത് പിടിച്ചെടുത്തത്. ന്യൂക്ലിയർ പ്രോഗ്രാം തലവന്റെ ഫ്ലാൻഡേർസിലെ വീടിന്റെ ദൃശ്യങ്ങൾ ഈ ഫൂട്ടേജിൽ കണ്ട അന്വേഷകർ ആദ്യം അമ്പരക്കുകയായിരുന്നു. എന്നാൽ 12 മണിക്കൂർ ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടപ്പോൾ കേസന്വേഷകർക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസിലാകുകയായിരുന്നു. ആണവായുധ വിവരങ്ങളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും ഇതിലൂടെ ചോർത്താൻ ഭീകരർ ശ്രമം നടത്തുകയായിരുന്നുവെന്നും പിന്നീട് പൊലീസിന് മനസിലാവുകയായിരുന്നു. ഇതിനെ തുടർന്നാണ് ഫ്രാൻസിലും ബെൽജിയത്തിലുമുള്ള ന്യൂക്ലിയർ ഫെസിലിറ്റികൾക്ക് സംരക്ഷണം നൽകാൻ കൂടുതൽ സായുധ സേനകളെ വിന്യസിക്കാൻ തീരുമാനിച്ചത്.
ബെൽജിയത്തിലും പാരീസിലും നടത്തിയ പുതിയ റെയ്ഡുകളിൽ ഏഴ് പേർ അറസ്റ്റിലായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രസൽസിൽ നടത്തിയ കൂട്ടക്കൊലയുമായും പാരീസിൽ നടത്താനൊരുങ്ങിയ ഒരു പുതിയ ആക്രമണവുമായും ബന്ധപ്പെട്ട് യൂറോപ്പിലുടനീളം വ്യാപകമായ റെയ്ഡുകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.ബ്രസൽസിലെ ജട്ടി ഡിസ്ട്രിക്ടുകളിലും സ്കാർബീക്കിലും നടത്തിയ റെയ്ഡുകളിലാണ് ആറ് പേർ പിടിയിലായിരിക്കുന്നത്. ചൊവ്വാഴ്ച ബ്രസൽസിൽ നടത്തിയ ആക്രമണവുമായി ബന്ധമുള്ളവരാണിവർ. ഇതിനിടെ നോർത്തേൺ പാരീസ് സബർബിൽ നിന്നും ഒരു അർജന്റീനക്കാരനായ ഐസിസ് ഭീകരനെ കഴിഞ്ഞ രാത്രി പിടികൂടിയിരുന്നു. പാരീസിൽ പുതിയൊരു ആക്രമണം നടത്തുന്നത് ആസൂത്രണം ചെയ്യുന്നതിന്റെ ആദ്യ ഘട്ടത്തിലായിരുന്നു ഇയാളെന്നാണ് തെളിഞ്ഞിരിക്കുന്നത്.ബ്രസൽസ് ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ ജർമൻ പൊലീസും അറസ്റ്റ് ചെയ്തിട്ടുണട്. അതിനിടെ ബ്രസൽസ് ആക്രമണവുമായി ബന്ധമുള്ള 28കാരനായ സിറിയക്കാരൻ നയിം അൽ ഹാമദിനെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
Stories you may Like
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- ഹമാസ് ലക്ഷണമൊത്ത ഭീകരസംഘടന
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- ഇന്ത്യയുടെ കണ്ണിലെ കരടായ ഒരു ഭീകരൻ കൂടി കറാച്ചിയിൽ കൊല്ലപ്പെടുമ്പോൾ
- യൂത്ത് ഒളിമ്പിക്സിനും സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍