എയർലൈൻ ലോഞ്ചുകളും എയർപോർട്ട് ലോഞ്ചുകളും തമ്മിൽ എന്താണ് വ്യത്യാസം....? ട്രാൻസിറ്റ് യാത്രക്കിടയിൽ ആൾക്കൂട്ടത്തിനിടയിൽ കിടന്നും ഇരുന്നും നേരം വെളുപ്പിക്കാതിരിക്കാൻ ചെലവ് കുറഞ്ഞ നിരക്കിൽ ഈ ലോഞ്ചുകൾ എങ്ങനെ ലഭിക്കും....?
ഒരു കാലത്ത് എയർപോർട്ട് ലോഞ്ചുകൾ വിഐപി യാത്രക്കാർക്ക് മാത്രമായി സംരക്ഷിച്ച് നിർത്തിവയായിരുന്നു.എന്നാൽ നിലവിൽ ഇവ ചെറിയൊരു ചാർജ് കൊടുത്താൽ ആർക്കും ലഭിക്കും. എന്നാൽ എയർപോർട്ട് ലോഞ്ചുകളെ പറ്റി പറയുമ്പോൾ എയർലൈൻ ലോഞ്ചുകൾ എന്താണെന്ന് ഏവരുടെയും മനസിൽ സംശയമുയരുന്നതാണ്. ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഇതിലൂടെ ട്രാൻസിറ്റ് യാത്രക്കിടയിൽ യാത്രക്കാർക്ക് എയർപോർട്ട് ടെർമിനലിലെ ബഹളത്തിൽ നിന്നും മോചനം നേടി സ്വസ്ഥമായി ഇരിക്കാൻ ഈ ലോഞ്ചുകൾ ഇടമൊരുക്കുന്നു. ഈ ലോഞ്ചുകൾ തമ്മിലുള്ള വ്യത്യാസവും ട്രാൻസിറ്റ് യാത്രക്കിടയിൽ ആൾക്കൂട്ടത്തിനിടയിൽ കിടന്നും ഇരുന്നും നേരം വെളുപ്പിക്കാതിരിക്കാൻ ചെലവ് കുറഞ്ഞ നിരക്കിൽ ഈ ലോഞ്ചുകൾ എങ്ങനെ ലഭിക്കുമെന്നും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. വിമാനയാത്രക്കാർക്ക് ഇത് ഉപകാരപ്പെടുമെന്നുറപ്പാണ്.
എയർലൈൻ ലോഞ്ചുകളും എയർപോർട്ട് ലോഞ്ചുകളും തമ്മിലുള്ള വ്യത്യാസം
ഓരോ വിമാനക്കമ്പനികളും തങ്ങളുടെ ഫസ്റ്റ്ക്ലാസ് യാത്രക്കാർക്കും ബിസിനസ് ക്ലാസ് യാത്രക്കാർക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലോഞ്ചുകളാണ് എയർലൈൻ ലോഞ്ചുകൾ. ഇവ സ്ഥിരമായി സഞ്ചരിക്കുന്ന യാത്രക്കാർക്കും ചിലപ്പോൾ ഇടം നൽകിയേക്കാം. ഇവിടെ പലവിധ സൗകര്യങ്ങളാണ് യാത്രക്കാർക്ക് നൽകി വരുന്നത്. പരിധിയില്ലാതെ ഭക്ഷണവും ഡ്രിങ്കും ഇവിടെ നിന്നും നൽകുന്നുണ്ട്. ഇതിന് പുറമെ വെയിറ്റർ സർവീസ്, ഷവറുകൾ, സ്ലീപിങ് പോഡുകൾ, സ്പാ സർവീസുകൾ, വൈഫൈ , വർക്ക് സ്റ്റേഷനുകൾ തുടങ്ങിയവയും ഇത്തരം ലോഞ്ചുകളിൽ ലഭിക്കുന്നതാണ്. റൺവേയിലേക്ക് നല്ല രീതിയിൽ കാണാൻ പറ്റുന്ന വിധത്തിലായിരിക്കും മിക്ക എയർലൈൻ ലോഞ്ചുകളും നിലകൊള്ളുന്നത്. ഓരോ എയർലൈനിനും വിമാനത്താവളങ്ങൾക്കും അനുസൃതമായി ഇത്തരം ലോഞ്ചുകളുടെ ആഡംബരങ്ങളിലും സൗകര്യങ്ങളിലും വ്യതിയാനങ്ങളുണ്ട്.
ഇതിൽ നിന്നും വ്യത്യസ്തമായി എയർപോർട്ട് ലോഞ്ചുകൾ നടത്തുന്നത് സ്വതന്ത്ര ഓപ്പറേറ്റർമാരാണ്. ഉദാഹരണമായി പ്ലാസ പ്രീമിയം ലോഞ്ചസിന് ലോകമാകമാനമുള്ള വിവിധ എയർപോർട്ടുകളിലായി 140ൽ അധികം ലോഞ്ചുകളുണ്ട്. ഹീത്രോ, അബുദാബി, സിംഗപ്പൂർ, ബീജിങ് എന്നിവ അവയിൽ ചിലത് മാത്രമാണ്. ഇത്തരത്തിലുള്ള നമ്പർ വൺ ലോഞ്ചുകളാണ് ലണ്ടനിലെ ഗാത്വിക്ക്, ഹീത്രോ എന്നീ എയർപോർട്ടുകളിലുള്ളത്. ബെർമിങ്ഹാമിലും എഡിൻബർഗിലും മോശമല്ലാത്ത ഇത്തരം ലോഞ്ചുകളുണ്ട്. സ്വിസ് പോർട്ട് മിക്ക യുകെ എയർപോർട്ടുകളിലും ആസ്പെയർ, ആസ്പെയർ പ്ലസ് ലോഞ്ചുകൾ വിവിധ സൗകര്യങ്ങൾ സഹിതം ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇതിന് പുറമെ യൂറോപ്പിലെ പ്രധാനപ്പെട്ട ഹബുകളിലും നോർത്ത് അമേരിക്കയിലും ആഫ്രിക്കയിലും ഇവർക്ക് ലോഞ്ചുകളുണ്ട്. എയർലൈൻ ലോഞ്ചുകളേക്കാൾ വേഗത്തിൽ എയർപോർട്ട് ലോഞ്ചുകൾ ആക്സസ് ചെയ്യാനാവും. ഇതിനായി ഓരോ സന്ദർശനത്തിനും പണം കൊടുക്കുകയോ അല്ലെങ്കിൽ മെമ്പർ ഷിപ്പ് സ്കീമിൽ ചേരുകയോ ചെയ്താൽ മതി.
സന്ദർശനത്തിന് ചാർജ്
ലോഞ്ച് പാസുകൾ നേരത്തെ വാങ്ങാൻ സാധിക്കും. ഇത് ഒന്നുകിൽ നേരിട്ട് പോയോ അല്ലെങ്ക്ിൽ ഓപ്പറേറ്ററിൽ നിന്നോ വാങ്ങാവുന്നതാണ്. ലോഞ്ച് ബഡി, ലോഞ്ച് പാസ് , ഹോളിഡേ എക്സ്ട്രാസ് എന്നിവരെ പോലുള്ള മൂന്നാം പാർട്ടിയിൽ നിന്നും ഇത്തരം പാസുകൾ വാങ്ങാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട ഡീലുകളെ താരതമ്യം ചെയ്യാൻ ഇത്തരം വെബ്സൈറ്റുകൾ പ്രയോജനപ്പെടുന്നതാണ്. ഇത്തരം ലോഞ്ചുകളുടെ ചാർജ് നിശ്ചയിക്കപ്പെടുന്നത്. അവയുടെ ബ്രാൻഡ്, ലൊക്കേഷൻ, എന്നിവയ്ക്കനുസൃതമായിട്ടാണ്. ഇവയുടെ ചാർജ് 25 പൗണ്ട് മുതൽ 40 പൗണ്ട് വരെയാണ് സാധാരണ കണ്ട് വരാറുള്ളത്.
പാസുകളുടെ കാലാവധി രണ്ടോ മൂന്നോ മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ നീളാറുണ്ട്. ഇത്തരം പാസുകൾ നേരത്തെ വാങ്ങുന്നതിലൂടെ പണം ലാഭിക്കാനാവും. ഗാത്വിക്കിലെ നമ്പർ 1 ലോഞ്ചിനുള്ള മൂന്ന് മണിക്കൂർ നേരത്തേക്കുള്ള പാസ് മുൻകൂട്ടി വാങ്ങിയാൽ 30 പൗണ്ട് നൽകിയാൽ മതിയാവും.എന്നാൽ ഇത് ആ സമയത്ത് പോയി വാങ്ങിയാൽ 37.50 പൗണ്ട് നൽകേണ്ടി വരും. ചില ലോഞ്ചുകൾ ഉറങ്ങാനുള്ള സൗകര്യമോ സ്പാ ഫെസിലിറ്റികളോ ലഭ്യമാക്കും. ഇവയ്ക്കായി അധിക ചാർജ് നൽകേണ്ടി വന്നേക്കാം. ലോഞ്ച് പാസുകൾ വാങ്ങുന്നതിന് മുമ്പ് കാഷ്ബാക്ക് വെബ്സൈറ്റുകൾ പരിശോധിക്കുക. ഹോളിഡേ എക്സ്ട്രാസിലൂടെ ലോഞ്ച് പാസ് വാങ്ങിയാൽ ലോഞ്ച് ചാർജിന്റെ 15 ശതമാനം വരെ തിരിച്ച് ലഭിക്കും.
വാർഷിക മെമ്പർഷിപ്പ്
വിമാനത്തിൽ സ്ഥിരമായ യാത്ര ചെയ്യുന്നവർക്ക് ഇത്തരം ലോഞ്ചുകൾ ഉപയോഗിക്കുന്നതിനായി ഒരു ആന്വൽ പാസ് വാങ്ങുന്നതാവും നല്ലത്. ഇതിലൂടെ ലോഞ്ചുകൾ തുടർച്ചയായി ഉപയോഗിക്കാനാവുന്നു. വർഷത്തിൽ പത്ത് വട്ടമെങ്കിലും എയർപോർട്ട് ലോഞ്ചുകൾ ഉപയോഗിക്കുന്ന ആളാണെങ്കിൽ ഇതിനായുള്ള ആന്വൽ പാസെടുക്കുന്നത് ലാഭകരമാണ്. സ്വിസ്പോർട്ട് ഇത്തരത്തിലുള്ള ആന്വൽ പാസിനായി വാർഷിക മെമ്പർഷിപ്പ് ഏർപ്പാടാക്കിയിരിക്കുന്നു. ഇതിന് ഏതാണ്ട് 260 പൗണ്ടാണ് ചാർജ്. ഇതിലൂടെ ആസ്പയർ, സ്വിസ്പോർട് ലോഞ്ചുകൾ പരിധിയില്ലാതെ ഉപയോഗിക്കാവുന്നതാണ്.
മെമ്പർക്കും മറ്റൊരു ഗസ്റ്റിനും ഇവ ഉപയോഗിക്കാനാവും. എന്നാൽ ആസ്പയർ പ്ലസ് ലോഞ്ചുകൾ കൂടി ഉപയോഗിക്കുന്ന ആന്വൽ പാസാണെങ്കിൽ ചാർജ് 400 പൗണ്ടായി കുതിച്ച് കയറും. ഒന്നിലധികം ലോഞ്ച് ബ്രാൻഡുകളുടെ ലോഞ്ചുകൾ ഉപയോഗിക്കാനാഗ്രഹിക്കുന്നവർക്ക് ഡ്രാഗൻ പാസും പ്രയോറിറ്റി പാസുമെടുക്കാം. ഡ്രാഗൻ പാസെടുക്കുന്നവർക്ക് സ്വിസ് പോർട്ട്, പ്ലാസ പ്രീമിയം, നമ്പർ 1 എന്നിവ നടത്തുന്ന ലോകമാകമാനമുള്ള 800 ഓളം എയർപോർട്ടുകളിലെ ലോഞ്ചുകൾ ഉപയോഗിക്കാനാവും. ഇതിന്റെ മെമ്പർമാർക്ക് എയർപോർട്ട് റസ്റ്റോറന്റ് ബില്ലിൽ 25 ശതമാനം ഇളവും ലഭിക്കുന്നതാണ്.
വർഷത്തിൽ ഒരു ലോഞ്ച് വിസിറ്റ് മാത്രം അനുവദിക്കുന്ന ക്ലാസിക്ക് മെമ്പർഷിപ്പിന് 76 പൗണ്ടാണ് ഒരു വർഷം നൽകേണ്ടത്. പ്രിഫെറെൻഷ്യൽ മെമ്പർഷിപ്പിന് വേണ്ടി വരുന്നത് 168 പൗണ്ടാണ്. ഇതിലൂടെ വർഷത്തിൽ എട്ട് ലോഞ്ച് വിസിറ്റുകൾ നടത്താം. പ്രസ്റ്റീജ് മെമ്പർഷിപ്പിന് നൽകേണ്ടത് 306 പൗണ്ടാണ്. ഇതിലൂടെ ലോഞ്ചുകൾ പരിധിയില്ലാതെ ഉപയോഗിക്കാം. പ്രിയോറിറ്റി പാസുകളിലൂടെ ലോകമാകമാനമുള്ള 1000ത്തിൽ അധികം ലോഞ്ചുകൾ ഉപയോഗിക്കാം. പ്ലാസ പ്രീമിയം, നമ്പർ 1, എന്നിവയുടെ ലോഞ്ചുൾ ഇവയിൽ പെടുന്നു.
സൗജന്യ പാസുകളും ഡിസ്കൗണ്ട് പാസുകളും
പാക്കേജ്ഡ് ബാങ്ക് അക്കൗണ്ടുകളും പ്രീമിയം ക്രെഡിറ്റ് കാർഡുകളും ചിലപ്പോൾ സൗജന്യമായി എയർപോർട്ട് ലോഞ്ചുകൾ ആക്സസ് ചെയ്യാനും അവസരം ഒരുക്കാറുണ്ട്. സാധാരണയായി ഇത്തരം കാർഡുകൾ ലോഞ്ച് ആക്സസിന് മാത്രമായി പ്രയോജനപ്പെടാറില്ല. എന്നാൽ നിങ്ങളുടെ പക്കലുള്ള പാക്കേജ്ഡ് ബാങ്ക് അക്കൗണ്ടുകളിലും പ്രീമിയം ക്രെഡിറ്റ് കാർഡുകളിലും ഇതിനുള്ള സൗകര്യമോ ആനുകൂല്യമോ ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തണം. വിവിധ ബാങ്കുകൾ ഇത്തരം സൗകര്യങ്ങളും സൗജന്യങ്ങളും പ്രദാനം ചെയ്യുന്നുണ്ട്.
ട്രാവൽ പ്ലസ് പാക്ക് സഹിതമുള്ള ബാർക്ലേസ് ബാങ്ക് അക്കൗണ്ടിലൂടെ ഓരോ വർഷവും ആറ് സൗജന്യ ലോഞ്ച് വിസിറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഓരോ സന്ദർശനത്തിനും 15.50 പൗണ്ടാണ് ചെലവായി കണക്കാക്കുന്നത്. നാറ്റ് വെസ്റ്റ് കറന്റ് അക്കൗണ്ടിലൂടെ പ്രിയോറിറ്റി പാസ് മെമ്പർഷിപ്പ് ലഭിക്കും. അമേരിക്കൻ എക്സ്പ്രസ് റിവാർഡ്സ് ഗോൾഡ് കാർഡിലൂടെ വർഷത്തിൽ രണ്ട് സൗജന്യ ലോഞ്ച് വിസിറ്റ് നടത്താം. ഇതിനായി ആദ്യവർഷം ഒന്നും നൽകേണ്ടതില്ല. പിന്നീട് വർഷത്തിൽ 140 പൗണ്ട് വീതം നൽകേണ്ടി വരും.അമേരിക്കൻ എക്സ്പ്രസിന്റെ പ്ലാറ്റിനം കാർഡിലൂടെ പ്രിയോറിറ്റി പാസ് മെമ്പർഷിപ്പ് ലഭിക്കും. പ്രതിവർഷം 450 പൗണ്ടാണ് നൽകേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്