അതിർത്തികൾ എല്ലാം ഭേദിക്കപ്പെട്ടു; സിറിയയിൽനിന്നും ഹംഗറിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ; മെയിൻലാൻഡ് യൂറോപ്പിലേക്കുള്ള ട്രെയിനുകൾ നിറയെ അഭയാർഥികൾ; എന്തുചെയ്യുമെന്നറിയാതെ യൂറോപ്യൻ യൂണിയൻ
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചരിത്ത്രിലെങ്ങുമില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുക യാണിപ്പോൾ. ഭീകരതയും ആഭ്യന്തര യുദ്ധവും തകർത്തെറിഞ്ഞ സിറിയയിൽനിന്നെത്തുന്ന അഭയാർഥികളാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത്. മനുഷ്യക്കടത്ത് വ്യാപകമാവുക കൂടി ചെയ്തതോടെ, അഭയാർഥി പ്രശ്നം യൂറോപ്പിന്റെ നിലനിൽപ്പിനെ ത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. രാജ്യത്തെത്തിയ അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞുപിടിച്ചു പുറത്താക്കാൻ ശ്രമിക്കുമ്പോഴും പുതിയതായി എത്തുന്നവർക്കായി വാതിൽ തുറന്നു കൊടുക്കാൻ കടുത്ത സമ്മർദ്ദമാണ് ബ്രിട്ടൻ നേരിടുന്നത്. ബ്രിട്ടൻ വാതിൽ തുറന്നെ മതിയാവു എന്ന വാശിയിലാണ് ജർമനിയും ഇറ്റലിയും ഇപ്പോൾ.
സിറിയയിൽനിന്ന് ഹംഗറി വഴി യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലേക്ക് കടക്കുകയാണ് അഭയാർഥികളുടെ ലക്ഷ്യം. യൂറോപ്യൻ യൂണിയനിൽ ചേർന്നിട്ട് ഏറെ നാളുകളായിട്ടില്ലാത്തതിനാൽ തന്നെ അതിർത്ഥി സംരക്ഷിക്കാൻ ഹംഗറിക്കു കഴിയുന്നില്ല. മാത്രമല്ല അഭയാർഥികൾ ഒരു ഇടത്താവളമായി മാത്രമേ ഹംഗറിയെ കാണുന്നുള്ളു എന്നതിനാൽ താല്കാലിക പ്രശ്നമായി കണക്കാക്കി അവരെ അതിർത്ഥി കടത്തി മെയിൻ ലാൻഡ് യൂറോപ്പിലേയ്ക്ക് വിടാൻ ആണ് ഹംഗറി ശ്രമിക്കുന്നത്. ജർമനിയും ഇറ്റലിയും ഗ്രീസും ബ്രിട്ടനും അടങ്ങുന്ന പ്രമുഖ യൂറോപ്യൻ രാജ്യങ്ങളെ ചൊടിപ്പിക്കുന്നതും ഇതാണ്. അഭയാർഥികളുടെ തള്ളിക്കയറ്റം മൂലം ഹംഗറിയുടെ അതിർഥി വേലികൾ എല്ലാം തന്നെ തകർക്കപ്പെട്ടതായാണ് സൂചന. അതിർത്ഥി രക്ഷാസേന കയ്യും കെട്ടി നിൽക്കുന്നതോടെ കുടിയേറ്റക്കാർ കുതിച്ചു എത്തുകയാണ്.
ഹംഗറിയിൽ എത്തിയ ഇവർ യൂറോപ്യൻ മെയിൻലാൻഡിലേക്കുള്ള ട്രെയിനിൽ തിക്കിത്തിരക്കി കയറുകയാണ്. ഓസ്ട്രിയയും ജർമനിയുമാണ് ലക്ഷ്യകേന്ദ്രം. എന്നാൽ, അഭയാർഥിപ്രവാഹം അനിയന്ത്രിതമായതോടെ ഹംഗറിയിലെ ബുഡാപ്പെസ്റ്റ് റെയിൽവേ സ്റ്റേഷൻ അധികൃതർ ഇന്നലെ രാവിലെ ബലമായി ഒഴിപ്പിച്ചു. കുടിയേറ്റക്കാരെ മൃഗങ്ങളെ പോലെ കരുതി നമ്പർ ഇട്ടു വിടുന്നു എന്ന ആരോപണം അതിർഥിയിൽ ചിലർ ഉയർത്തുന്നുണ്ട്. ആസ്ട്രേിയയിൽ എത്തുന്നവർ വേഗം ജർമനിയിലേയ്ക്ക് പോകുന്നതിനാൽ ആസേ്ട്രിയക്കും ചൂടു കുറവാണ് എന്നു ജർമനി ആരോപിക്കുന്നു.
ഇതോടെ, കുപിതരായ അഭയാർഥികൾ വെസ്റ്റേൺ യൂറോപ്പിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നാ വശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. നൂറോളം ഹംഗേറിയൻ പൊലീസുകാർ കാവൽനിന്ന റെയിൽവേസ്റ്റേഷനു മുന്നിൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് അഭയാർഥികൾ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. അഭയാർഥികളുടെ വരവ് അനിയന്ത്രിതമായതോടെ, രാജ്യമാകെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഹംഗേറിയൻ നേതാക്കൾ പറഞ്ഞു.
യൂറോപ്പിലേക്കുള്ള അഭയാർഥിപ്രവാഹത്തിൽ യഥാർഥത്തിൽ ബലിയാടാക്കപ്പെട്ടത് തങ്ങളാണെന്നാണ് ഹംഗറിയുടെ വാദം. ഒന്നര ലക്ഷത്തിലേറെ അഭയാർഥികളാണ് ഹംഗറിയിലേക്ക് എത്തിയത്. അതിനിടെ, ചെക്ക് റിപ്പബ്ലിക്കിലെത്തിയ അഭയാർഥികളെ ട്രെയിനിൽനിന്ന് ബലപ്രയോഗത്തിലൂടെ താഴെയിറക്കുകയും അവരുടെ കൈകകളിൽ മഷികൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.
അഭയാർഥികളുടെ കൈകളിൽ മഷികൊണ്ട് അടയാളപ്പെടുത്തിയത് ഹിറ്റ്ലറുടെ കാലത്ത് ജർമനിയിലെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ തടവുകാർക്കുനേരെ ചെയ്തതു പോലെയാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചത്. അതിർത്തി കടന്നെത്തിയ 214 അഭയാർഥികളെയാണ് ചെക്ക് റിപ്പബ്ലിക് പൊലീസ് ട്രെയിനിൽനിന്ന് ഇറക്കിയതും കൈകളിൽ നമ്പരിട്ടതും
പ്രതിസന്ധി രൂക്ഷമായതോടെ ഇറ്റലിയും ജർമനിയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. ഷെങ്കൻ രാജ്യങ്ങൾ എന്ന നിലയിൽ പാസ്പോർട്ട് പരിശോധന ഇതുവരെ ഇല്ലായിരുന്നു. എന്നാൽ സർവരുടെയും പാസ്പോർട്ട് പരിശോധിച്ചു മാത്രമേ ഇനി ആരെയെങ്കിലും അതിർത്ഥി കടക്കാൻ അനുവദിക്കു എന്നാണ് ഇരു രാജ്യങ്ങളും പറയുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിൽ അധികം പേർ ഒറ്റ മാസം കൊണ്ടു ജർമനിയിൽ എത്തിയതായി അവർ പരാതിപ്പെടുന്നു. സ്ലോവാക്യയും അതിർത്ഥി പരിശോധന കർക്കശമാക്കിയതോടെ ഷെങ്കൻ കരാർ അപ്രസക്തമാകുന്നതായാണ് സൂചന.
അഭയാർഥികളുടെ അന്തിമ ലക്ഷ്യം ബ്രിട്ടൻ ആണ് എന്നതാണ് ഡേവിഡ് കാമറോണിനെ പേടിപ്പെടുത്തുന്നത്. യൂറോ ടണൽ പോകുന്ന ഫ്രഞ്ച് ദ്വീപായ കലാസിയിൽ നിന്നും ദിവസവും അനേകം പേരാണ് അനധികൃതമായി യൂറോ ട്രെയിനിൽ കേറുന്നത്. തുടർന്ന് ട്രെയിനുകൾ പലതും തുരങ്കത്തിൽ നിർത്തിയിടേണ്ട സാഹചര്യമാണ്. ഇതിലെ കടന്നു പോവുന്ന ലോറികളിലേയ്ക്ക് എടുത്തുചാടി കയറി അനേകം പേർ ബ്രിട്ടനിൽ എത്താൻ ശ്രമിക്കുകയാണ്. അതിർത്ഥിയിൽ കർക്കശ പരിശോധനയുമായി നിരവധി പേരെ പിടികൂടി ജയിലിൽ അടച്ചാണ് ബ്രിട്ടൻ ഇതിനെ നേരിട്ടത്. ജീവൻ രക്ഷിക്കാൻ എത്തിയവരെ ജയിലിൽ അടയ്ക്കുന്നത് അന്താരാഷ്ട്ര കരാറിന്റെ ലംഘനമായതിനാൽ ഇവർക്ക് പിന്നീട് അഭയാർത്ഥി വിസ നൽകി പോറ്റേണ്ട ബാധ്യത ബ്രിട്ടനുണ്ട് എന്നതും അവരുടെ ഉറക്കം കെടുത്തുന്നു. യുദ്ധക്കെടുതിയുടെ പേരിൽ നാടു വിട്ടവരെ തള്ളിക്കളയാൻ അന്താരാഷ്ട്ര നിയമങ്ങൾ അനുവദിക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍