ബോംബ് ഇടുന്നതിന് മുമ്പ് ട്വിറ്റർ ഉപദേശം തേടുമോ? ബ്രിട്ടനിലെ ഷോപ്പിങ് സെന്റർ ആക്രമിക്കാൻ പദ്ധതിയിട്ട പാക്ക് വംശജരായ ദമ്പതികൾ കുറ്റക്കാർ; ശിക്ഷ ഈ ആഴ്ച
മുസ്ലീം ദമ്പതികൾ ഭാഗഭാക്കാകുന്ന ഭീകരാക്രമണ സംഭവങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപിക്കുകയാണോ...? കാലിഫോർണിയയിലെ സാൻ ബെർണാർഡിനൊയിലെ ഹോളിഡേ പാർട്ടിക്കിടെ മുസ്ലിം ദമ്പതികളായ സയിദ് ഫാറൂഖും താഷ്ഫീൻ മാലിക്കും വെടി വയ്പ് നടത്തി 14 പേരെ കൊന്നിട്ട് അധികം നാളായിട്ടില്ല. ഇപ്പോഴിതാ ബ്രിട്ടനിലെ വെസ്റ്റ് ഫീൽഡ് ഷോപ്പിങ് സെന്റർ ആക്രമിക്കാൻ പദ്ധതിയിട്ട് പാക്ക് വംശജരായ ദമ്പതികൾ പിടിയിലാവുകയും അവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്.
ഇവരുടെ ശിക്ഷ ഈ ആഴ്ച തന്നെ നടപ്പിലാക്കുമെന്നാണ് കരുതുന്നത്.25കാരനായ മുഹമ്മദ് ഖാൻ, 24 കാരിയായ സന അഹമ്മദ് ഖാൻ എന്നിവരാണ് പിടിയിലായി ശിക്ഷയും കാത്ത് കഴിയുന്നത്. ജിഹാദി പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഇവർ വെസ്റ്റ്ഫീൽ ഷോപ്പിങ് സെന്ററിൽ 7/7 സ്റ്റൈലിലുള്ള ആത്മഹത്യാ ആക്രമണം നടത്തി നാശം വിതയ്ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
ആക്രമണം നടത്തുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് ഈ ദമ്പതികൾ ട്വിറ്ററിൽ ഇതിനെക്കുറിച്ച് ടിപ്സുകളും ഉപദേശങ്ങളും തേടുകയും ചെയ്തിരുന്നു. ഷോപ്പിങ് സെന്ററിൽ ബോംബാക്രമണം നടത്തുന്നതിന് മുമ്പ് ഇതു സംബന്ധിച്ച പരീക്ഷണം തങ്ങളുടെ ബാക്ക് ഗാർഡനിൽ നടത്താനായിരുന്നു ഇവർ ട്വിറ്ററിലൂടെ വിഗദ്ധ ഉപദേശം തേടിയിരുന്നത്.
7/7 ന്റെ വാർഷികത്തിന്റെ അന്ന് ലണ്ടനിൽ ആക്രമണം നടത്താനായിരുന്നു മുഹമ്മദ് പദ്ധതിയിട്ടിരുന്നത്. പേഡേ ലോണുകൾ എടുത്തായിരുന്നു സന അഹമ്മദ് ഖാൻ തങ്ങളുടെ ജിഹാദി സ്വപ്നങ്ങൾക്ക് ഫണ്ട് കണ്ടെത്തിയിരുന്നത്. രഹസ്യമായി വിവാഹം കഴിച്ചിരുന്ന ഈ ദമ്പതികൾ രാസവസ്തുക്കൾ വാങ്ങുകയും തങ്ങളുടെ ബാക്ക് ഗാർഡനിൽ സ്ഫോടനപരീക്ഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.സ്ഥോടനം നടത്തുന്നതുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ തേടിക്കൊണ്ടുള്ള പോസ്റ്റ് ട്വിറ്ററിലിട്ടതിനെ തുടർന്നാണ് മുഹമ്മദ് അറസ്റ്റിലായത്. ബെർക്ക്ഷെയറിലെ ഇവരുടെ വീട്ടിൽ നിന്നും 10 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ആഴ്ച ദമ്പതികളെ ജയിലിലിടുമെന്നാണ് കരുതുന്നത്.ഐസിസിന്റെ പ്രവർത്തനങ്ങളാൽ പ്രചോദിതരായ ഇവർ ലെതൽ ബോംബുകൾ പൊട്ടിച്ച് പരീക്ഷണം നടത്തി ലണ്ടനിൽ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്ന്ത. വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിലോ ലണ്ടനിലെ അണ്ടർഗ്രൗണ്ടിലോ 7/7 ലെ ഭീകരാക്രമണത്തിന്റെ വാർഷികത്തിന് ആക്രമണം നടത്താനായിരുന്നു മുഹമ്മദ് പദ്ധതിയിട്ടിരുന്നത്.
ഐസിസ്, അൽഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളാൽ പ്രചോദിതരായിരുന്ന ഈ ദമ്പതികൾ ഇസ്ലാമിക മതാചാര പ്രകാരം രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നുവെന്നും 7/7 ലെ ബോംബറായ ഷെഹ്സാദ് തൻവീറിന്റെ ആശയങ്ങൾ പകർത്താൻ ഇവർ ശ്രമിച്ചിരുന്നുവെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.മുഹമ്മദിന്റെ വീടിന്റെ ബാക്ക് ഗാർജഡനിൽ സ്ഫോടകപരീക്ഷണങ്ങൾ നടത്തിയ ദമ്പതികൾ ഇത് വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. സൈലന്റ് ബോംബർ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു മുഹമ്മദ് ബോംബിംഗിനെ സംബന്ധിച്ച ഉപദേശം തേടിക്കൊണ്ട് ട്വീറ്റ് ചെയ്തതിലൂടെയാണ് ഇവരുടെ പദ്ധതികളെല്ലാം പൊളിയാൻ കാരണമായിത്തീർന്നത്. വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിലാണോ അതല്ല ലണ്ടൻ അണ്ടർഗ്രൗണ്ടിലാണോ ബോംബ് പൊട്ടിക്കേണ്ടതെന്ന് ട്വിറ്ററിലെ തന്റെ ഫോളോവേഴ്സിനോട് മുഹമ്മദ് അഭിപ്രായം ചോദിച്ചതും ഈ ഭീകരന് വിനയാവുകയായിരുന്നു. ജിഹാദി ജോണിന്റെ ഫോട്ടോ വച്ച ഒരു പ്രൊഫൈലിൽ നിന്നായിരുന്നു ഈ ട്വീറ്റ് പുറത്ത് വന്നിരുന്നത്. ജൂലൈ ഏഴിലെ ആക്രമണത്തെക്കുറിച്ച് അൽഖ്വയ്ദയുടെ സെൻസർ ചെയ്യാത്ത മീഡിയ റിലീസിന്റെ ലിങ്കും ഇതിനൊപ്പമുണ്ടായിരുന്നു.തുടർന്ന് മുഹമ്മദിന്റെ ബെർക്ക്ഷെയറിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും 10 കിലോ നൈട്രേറ്റ് സ്ഫോടകവസ്ത്തു കണ്ടെത്തുകയുമായിരുന്നു. മുഹമ്മദ് സ്ഫോടകവസ്തു നിർമ്മിക്കുന്ന അവസാന ഘട്ടത്തിലായിരുന്നുവെന്നും അതിലൂടെയുള്ള ആക്രമണം യാഥാർത്ഥ്യമായിരുന്നുവെഹ്കിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയുംചെയ്യുമായിരുന്നുവെന്നാണ് പ്രൊസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ഭീകരാക്രമണത്തിന് കോപ്പ് കൂട്ടിയതിൽ തങ്ങൾ ഇപ്പോൾ പശ്ചാത്തപിക്കുന്നുവെന്നാണ് ഇന്നലെ വിചാരണയ്ക്കിടെ ദമ്പതികൾ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് ദിവസമായി വിചാരണ തുടരുകയാണ്. കൗമാരകാലത്ത് കണ്ടുമുട്ടിയ ഇവർ വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹിതരായതും കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. പൊതുവായ തീവ്രവാദ ആശയങ്ങളാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സഫലമാക്കാൻ തങ്ങൾ ഒന്നിക്കുകയായിരുന്നുവെന്നും ദമ്പതികൾ പറയുന്നു. ആക്രമണകരമായ ജിഹാദ് യാഥാർത്ഥ്യമാക്കാൻ ഇവർ തങ്ങളുടെ പൊതുവായ താൽപര്യം പങ്ക് വയ്ക്കുകയായിരുന്നുവെന്നാണ് ക്യുസിയിലെ പ്രോസിക്യൂട്ടറായ ടോണി ബാഡെനോക് ബോധിപ്പിച്ചത്.ജിഹാദിൽ തന്റേതായ പങ്ക് വഹിക്കാൻ മുഹമ്മദ് ആഗ്രഹിച്ചിരുന്നതായാണ് അയാളുടെ ഓൺലൈൻ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദിക്കുള്ള തന്റെ പ്രതിജ്ഞ മുഹമ്മദ് ഓൺലൈനിലിട്ടിരുന്നു. ജിഹാദി ജോണിന്റെ ശൈലികൾ പകർത്താൻ ശ്രമിച്ച ഇയാൾ തന്റെ കിടപ്പ് മുറിയിൽ ജോണിന്റെ ശൈലിയിലുള്ള ഒരു കത്തിയും സൂക്ഷിച്ചിരുന്നു.ഇതിന് പുറമെ തന്റെ ഫോണിലും കമ്പ്യൂട്ടറിലും ബോംബ് നിർമ്മാണ മാന്വലുകൾ ഇയാൾ സൂക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇ-ബേയിലൂടെ ബോംബ് നിർമ്മിക്കുന്നതിനുള്ള കെമിക്കലുകൾ വാങ്ങിയാണ് മുഹമ്മദ് തന്റെ ജിഹാദി സ്വപ്നങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്.റീഡിംഗിലെ ഒരു മധ്യവർഗ കുടുംബത്തിൽ വളർന്ന മിടുക്കിയായ വിദ്യാർത്ഥിനി തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടതിന്റെ ദുരന്തകഥയാണ് സന ഖാനുള്ളത്.തീവ്രവാദിയായ ഭർത്താവ് മുഹമ്മദിന്റെ പ്രചോദനത്താലാണാ സന തീവ്രവാദത്തിൽ സജീവമായത്. യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ഡിഗ്രി നേടി ഒരു അദ്ധ്യാപികയാവുകയെന്നതായിരുന്നു സനയുടെ ആദ്യകാല സ്വപ്നം. റീഡിങ് ബറോ കൗൺസിലിന്റെ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസിലെ ഒരു സീനിയർ മാനേജരാണ് സനയുടെ അമ്മ. തുടർന്ന് അവർ റീഡിങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൊല്യൂഷൻസ്4ഹെൽത്തിൽ ചേർന്ന് ജോലി ചെയ്യാനാരംഭിച്ചു. സനയുടെ കുടുംബത്തിന് സ്വന്തമായി രണ്ട് മെർസിഡസ് കാറുകളും റൺബോട്ടും, ഒരു ടൊയോട്ട യാരിസുമുണ്ട്. സന ഇവയെല്ലാം ഉപയോഗിക്കാറുണ്ടായിരുന്നു.തന്റെ കക്ഷിയെ ഭർത്താവായ മുഹമ്മദ് ബ്ലാക്മെയിൽ ചെയ്ത് ഭീകരവാദത്തിലേക്ക് എ്ത്തിക്കുകയായിരുന്നുവെന്നാണ് സനയുടെ അഭിഭാഷകനായ പോൾ ലെവിസ് കോടതിയിൽ ബോധിപ്പിച്ചത്. സന ഭീകരവാദത്തിന് വേണ്ടി ക്യുക്ക് ക്യുഡിൽ നിന്നും 800 പൗണ്ട് പേഡേ ലോണെടുത്തിരുന്നുവെന്നും 17 മാസത്തിനിടെ മുഹമ്മദിന് 12,000 പൗണ്ട് ഭീകരവാദത്തിന് വേണ്ടി സംഘടിപ്പിച്ച കൊടുത്തിരുന്നുവെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍