കൊതുകല്ല; മരുന്നാണ് കൊല്ലുന്നത്
കേരളത്തിലെ ഡെങ്കിപ്പനി മരണങ്ങൾ കൊതുക് കുത്തിയതിന്റെ ദുരന്തങ്ങളല്ല. മരുന്ന് പ്രയോഗത്തിന്റെ കൊലപാതകങ്ങളാണ്. കൊതുക് കുത്തിയാൽ ഡങ്കു മരണങ്ങളുണ്ടാകുമെങ്കിൽ കേരളത്തിലെ ജയിൽ പുള്ളികൾ സകലരും മരിക്കണമായിരുന്നു. തെരുവിൽ കിടന്നുറങ്ങുന്നവർ ഒറ്റയടിക്ക് നിർമ്മാജ്ജനം ചെയ്യപ്പെടുമായിരുന്നു. മാലിന്യത്തിലും കൊതുകു കടിയിലും കഴിയുന്ന തെരുവ് ഭ്രാന്തന്മാരിൽ ആർക്കും ഡെങ്കു മരണങ്ങൾ ഉണ്ടായതായിട്ടറിയുന്നില്ല. കേരളത്തിലെ പല ജയിലുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അന്വേഷണം നടത്തിയതിൽ നിന്നും കൊതുകിനെയും മാലിന്യത്തെയും പ്രതിയാക്കാൻ കഴിയുന്ന ഒന്നും കിട്ടിയിട്ടില്ല. എറണാകുളത്തെ ബ്രഹ്മപുരത്തും തൃശ്ശൂരിലെ ലാലൂരിലും കോഴിക്കോട്ടെ ഞെളിയൻപറമ്പിലുമൊന്നുമല്ല പനി മരണങ്ങൾ ഉണ്ടായിട്ടുള്ളത്.
എന്താണീ പനി മരണങ്ങളുടെ കാരണം?
പനി മരണങ്ങൾ തന്നെയാണ് പനി മരണങ്ങളുടെ കാരണമെന്നും മനസ്സിലാക്കാൻ ലളിതമായ ചില നിരീക്ഷണങ്ങൾ നടത്തിയാൽ മതി. വേണമെങ്കിൽ ശാസ്ത്രീയമായ ഗവേഷണവുമാകാം. 'പനിക്ക് പട്ടിണി' എന്ന പ്രകൃതി തത്വം പാലിച്ച് പനിയെ വിജയപൂർവ്വം മാറ്റിയെടുക്കുന്ന നൂറുകണക്കിനാളുകൾ ഇന്നു കേരളത്തിലുണ്ട്. കഴിഞ്ഞ് ജൂൺ ആറിന് ചെന്നൈയിൽ വച്ച് ലേഖകന് പനി പിടിച്ചു. കഠിനമായ ദേഹം വേദനയും മൂത്രത്തിന് ചുവപ്പും എല്ലാമുണ്ടായിരുന്നു. ആദ്യത്തെ മൂന്നു ദിവസം പച്ചവെള്ളവും കുടിച്ച് ഉപവസിച്ചു. എട്ടിന് രാത്രി ഒന്നരയുടെ ഫ്ളൈറ്റിന് തായിലന്റിലെത്തണമായിരുന്നു. തായലന്റിൽ ഒൻപത് മുതൽ രണ്ട് പഞ്ചദിന ചികിത്സാ ക്യാമ്പുകളും പ്രഭാഷണങ്ങളും. പത്തു ദിവസങ്ങൾ കരിക്കിൻ വെള്ളം മാത്രം കഴിച്ച് നാലുമണിക്കൂർ വീതം ക്ലാസ്സും കൺസൾട്ടേഷനും നടത്തി. ഇപ്പോൾ പഴങ്ങൾ മാത്രം കഴിക്കാൻ തുടങ്ങിയിരിക്കുന്നു. പനിയും പ്രയാസങ്ങളും പണ്ടേ മാറിയിരുന്നു പ്രതിരോധ ശേഷിയെ പുഷ്ടിപ്പെടുത്താനും ആന്തരാവയവങ്ങൾക്ക് പരമാവധി വിശ്രമം നൽകാനുമായിട്ടാണ് കരിക്കിൻ വെള്ളവും പഴങ്ങളുമായി തുടർന്നത്.
പ്രകൃതി ജീവനത്തിന്റെ ചിട്ടകൾ അറിയാത്തവരിൽ അനേകം പേർ ആയുർവേദം ഹോമിയോയും ചെയ്യുന്നവരായിട്ടുണ്ട്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലടക്കം ഒരാളും പനികൊണ്ട് മരിച്ചിട്ടില്ല. എന്തേ നൂറിലധികം പേർ അലോപ്പതി ആശുപത്രികളിൽ മാത്രം മരിച്ചത്? അതും ഒരാഴ്ചയും രണ്ടാഴ്ചയും നീണ്ട ചികിത്സകൾക്കൊടുവിൽ.
പനിയെ തടഞ്ഞാൽ ആപത്ത്
പനി ശരീരത്തിനു വന്നു ചേരുന്ന ആപത്താണെങ്കിൽ പനിയെ തടയാം. പനി എന്ന ആപത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ പനിയെ ഇല്ലാതാക്കുക തന്നെ വേണം. എന്നാൽ ശരീരത്തിലെ വിഷാംശങ്ങളുടെയും അനാവശ്യ അണുക്കളെയും കത്തിച്ചുകളയാനുള്ള ശരീരത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമാണ് പനി എങ്കിലോ? പനിയെ ഇല്ലാതാക്കുന്നത് വലിയ ആപത്തിനു കാരണമാകും. പനിയെ ഇല്ലാതാക്കാൻ ഉപയോഗിച്ചത് രാസവിഷങ്ങളാണെങ്കിൽ അതിന്റെ ആപത്തും കൂടെയുണ്ടാകും. അതാണീ പനിമരണങ്ങൾക്കു കാരണം.
ആധുനിക വൈദ്യ ശാസ്ത്രത്തിന് വിരുദ്ധം അലോപ്പതിയുടെ പനി ചികിത്സ
ആധുനിക വൈദ്യശാസ്ത്ര സിദ്ധാന്തങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നമ്മുടെ അലോപതി ആശുപത്രികളിൽ ചെയ്തു വരുന്നത് എന്ന വലിയ ആന്ധവിശ്വാസം ജനങ്ങൾക്കുണ്ട്. അലോപ്പതി ആശുപത്രികളിൽ അശാസ്ത്രീയ ചികിത്സയാണ് ചെയ്യുന്നത് എന്നറിയാൻ പനി ചികിത്സയെ മാത്രം നിരീക്ഷിച്ചാൽ മതിയാകും.
''പനി ശരീരത്തിന്റെ പ്രതിരോധ നടപടിയാണ് എന്നാണ് എല്ലാ ആധികാരിക ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നത്. 106 ഡിഗ്രി ഫാരൻഹീറ്റ് വരെ പനി ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ തെർമോ റെഗുലേറ്ററി പ്രവർത്തനമാണെന്നും അതിന് മരുന്നു കഴിക്കുന്നത് നല്ലതല്ലെന്നുമാണ് ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളായ ഡേവിഡ്സൺ ദി പ്രിൻസിപ്പൽ ആൻഡ് പ്രാക്ടീസ് ഓഫ് മെഡിസിൻ' ഫാർമകോളജി ആൻഡ് ഫാർമകോ തെറാപ്യൂട്ടീക്സ് തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം പറയുന്നത്. (മാർട്ടിന്റൈൽ 33ാം എഡീഷൻ പേജ് 8 ഡേവിഡ്സ്ൺ 20ാം എഡീഷൻ പേജ് 136, ഫാർമകോളജി 19ാം റീവൈഡ്സ് എഡീഷൻ പേജ് 160.)
106 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള പനി ഹൈപ്പോതലാമത് ഗ്രന്ഥി ആവശ്യമുള്ളതുകൊണ്ട് കൂടുന്നതാണെന്നും അതിന് മരുന്ന് കഴിക്കേണ്ടതില്ലെന്നും സൂചിപ്പിക്കുന്ന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ 106 കഴിഞ്ഞാലുള്ള പനിയെ മാരകമായി പറയുന്നു. പക്ഷെ അവിടെ രോഗിയെ രക്ഷിക്കാൻ ഒരു മരുന്നിനും കഴിയില്ലെന്ന് പ്രത്യേകം പറയുകയും ചെയ്യുന്നു.
106 കഴിഞ്ഞ് രോഗിയെ ഐസ് വെള്ളത്തിൽ മുക്കി കിടത്തി ആന്തരചൂട് കുറയാതെ ജാഗ്രത പാലിക്കുക, ഐസ് വെള്ളത്തിൽ എനിമ എടുക്കുക, ധാരാളം തണുത്ത വെള്ളം കുടിക്കാൻ നൽകുക മാത്രമാണ് ആധുനിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ ഏറ്റവും ആധികാരികമായ മാർട്ടിന്റൈൽ ദം കംപ്ലീറ്റ് ഡ്രഗ് റഫറൻസ്, (ദി റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈററി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ പ്രസിദ്ധീകരിക്കുന്നത്. വില 54000 രൂപ) നൽകുന്നത്.
ഇതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പനി ചികിത്സയെങ്കിൽ ഏത് അലോപ്പതി ആശുപത്രിയാണ് ഈ ചികിത്സ ചെയ്യുന്നതായിട്ടുള്ളത്? പനി എന്ന രോഗവുമായി വരുന്നവരിൽ പരമാവധി മരുന്നുകൾ വിൽക്കാനുള്ള ഒരു സുവർണ്ണാവസരം കണ്ടെത്തുകയാണ് ഡോക്ടർമാരും മരുന്നു കമ്പനികളും ആധുനിക വൈദ്യശാസ്ത്ര രീതിയിലെ പനി ചികിത്സ വൻ നഷ്ടവും നമ്മുടെ ആശുപത്രിക്കാർ നടത്തുന്ന പനിയുടെ കൊലപാതക ചികിത്സ വമ്പിച്ച ലാഭവുമാണ്.
കൊല്ലുന്നത് പനി മരുന്നുകൾ
ഡോളോ, ക്രോസിൻ തുടങ്ങിയ നൂറിലധികം പേരുകളിൽ വിൽക്കപ്പെടുന്ന പാരസെറ്റമാളാണ് പനികൊലപാതകങ്ങളിലെ പ്രധാനി. മെഫ്റ്റാൽ ഫോർട്ട് പോലുള്ള പാരസൈറ്റമോൾ ചേരുവകളും ആന്റി ബയോട്ടിക്കുകളും സഹകൊലയാളികളും
രണ്ട് പാരസൈറ്റമോൾ ഗുളികകൾ ചേറിൽ കുഴച്ച് നൽകിയാൽ നാലഞ്ചു ദിവസം കൊണ്ട് അഞ്ചെട്ട് എലികൾ ചത്തു വിഴൂം. അഞ്ചു ഗുളികകൊണ്ട് പൂച്ചയെ കൊല്ലാമെങ്കിൽ നായ്ക്ക് പത്താണ് വേണ്ടത്. പതിനഞ്ച് ഗുളികയിൽ കുട്ടികൾ മരിക്കമെങ്കിൽ ഇരുപതു ഗുളിക ഒത്ത മനുഷ്യനെയും കൊല്ലും.
''ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പാരസൈറ്റമോളിന്റെ ചെറിയ അളവായ പത്തു മുതൽ പതിനഞ്ച് ഗ്രാം അകത്തു ചെന്നാൽ കരൾ കരിഞ്ഞും അപൂർവ്വമായി വൃക്കകൾ കരിഞ്ഞും മൂന്നാല് ദിവസങ്ങൾക്കുള്ളിൽ മനുഷ്യൻ മരിക്കുമെന്ന ഞെട്ടിക്കുന്ന വിവരം തുറന്നു പറയുന്നത് ബ്രിട്ടണിലെ ഡോക്ടർമാരുടെ സംഘടനാ പ്രസിദ്ധീകരിക്കുന്ന 'ദി ബ്രിട്ടീഷ് നാഷണൽ ഫോർമുലറി' എന്ന ഗ്രന്ഥമാണ്.
പക്ഷെ മദ്യം കഴിക്കുന്നവർക്കും മറ്റു മരുന്നുകൾ കഴിക്കുന്നവർക്കും കരൾ കിഡ്നി നാശത്തിനും രക്ത നാശത്തിനും ഒരൊറ്റ പാരസൈറ്റമോൾ തന്നെ ധാരാളമായിരിക്കും.
പക്ഷെ കരളിന്റെയും കിഡ്നിയുടെയും നാശമല്ല ഡങ്കിപ്പനിയുടെ മുഖ്യ ലക്ഷണമെന്നാവും വിദഗ്ദ്ധർക്ക് പറയാനുള്ളത്. രക്തത്തിൽ റല പ്ലേറ്റ്ലെറ്റുകൾ കുറയുക എന്നതിനും പാരസൈറ്റമോൾ ഇടയാക്കുന്നത് 'ഡ്രഗ് ഇന്ററാക്ഷൻ' എന്ന പ്രതിരേധനത്തിലൂടെയായിരിക്കും. പാരസൈറ്റമോളും മെഫാനാഫിക് ആസിഡും ചേർന്ന 'മെഫ്റ്റാൽ ഫോർട്ടും' പാരസൈറ്റമോളും ആന്റിബയോട്ടിക്കുകളും ഒക്കെയായി പലതരം മരുന്നുകൾ കഴിക്കുന്നവരിൽ എന്തെല്ലാം തത്തിലുള്ള കുഴപ്പങ്ങളാണുണ്ടാവുക എന്നു പറയാൻ സ്റ്റോക്ലീസ് ഡ്രഗ് ഇന്ററാക്ഷൻ എന്ന ആധികാരിക വൈദ്യ ശാസ്ത്ര ഗ്രന്ഥത്തിനും കഴിയില്ല.
എന്തു കൊണ്ടാണ് ലോകാരോഗ്യ സംഘടനയും കേരള ആരോഗ്യ വകുപ്പും ആന്റി ബയോട്ടിക്കുകൾ ഉപോഗിക്കുന്നതിനെതിരെ ഡോക്ടർമാരെ ബോധവൽക്കരിക്കാൻ കോടികൾ മുടക്കി പ്രചരണ പരിപാടികൾ നടത്തുന്നത്. ഇതും ഇതിനേക്കാളും വലിയ തകരാറുകൾ ആന്റിബയോട്ടിക്കുകൾ വരുത്തുന്നതുകൊണ്ടാണ്.
പനി മരണങ്ങൾ കൂടുതലായിട്ടുണ്ടായ പ്രദേശങ്ങളിലെ ഡോക്ടർമാരുടെ മരുന്നു കുറിപ്പടികൾ പരിശോധിച്ചാൽ പനി മരണങ്ങളുടെ യഥാർത്ഥ കാരണം കണ്ടു പിടിക്കാൻ ഒരു പ്രയാസവുമുണ്ടാകില്ല.
ഇരുപതു വർഷങ്ങൾക്ക് മൻപ് ചേർത്തലയിൽ എലിപ്പനി കൊണ്ടു മരിച്ച നാഗാന്ദ്ര ഷേണായിയുടെ വീട്ടിൽ ചെന്നിരുന്നു. മരണത്തിനു മുൻപ് അദ്ദേഹത്തിന് ഡോക്ടർമാർ നൽകിയ മരുന്നു കുറിപ്പടിയിൽ കരൾ കരിക്കുന്നതുകൊണ്ട് ലോകാരോഗ്യ സംഘടന നിരോധിച്ച 'നൈസ്' (നിമെസുലൈഡ്) എന്ന ഗുളികയും പാരസൈറ്റമോൾ ബ്രൂഫെൻ തുടങ്ങിയവയും എല്ലാം അതിലുണ്ടായിരുന്നു. പക്ഷെ പഴി എലിക്കായിരുന്നു.
പനിയുടെ കാരണമോ?
പനി മരണങ്ങൾ കാരണം തെറ്റായ ചികിത്സകളാണെങ്കിൽ പനിയുടെ കാരണം എന്ത് എന്ന ചോദ്യം വീണ്ടും ഉയരാം. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ജാഗ്രതയോടെ പരിശോധിക്കേണ്ടത് കീടനാശിനികളെയാണ്. ഓരോ പ്രദേശത്തും എത്തുന്ന ബ്രോയിലർ കോളിക്കും ഇറച്ചികളും നൽകിയ തീറ്റകളിൽ മുട്ടയ്ക്ക് ചേർച്ചിട്ടുള്ള രാസ വസ്തുക്കളിൽ മത്സ്യത്തിൽ പ്രയോഗിച്ചിട്ടുള്ള വിഷങ്ങളിൽ അരിയിലും പച്ചക്കറികളിലും ഒഴിച്ചിട്ടുള്ള കീടനാശിനികളിൽ പരിശോധന വേണം.
കറിവേപ്പിലയിൽ പോലും കോരിയൊഴിക്കുന്ന വിഷം കഴിക്കുന്ന ജനതയുടെ പനിയും കരൾ കിഡ്നി തകരാറുകൾക്കും കാൻസറിനും കൊതുകിനെയും എലിയെയും മാലിന്യത്തെയും കുറ്റം പറഞ്ഞിരിക്കുന്നതും നിർമ്മാജ്ജന നാടകങ്ങൾ നടത്തുന്നതും എളുപ്പമാണ്. യഥാർത്ഥ കൊലയാളികളായ കീടനാശിനിക്കും മരുന്നിനും എതിരെ പറയാൻ ആർക്കാണ് ധൈര്യം.
Stories you may Like
- ചേരി പ്രദേശത്ത് താമസിക്കുന്നവരെ അപമാനിച്ചിട്ടില്ല; മാപ്പ് പറയില്ലെന്നും ഖുശ്ബു
- ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- ഡ്രജർ അഴിമതിക്കേസിൽ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്