ഭീകരാക്രമണ വിരുദ്ധ പരിശീലനത്തിന് ബോംബ് സ്ഫോടനം നടത്തിയ പൊലീസ് അള്ളാഹു അക്ബർ എന്ന് വിളിച്ചത് എന്തിന്..? ക്ഷമ പറഞ്ഞിട്ടും തീരാതെ വിവാദത്തിൽ പെട്ട് പൊലീസ്
പാരീസിലും ബ്രസൽസിലും ഐസിസ് നടത്തിയ മാതൃകയിലുള്ള ആക്രമണത്തെ എങ്ങനെ നേരിടാമെന്ന് പരിശീലനം നടത്തുന്നതിനിടെ അള്ളാഹു അക്ബർ എന്ന് വിളിച്ചതിനെ തുടർന്ന് മാഞ്ചസ്റ്റർ പൊലീസ് വെട്ടിലായി. വിവിധ ഇടങ്ങളിൽ നിന്നും ഇതിനെതിരെ കനത്ത വിമർശനം ഉയർന്നതിനെ തുടർന്ന് പൊലീസ് ക്ഷമ പറഞ്ഞിട്ടും വിവാദത്തിന് അറുതിയായിട്ടില്ല.ഭീകരാക്രമണ വിരുദ്ധ പരിശീലനം നടത്തുന്നതിനിടെ പൊലീസ് അള്ളാഹു അക്ബർ' വിളിച്ചതെന്തിനെന്ന ചോദ്യം ഇപ്പോൾ ശക്തമായിരിക്കുകയുമാണ്. ഇത് സംബന്ധിച്ച വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. മുഖം മറച്ച ' ആത്മഹത്യാ ബോംബർ' ട്രാഫോർഡ് സെന്ററിലേക്ക് ഇരച്ച് കയറുന്നതും തുടർന്ന് സ്ഥോടവസ്തു പൊട്ടിക്കുന്നതിന് മുമ്പ് അള്ളാഹു അക്ബർ എന്ന് വിളിക്കുന്നതും ഈ വീഡിയയോയിൽ കാണാം. ഈ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരോ പരുക്കേൽക്കുന്നവരോ ആയി 800 വളണ്ടിയർമാർ അഭിനയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജിഹാദികളെ പിടിക്കാനായി പൊലീസ് ഈ മാളിലേക്ക് കുതിച്ചെത്തുന്നതും വീഡിയോയിൽ കാണാം.ഈ പരിശീലനത്തിനിടെ തീവ്രവാദികൾ മുസ്ലീങ്ങളായിരിക്കുമെന്ന പ്രചാരണം നടത്തി പൊലീസ് ഇസ്ലാമോഫോബിയ വളർത്താനാണ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് മാഞ്ചസ്റ്റർ പൊലീസ് ക്ഷമാപണം നടത്താൻ തയ്യാറായത്.
പാരീസിലും ബ്രസൽസിലും ഐസിസ് നടത്തിയ മാതൃകയിലുള്ള ആക്രമണത്തെ എങ്ങനെ നേരിടാമെന്ന് പരിശീലനം നടത്തുന്നതിനിടെ അള്ളാഹു അക്ബർ എന്ന് വിളിച്ചതിനെ തുടർന്ന് മാഞ്ചസ്റ്റർ പൊലീസ് വെട്ടിലായി. വിവിധ ഇടങ്ങളിൽ നിന്നും ഇതിനെതിരെ കനത്ത വിമർശനം ഉയർന്നതിനെ തുടർന്ന് പൊലീസ് ക്ഷമ പറഞ്ഞിട്ടും വിവാദത്തിന് അറുതിയായിട്ടില്ല.ഭീകരാക്രമണ വിരുദ്ധ പരിശീലനം നടത്തുന്നതിനിടെ പൊലീസ് അള്ളാഹു അക്ബർ' വിളിച്ചതെന്തിനെന്ന ചോദ്യം ഇപ്പോൾ ശക്തമായിരിക്കുകയുമാണ്. ഇത് സംബന്ധിച്ച വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. മുഖം മറച്ച ' ആത്മഹത്യാ ബോംബർ' ട്രാഫോർഡ് സെന്ററിലേക്ക് ഇരച്ച് കയറുന്നതും തുടർന്ന് സ്ഥോടവസ്തു പൊട്ടിക്കുന്നതിന് മുമ്പ് അള്ളാഹു അക്ബർ എന്ന് വിളിക്കുന്നതും ഈ വീഡിയയോയിൽ കാണാം. ഈ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരോ പരുക്കേൽക്കുന്നവരോ ആയി 800 വളണ്ടിയർമാർ അഭിനയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജിഹാദികളെ പിടിക്കാനായി പൊലീസ് ഈ മാളിലേക്ക് കുതിച്ചെത്തുന്നതും വീഡിയോയിൽ കാണാം.ഈ പരിശീലനത്തിനിടെ തീവ്രവാദികൾ മുസ്ലീങ്ങളായിരിക്കുമെന്ന പ്രചാരണം നടത്തി പൊലീസ് ഇസ്ലാമോഫോബിയ വളർത്താനാണ് ഇതിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് മാഞ്ചസ്റ്റർ പൊലീസ് ക്ഷമാപണം നടത്താൻ തയ്യാറായത്.
എന്നാൽ ഇതിന്റെ പേരിൽ മാപ്പ് പറഞ്ഞ പൊലീസിന്റെ നടപടിയെയും സോഷ്യൽ മീഡിയയിലെ നിരവധി പേർ വിമർശിച്ചിരുന്നു. പാരീസിലും ബ്രസൽസിലും ഐസിസ് ആക്രമണം നടത്തുമ്പോൾ ഇത്തരത്തിൽ അള്ളാഹു അക്ബർ എന്ന് വിളിച്ചിരുന്നുവെന്നതാണ് ഇതിന് ന്യായീകരണമായി അവർ എടുത്ത് കാട്ടുന്നത്. ഇന്നലത്തെ രാവിലത്തെ തങ്ങളുടെ ഈ പരിശീലനം കാണാൻ പൊലീസ് മാദ്ധ്യമപ്രവർത്തകരെ ക്ഷണിച്ചിരുന്നു. നാല് പ്രാവശ്യം അള്ളാഹു അക്ബർ എന്നു വിളിച്ചിട്ടാണ് ആത്മഹത്യാ ബോംബറുടെ വേഷമിട്ടയാൾ പ്രതീകാത്മകമായി സ്ഫോടനം നടത്തിയത്. ഇയാൾ ഒരു ഓഫീസറാണോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.മതപരമായ വാക്കുകൾ പരിശീലനത്തിനായി ഉപയോഗിച്ചത് തെറ്റായിപ്പോയെന്നാണ് പൊലീസ് പശ്ചാത്തപിച്ചിരിക്കുന്നത്.ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ഷോപ്പിങ് സെന്ററിലാണ് അതിരാവിലെ ഈ അഭ്യാസം നടന്നതെന്നതും ശ്രദ്ധേയമാണ്.ഷോപ്പിങ് സെന്ററിന്റെ മധ്യത്തിൽ വച്ചാണ് ആത്മഹത്യാബോംബർ സ്ഥോടകവസ്തു പൊട്ടിച്ചിരുന്നത്. ഇത്തരത്തിൽ ഒരു ആക്രമണമുണ്ടായാൽ എത്തരത്തിലാണ് പ്രതികരിക്കേണ്ടതെന്നതിന്റെ മുന്നൊരുക്കമായിരുന്നു ഈ പരിശീലനം.
ആക്രമണത്തെ തുടർന്ന് മരിച്ചതായും പരുക്കേറ്റതായും അഭിനയിച്ച വളണ്ടിയർമാർക്ക് ഫേയ്ക്ക് ബ്ലഡ് നൽകിയിരുന്നു. ചിലർ കൃത്രിമ രക്തമൊലിപ്പിച്ച് ജീവന് വേണ്ടി നെട്ടോട്ടമോടുന്നതും കാണാമായിരുന്നു.ചിലർ തീവ്രവാദ ആക്രമണത്തിൽ മരിച്ചവരായി നടിച്ച് കിടക്കുന്നുമുണ്ടായിരുന്നു. തുടർന്ന് തീവ്രവാദികൾ കെട്ടിടത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്.കഴിഞ്ഞ വർഷം ഡിസംബർ മുതൽ പൊലീസ് ഇത്തരം പരിശീലനങ്ങൾ നടത്തി വരുന്നുണ്ട്. ഇനി വരുന്ന രണ്ടു രാത്രികളിൽ വ്യത്യസ്തമായ മറ്റ് രണ്ട് ലൊക്കേഷനുകളിൽ കൂടി ഇത്തരം അഭ്യാസങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്റർ പൊലീസ്, മെർസിസൈഡ് പൊലീസ്, ഗ്രേറ്റർമാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് എന്നിവർ പങ്കെടുത്ത ഈ പരിശീലനം വിലയിരുത്താൻ കൗണ്ടർ ടെററിസം ഓഫീസർമാർ സ്ഥലത്തെത്തിയിരുന്നു.ഇത്തരം ഒരു ഭീകരാക്രമണം ഉണ്ടായാൽ പൊലീസും മറ്റ് എമർജൻസ് സർവീസുകളും എത്തരത്തിലാണ് പ്രതികരിക്കുകയെന്നായിരുന്നു അവർ വിലയിരുത്തിയത്.
കറുത്ത വസ്ത്രം ധരിച്ചെത്തിയ ആത്മഹത്യാ ബോംബർ ഷോപ്പർമാരോട് ശബ്ദമുയർത്തുന്നതിനെ തുടർന്നാണ് പരിശീലനം ആരംഭിച്ചത്.പരിശീലനത്തിലേർപ്പെട്ടവർ ഇയർ ഡിഫെൻഡറുകലും സേഫ്റ്റി ഗ്ലാസുകളും ധരിച്ചിരുന്നു. രക്തമൊഴുകുന്ന പരുക്കുകൾ സൃഷ്ടിക്കാൻ മെയ്ക് അപ് ആർട്ടിസ്റ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തിയിരുന്നു. പരുക്കേറ്റതായി അഭിനയിച്ചവരുടെ കരച്ചിലുകൾ ബിൽഡിംഗിൽ മുഴങ്ങിക്കേൾക്കാമായിരുന്നു. ആത്മഹത്യാ ബോംബർക്ക് പുറമെ ഒരു തോക്ക് ധാരി ബിൽഡിംഗിലേക്ക് കടന്ന് വന്ന് നിരവധി റൗണ്ടുകൾ വെടിവച്ചതും പരിശീലനത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്നു. ഈ ആക്രമണത്തിലും നിരവധി പേർ ' മരിക്കുകയും' 'പരുക്കേൽക്കുകയും' ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കാറുകളും ഫയർ എൻജിനുകളും ആംബുലൻസുകളും ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. തുടർന്ന് കൗണ്ടർ ടെററിസം ഓഫീസർമാർ ഇവിടേക്ക് ഇരച്ച്കയറുന്നതും കാണാം. ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളെ പിടിക്കാനും അവർ ശ്രമം നടത്തിയിരുന്നു. ഇത്തരത്തിലുള്ള പരിശീലനം സമീപ മാസങ്ങളിലായി ലണ്ടൻ , ഗ്ലാസ്കോ, എസെക്സ് എന്നിവിടങ്ങളിലും നടന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍