കുമ്മനത്തിന്റെ വിക്കിപീഡിയയും അപകീർത്തിപ്പെടുത്താൻ വേണ്ടി തിരുത്തപ്പെടുമ്പോൾ അസഹിഷ്ണുത ആർക്കാണ്? ഇടതുപക്ഷ അവതാരകന്മാർ പലപ്പോഴും സോഷ്യൽ മീഡിയകളിലൂടെ അർണാബ് ഗോസ്വാമിയെ ജേർണലിസം പഠിപ്പിക്കാൻ ശ്രമിക്കുന്നത് കാണുന്നത് തമാശ
ജയചന്ദ്രൻ നായർ
ഭാരതത്തിൽ കുറെ നാളായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് അസഹിഷ്ണുത. ശ്രീ നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രി ആയതിനു ശേഷമാണ് ഈ വാക്ക് പ്രശസ്തമായത്. ഇന്ത്യയിലെ പ്രമുഖമാധ്യമപ്രവർത്തകരും സാംസ്കാരികപ്രവർത്തകരും ഈ വാക്കിനെ പ്രശസ്തമാക്കാൻ കാര്യമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ എന്താണ് ഈ അസഹിഷ്ണുതാ വാദം ഇത്ര മാത്രം ഭാരതത്തിൽ പ്രചരിക്കാൻ കാരണം. ശരിക്കും ആരാണ് അസഹിഷ്ണുത കാണിക്കുന്നത്?
2014 ലെ പൊതു തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും നല്ല ഭൂരിപക്ഷത്തോടെ മുന്നിൽ വന്നത് കോൺഗ്രസ്സിന്റെയും ഇടതു സോഷ്യലിസ്റ് പാർട്ടികളുടെയും സമനില തെറ്റിച്ചു അതാണ് ഈ വാദത്തിനു തുടക്കമായത്. തുടർന്ന് കേരളത്തിലെ ഭൂരിഭാഗം വരുന്ന ഇടതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകർ കേരളത്തിലെ പ്രശ്നങ്ങളെക്കാൾ രാജ്യത്തെ ഏതെങ്കിലും ഒരു ഭാഗത്തു ഏതൊരു ചെറിയ സംഭവങ്ങൾ പോലും പർവ്വതീകരിച്ചുകൊണ്ടു രാത്രി പ്രൈം ടൈം ചർച്ചകൾ നടത്താൻ തുടങ്ങി. അസത്യമായ പല കാര്യങ്ങളും സംഘപരിവാർ സംഘടനകളുടെ മേൽ ചാർത്തിക്കൊടുത്തു വിവാദമാക്കിത്തുടങ്ങി.
ഏതെങ്കിലും ഒരു തീവ്രഹിന്ദു ഗ്രൂപ്പോ അല്ലെങ്കിൽ തീർത്തും അറിയപ്പെടാത്ത ഏതെങ്കിലും ഹിന്ദു സന്യാസിയോ എന്തെങ്കിലും പറഞ്ഞാൽ അതും കേന്ദ്രസർക്കാരിനെ അടിക്കാനുള്ള വടിയാക്കി ഇവർ ഉപയോഗിച്ച് തുടങ്ങി. ആരെങ്കിലും ഫേസ്ബുക്കിലോ ട്വിറ്ററിലോ ഏതെങ്കിലും ഫേക് ന്യൂസ് കൊടുത്താൽ പോലും അത് വളരെയധികം പ്രചരിപ്പിക്കാനും കേന്ദ്രഗവൺമെന്റിനെയും തദ്വാരാ ബിജെപിയെയും കരിവാരത്തേക്കാനുള്ള പ്രവണത ഇത്തരത്തിൽ കേരളത്തിൽ വളരെയേറെ മുന്നേറിക്കൊണ്ടിരുന്നു. ഈ മാധ്യമപ്രവർത്തകരുടെ ഫേസ്ബുക് പേജുകളിൽ തന്നെ ശ്രദ്ധിച്ചാൽ കാണാം അവർ എത്രത്തോളം 'നിക്ഷ്പക്ഷ' മായിട്ടാണ് നിലകൊള്ളുന്നത് എന്ന്.
വൈകുന്നേരങ്ങളിലെ ചർച്ചകളിൽ ആദ്യം തന്നെ ചർച്ച ഏകപക്ഷീയമാണെന്നും മോഡറേറ്ററുടെ പക്ഷം എന്താണെന്നും മനസ്സിലാകും. കൂടുതലും ബിജെപി വക്താക്കളെ മോഡറേറ്ററടക്കം നാലും അഞ്ചും പേറുള്ള പ്രതീപക്ഷ പാർട്ടി വക്താക്കളും അതുപോലെ കൃത്യമായ രാഷ്ട്രീയമുള്ള 'രാഷ്ട്രീയ നിരീക്ഷകരും ചേർന്ന് വളഞ്ഞിട്ടു ആക്രമിക്കുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. ബിജെപി വക്താക്കളെ പറയാനുള്ള സമയം കൊടുക്കാതെ ഇടവേളകളിലേക്കു പോകുക. അല്ലെങ്കിൽ അവർ സംസാരിക്കുമ്പോൾ തടസ്സപ്പെടുത്തുക തുടങ്ങിയ കലാപരിപാടികൾ എല്ലാ കേരളീയരും കാണാറുണ്ട്.
ടി ജി മോഹൻദാസ് ആണ് ഈ മാധ്യമ രാഷ്രീയ പ്രവർത്തകരുടെ കെണിയിൽ വീഴാതെ നന്നായി ചർച്ചകളിൽ പങ്കെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ പ്രമുഖമായ ചാനലുകൾ അദ്ദേഹത്തെ വിളിക്കാതെയുമായി. മാതൃഭൂമി ചാനലിലെ മഞ്ജുഷ് എന്ന അവതാരകനെ ഒരു ചർച്ചയിൽ ശ്രീ. വി വി രാജേഷ് തുറന്നുകാട്ടുന്ന വീഡിയോ വൈറൽ ആയിരുന്നു. ഇടതു പക്ഷം ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്ന ബിജെപിയിലെ കെ സുരേന്ദ്രൻ ചർച്ചകളിൽ സഹിഷ്ണുത കാണിക്കുന്നതും പക്ഷെ ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസ് ഉത്തരം മുട്ടുമ്പോൾ അവതാരകനെ ചീത്തവിളിക്കുന്നതും അധിക്ഷേപിക്കുന്നതും മറ്റും കാണുമ്പോൾ ആർക്കാണ് അസഹിഷ്ണുത എന്ന് വെളിവാകുന്നത് കാണാം. എം ബി രാജേഷും പലപ്പോഴും ഇതുപോലെ പെരുമാറുന്നത് നാം കണ്ടിട്ടുണ്ട്. ഇടതു നിരീക്ഷകൻ എന്ന ലേബലിൽ വരുന്ന ശ്രീ ഫക്രുദീൻ പലപ്പോഴും നിരീക്ഷിക്കാൻ പോലും യോഗ്യനല്ലെന്നരീതിയിൽ പെരുമാറുന്നത് നാം കണ്ടതാണ്.
ഭഗവത് ഗീതയെ ദേശീയ ഗ്രന്ഥമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നു എന്നും ഗാന്ധിജയന്തിയെ ഒഴിവാക്കി ഗോഡ്സെ ജയന്തി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെന്നും മറ്റുമുള്ള പച്ചക്കള്ളങ്ങൾ കവർസ്റോറിയിലൂടെ സിന്ധു സൂര്യകുമാർ ശ്രമിക്കുന്നതും നാം കണ്ടു. ഇപ്പോൾ കേരളത്തിലെ ഇത്തരം മാധ്യമപ്രവർത്തകർ വളരെ ഉദാത്തമായ മറ്റൊരു മാതൃക കൂടി ഭാരതത്തിനും ലോകത്ത്തിനും കാണിച്ചു കൊടുക്കാൻ തുടങ്ങിയിരിക്കുന്നു. അതാണ് കുമ്മനം രാജശേഖരനെ വംശീയമായും വ്യക്തിപരമായും താറടിച്ചുകാണിക്കാൻ ശ്രമിക്കുന്നതിലൂടെ പുറത്തുവരുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രിയെയും കുമ്മനത്തെയും ചിത്രീകരിച്ചത് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്.
മാതൃഭൂമി പത്രം ഒരു പടി മുന്നിൽ കയറി അദ്ദേഹത്തെ വംശീയമായി കാർട്ടൂണിലൂടെ അധിക്ഷേപിക്കുന്നതും കാണാനിടയായി റിപ്പോർട്ടർ, കൈരളി പീപ്പിൾ ചാനലുകളിലെ പ്രവർത്തകർ വിക്കിപീഡിയയിലെ കുമ്മനത്തിന്റെ വിവരങ്ങളിൽ പോയി തിരുത്തി അദ്ദേഹത്തെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിച്ചതിനെ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിച്ചു. ഇക്കാര്യം വിക്കിപീഡിയയെ അറിയിച്ചപ്പോൾ വിക്കിപീഡിയയിലെ അധികൃതർ അത് പഴയരീതിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ നിന്ന് എന്താണ് മനസ്സിലാവുന്നത്? രാഷ്ട്രീയ എതിരാളികളെ താറടിക്കാൻ ഏതറ്റം വരെയും പോകുമെന്ന തും അതുപോലെ വിക്കിപീഡിയ പോലെ ജനങ്ങൾ വിവരങ്ങൾ തേടാൻ ആശ്രയിക്കുന്ന മാധ്യമങ്ങളെ പോലും ഇവർ തിരുത്തി അവർക്കനുകൂലമായ്ക്കാൻ ശ്രമിക്കുന്നു. അതുപോലെ തന്നെ അർബൻ ഡിക്ഷണറിയിൽ കുമ്മനത്തെ പറ്റി പുതിയ വാക്കുകൾ ഉണ്ടാക്കി അപമാനിക്കാൻ ശ്രമിച്ചു ഉടൻ തന്നെ ബിജെപി പ്രവർത്തകരും അതിനു പകരം പിണറായിയെക്കുറിച്ചു വാക്കുകൾ ഉണ്ടാക്കി പ്രതികാരം ചെയ്തു.
മാധ്യമ സിൻഡിക്കേറ്റ് ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് അതാത് ദിവസത്തെ മാധ്യമ അജണ്ട തയ്യാറാക്കുന്നതെന്ന് സീതാറാം യെച്ചൂരിയുടെ വ്യാജ ആക്രമണ വാർത്ത പുറത്തുവന്നതോടെ പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവന്നിരുന്നു. ഇതൊക്കെ പൊതുജനങ്ങൾക്ക് മുന്നിൽ മലയാള മാധ്യമങ്ങളുടെ വിശ്വാസ്യതയുടെയും സത്യസന്ധതയുടെയും മുഖംമൂടിയാണ് ഇങ്ങനെ അഴിഞ്ഞു വീഴുന്നത്.
മാധ്യമങ്ങളിലെ ഇടതുപക്ഷ അവതാരകന്മാർ പലപ്പോഴും സോഷ്യൽ മീഡിയകളിലൂടെ അർണാബ് ഗോസ്വാമിയെ ജേർണലിസം പഠിപ്പിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ തമാശയായിട്ടാണ് ജനങ്ങൾ കരുതുക. സ്വയം ഒരു തിരിഞ്ഞുനോട്ടം ഇക്കാര്യത്തിൽ അവർ ചെയ്യുമെന്നും എല്ലാം ശരിയാകുമെന്നും നമുക്ക് പ്രത്യാശിക്കാം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍