ഐടിവിയുടെ ഒളിക്യാമറ ഓപ്പറേഷനിൽ മൂന്ന് സ്ത്രീകൾ കുടുങ്ങി; ഖിലാഫത്ത് നടപ്പിലാക്കാൻ ബ്രിട്ടനെതിരെ യുദ്ധം ചെയ്യാൻ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബ്രിട്ടനിലുള്ള പുരുഷന്മാർക്ക് പുറമെ ഇവിടുത്ത സ്ത്രീകളും ഐസിസിന് വേണ്ടി പ്രചാരണം നടത്തുകയും റിക്രൂട്ടിങ് നടത്തുകയും ചെയ്യുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായ സംഗതിയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ നിർണായകമായ കണ്ടെത്തലാണുണ്ടായിരിക്കുന്നത്. ബ്രിട്ടീഷുകാരായ മൂന്ന് സ്ത്രീകൾ ഇവിടുത്തെ യുവതികളെയും പെൺകുട്ടികളെയും ജിഹാദികളുടെ വഴിയിലേക്ക് ആകർഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഖിലാഫത്ത് നടപ്പിലാക്കാൻ ബ്രിട്ടനെതിരെ യുദ്ധം ചെയ്യാൻ പഠിപ്പിക്കുന്ന ദൃശ്യങ്ങളാണിവ. ഐടിവിയുടെ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
സിറിയയിലേക്ക് യാത്ര ചെയ്യാനും ഐസിസിന് വേണ്ടി യുദ്ധംചെയ്യാനും ഇവർ പെൺകുട്ടികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. 12 മാസം നീണ്ട തന്ത്രപരമായ അന്വേഷണത്തിനൊടുവിലാണ് ഇവരുടെ നിഗൂഢതന്ത്രങ്ങൾ വെളിച്ചത്ത് വന്നിരിക്കുന്നത്. ഈ ഗ്രൂപ്പുകളുടെ ഉള്ളിലേക്ക് ഒരു പറ്റം മുസ്ലിം റിപ്പോർട്ടർമാർ തന്ത്രപരമായ നുഴഞ്ഞ് കയറിയാണീ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ജിഹാദികളെ മഹത്വവൽക്കരിച്ച് കൊണ്ടുള്ള ക്ലാസുകളാണിവർ പെൺകുട്ടികൾക്ക് നൽകുന്നത്. ബ്രിട്ടൻ വിശുദ്ധയുദ്ധം നടത്തുന്നവർക്കെതിരെ പോരാടുന്നവരാണെന്ന് ആരോപിക്കുന്ന ിവർ യഹൂദന്മാരെയും ഇസ്രയേലികളെയും മോശമായ ഭാഷയിലാണ് അധിക്ഷേപിക്കുന്നത്. ബ്രിട്ടനിലെ ഈ വനിതാ ജിഹാദികളെക്കുറിച്ചുള്ള കണ്ടെത്തലിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ട്രെയിലർ ഇന്നലെ പ്രക്ഷേപണം ചെയ്തിരുന്നു. തങ്ങൾ ഒരു രാജ്യത്തിന്റെയും നിയമം അംഗീകരിക്കുന്നില്ലെന്നും ഒരു രാജ്യത്തെയും അംഗീകരിക്കുന്നില്ലെന്നും മറിച്ച് സിറിയ അല്ലാഹുവിന്റെ നാടാണെന്നും ഇവർ പറയുന്നത് ഈ ട്രെയിലറിലുണ്ട്.
' ഐസിസ്: ദി ബ്രിട്ടീഷ് വുമൺ സപ്പോർട്ടേർസ് അൺവെയ്ൽഡ്' എന്ന ഈ പരിപാടി ഇന്നലെ വൈകുന്നേരം ചാനൽ 4ൽ സംപ്രേഷണം ചെയ്തിരുന്നു. തീവ്രവാദപരമായ ആശയങ്ങൾ സ്ത്രീകൾക്കിടയിൽ ഓൺലൈനിലൂടെയും ഇത്തരം വ്യക്തികളിലൂടെയും ബ്രിട്ടനിലെ സ്ത്രീകൾക്കിടയിൽ പരക്കുന്നുണ്ടെന്നാണിത് വെളിപ്പെടുത്തുന്നത്. പ്രത്യേകിച്ചും വളരെ പ്രായം കുറഞ്ഞ പെൺകുട്ടികൾ ഇതിലേക്ക് പെട്ടെന്ന് ആകർഷിക്കപ്പെടുന്ന അപകടകരമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉം സാലിഹാഹ്, ഉം എൽ , ഉം ഉസ്മാൻ എന്നീ സ്ത്രീകളാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമിടയിൽ ഇത്തരത്തിൽ ജിഹാദിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഐഡന്റിറ്റി ട്വിറ്ററിലൂടെ വെളിവായിട്ടുമുണ്ട്. ഇവർ പെൺകുട്ടികൾക്ക് രഹസ്യമായി ഇതുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയും ഇവർ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
ട്വിറ്ററിലൂടെ നിരവധി തവണ നേരിട്ട് സന്ദേശങ്ങൾ അയച്ചതിലൂടെ ഒരു റിപ്പോർട്ടർക്ക് ഇവരെ നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചിരുന്നു.ലണ്ടനിലെ ലെവിഷാം ഹൈ സ്ട്രീറ്റിൽ വച്ച് നടന്ന ഒരു ഇസ്ലാമിക് റോഡ് ഷോയ്ക്കിടെയാണ് ഈ റിപ്പോർട്ടർ ഇവരെ മുഖാമുഖം കണ്ടത്. ഇവരുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ച റിപ്പോർട്ടർക്ക് ഇവർ നടത്തുന്ന സ്റ്റഡി സെഷനുകളിലിരിക്കാനും സാധിച്ചിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് ഒളിക്യാമറയിലൂടെ പകർത്തി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ണ്ട് മണിക്കൂർ നീളുന്ന ക്ലാസുകളിലൂടെ ഇവർ പെൺകുട്ടികൾക്കിടയിൽ ജിഹാദിസ്റ്റ് ആശയങ്ങൾ കുത്തി വയ്ക്കുകയാണ് ചെയ്യുന്നത്.ജനാധിപത്യത്തെ തള്ളിക്കളയാനും സിറിയയിൽ പോയി ഐസിസിന് വേണ്ടി പോരാടാനുമാണിവർ ഉദ്ബോധിപ്പിക്കുന്നത്.തീവ്രവാദത്തിലൂടെ മാത്രമെ ഒരു നല്ല മുസ്ലീ്മാകാൻ സാധിക്കുകയുള്ളൂവെന്നാണ് ഉം എൽ പെൺകുട്ടികളെ ഒരു സ്റ്റഡി സെഷനിലൂടെ പഠിപ്പിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. മുസ്ലീങ്ങൾക്കെതിരെ പോരാടുന്നവർ അല്ലാഹുവിനെതിരെ പോരാടുന്നവരാണെന്നും ഈ സ്ത്രീ ഉദ്ബോധിപ്പിക്കുന്നുണ്ട്. വൈറ്റ്ഹാൾ, 10 ഡൗണിങ് സ്ട്രീറ്റ്, വൈറ്റ് ഹൗസ് തുടങ്ങിയ മിക്ക ഭരണകേന്ദ്രങ്ങളും മുസ്ലീങ്ങളെ നശിപ്പിക്കാൻ നിലകൊള്ളുന്നവയാണെന്നും ഈ സ്ത്രീ പെൺകുട്ടികളെ വഴിതെറ്റിക്കാനായി ക്ലാസെടുക്കുന്നുണ്ട്.
റുബാന എന്ന യഥാർത്ഥ പേരുള്ള ഉം എൽ ലണ്ടനിലാണ് ജീവിക്കുന്നത്. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ അൽ മുഹാജിറൗണിന്റെ ഫീമെയിൽ വിംഗിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് 2003ൽ റുബാന വെളിപ്പെടുത്തിയിരുന്നു. പാശ്ചാത്യർ ഇസ്ലാമിനെതിരെ യുദ്ധം ചെയ്യുന്നതിനെക്കുറിച്ചാണ് ഈ സ്ത്രീയുടെ ഒരു ക്ലാസിന്റെ പ്രധാന വിഷയം. ഇതിൽ ഉം സാലിഹാഹ് എന്ന 30 കാരിയുടെ യഥാർത്ഥ പേര് ജാമിലയെന്നാണ്. സാലിഹയും ലണ്ടനിലാണ് കഴിയുന്നത്. മറ്റെ സ്ത്രീയായ ഉം ഉസ്മാൻ ഒരു അഭിഭാഷകയാണ്. ലണ്ടനിൽ തന്നെയാണ് വാസം. ഇസ്ലാമിക് റോഡ്ഷോകളിൽ ഇവർ പതിവായി പങ്കെടുക്കുന്നുണ്ട്. ജനാധിപത്യത്തെ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നീക്കങ്ങളിലാണ് ഉം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുസ്ലീങ്ങളോട് സിറിയയിലേക്ക് പോകാനും ഐസിസിന് വേണ്ടി പൊരുതാനും ഈ സ്ത്രീ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍