അഞ്ചു വർഷത്തെ പാർലിമെന്റ് ജീവിതം കഴിയുമ്പോൾ കോടികൾക്ക് മുകളിൽ സമ്പാദ്യവും പെൻഷനുമായി പടിയിറങ്ങുന്ന നമ്മുടെ എംപിമാർ; എംപിമാരുടെ യാത്രാ ചെലവ്ക്ക് പിന്നിലെ തട്ടിപ്പുകൾ: ചില വസ്തുതകൾ പരിശോധിക്കുമ്പോൾ
അജയ് കുമാർ
യാത്രാചെലവിനത്തിൽ കോടികൾ ധൂർത്തടിക്കുന്ന ഭാരതത്തിലെ എം പി മാരിൽ സി പിഎം അംഗങ്ങൾ മുൻപന്തിയിൽ. വിവരാകാശ നിയമപ്രകാരം പുറത്തു വന്ന വാർത്താ വിവാദത്തിന്റെ വിശദശാംശങ്ങൾ ഒന്ന് പരിശോധിക്കാം.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പടെ 140000 രൂപ മാസ വരുമാനമായി നമ്മുടെ പാർലിമെന്റ്റ് അംഗംങ്ങൾക്ക് ലഭിക്കുന്നതിന്റെ ഇനം തിരിച്ചുള്ള കണക്കുകൾ ഇങ്ങിനെയാണ്, (ശമ്പളം-50000, മണ്ഡലം അലവൻസ് - 45000, ഓഫീസ് ചെലവ്-15000, സെക്രട്ടറിയുടെ ശമ്പളം - 30000)
ഇതിൽ സെക്രട്ടറി ചെലവ്ക്കായുള്ള - 30000 രൂപയും, ഓഫീസ് ചെലവിലേക്കുള്ള -15000 രൂപയും പ്രസ്തുത ആവശ്യങ്ങൾക്കായി ഇവർ ചിലവഴിക്കുന്നു എന്ന് നമ്മൾ കരുതുമ്പോഴും, അത് കിഴിച്ചിട്ടുള്ള ബാക്കി 95000 രുപ കൃത്യമായി ഇവരുടെ പോക്കറ്റിലേക്ക് പോകും. ഇതിന് പുറമെ പാർലിമെന്റ് കൂടുന്ന ദിവസങ്ങളിൽ ഹാജർ ഉണ്ടായാൽ 2000 രുപ ദിവസ കൂലിയിനത്തിലും ലഭിക്കും. ഒരു വർഷം 80 ദിവസമാണ് പാർലിമെന്റ്റ് കൂടുന്നത് എന്ന കണക്ക് വിലയിരുത്തുമ്പോൾ ആ ഇനത്തിൽ 160000 രൂപയും വർഷ വരുമാനമായി ലഭിക്കും.
ഇനി ഇവരുടെ യാത്രാ സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒരു വർഷം 34 വിമാന ടിക്കറ്റുകൾ, ഫസ്റ്റ് ക്ലാസ്സ് എക്്സിക്യുട്ടീവ് ക്ലാസ്സ്, ട്രെയിൻ യാത്രകൾക്ക് പരിമിതികൾ ഇല്ല. റോഡ് ഗാതാഗതത്തിന് ഒരു കിലോമീറ്ററിന് 16 രൂപയും ലഭിക്കും. ഇതിൽ ട്രെയിൻ ടിക്കറ്റുകൾ എം പി പാസ്സ് ഉപയോഗിച്ച് സൗജന്യമായി ലഭിക്കുമ്പോൾ, വിമാന ടിക്കറ്റുകൾക്കും റോഡ് ഗതാഗത ചെലവ്ക്കും പണം സ്വന്തമായി ചെലവാക്കുകയും പിന്നീട് യാത്രാ രേഖകൾ സർക്കാരിൽ സമർപ്പിച്ച് തിരികെ മേടിക്കുകയും ചെയ്യന്നു. ഒറ്റ നോട്ടത്തിൽ ഈ ഏർപ്പാട് വളരെ സുതാര്യമാണെന്ന് നമ്മൾക്ക് തോന്നുമെങ്കിലും ഇതിൽ ഒരു തട്ടിപ്പ് ഒളിഞ്ഞിരുപ്പുണ്ടെന്ന യാഥാർത്ഥ്യം മറന്ന് പോകരുത്. അതായത് യാത്ര ചിലവുകളുടെ 25 ശതമാനം യാത്രാ ബദ്ധ ഇവർക്ക് അർഹതപ്പെട്ടതാണ്. എന്ന് പറയുമ്പോൾ തിരുവനന്തപുരത്തു നിന്നും ഡൽഹിയിൽ പോയി വരാൻ മുടക്കുന്ന വിമാന ടിക്കറ്റ് വിലയുടെ 25 ശതമാനം സ്വന്തം പോക്കറ്റിലേക്ക് പോകുമെന്ന് ചുരുക്കം
ഇപ്പോൾ പൊന്തിവന്ന യാത്രാ ചെലവ് വിവാദത്തിലെ വില്ലൻ മുകളിൽ വിശദീകരിച്ച 25 ശതമാനം യാത്രാ ബദ്ധ ആണെന്ന് നമ്മൾ തിരിച്ചറിയുക. പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുവാനും പാർലിമെന്ററി സമിതിയിൽ അംഗങ്ങളായുള്ളവർ അതാത് മീറ്റിംഗുകളിൽ പങ്കെടുക്കുവാനും വേണ്ടിയാണ് എം പി മാർക്ക് യാത്രാ സൗകര്യങ്ങൾ അനുവദിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ തീയതി നിശ്ചയിക്കുന്ന ഇത്തരം മീറ്റിങ്ങുകൾക്ക് എം പി പാസ്സ് ഉപയോഗിച്ച് ട്രെയിനിൽ ഫസ്റ്റ്, എക്സികുട്ടീവ് ക്ളാസ്സുകളിൽ യാത്ര ചെയ്യാമെന്നിരിക്കെ ഇവർ വിമാനത്തിൽ തന്നെ യാത്ര ചെയ്യാൻ ശഠിക്കുന്നതിന്റെ പിന്നിലെ തട്ടിപ്പ് ആഴത്തിൽ പരിശോധിക്കാം.
ഭാരതത്തിൽ എവിടെ നിന്നും ഡൽഹിയിൽ പോയി വരാൻ 13000 ത്തിനും 18000 രൂപയ്ക്കും ഇടയിൽ. എക്കണോമി ക്ലാസ്സ് വിമാന ടിക്കറ്റുകൾ ലഭ്യമാണ്. ചില റൂട്ടുകളിൽ ഈ നിരക്ക് 10000ത്തിലും താഴെയാണെന്ന വസ്തുതയും നമ്മൾ മനസ്സിലാക്കണം. ഈ നിരക്കിൽ ടിക്കറ്റുകൾ കിട്ടാൻ, കുറഞ്ഞ പക്ഷം പത്തു ദിവസം മുൻപെങ്കിലും ബുക്ക് ചെയ്യണമെന്ന സാമാന്യ അറിവുള്ള നമ്മുടെ പല എം പിമാരും അവസാന മണിക്കൂറിൽ ബിസിനസ്, ഫസ്റ്റ് ക്ളാസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നു. തൽഫലമായി ഏകദേശം അഞ്ചു മടങ്ങോ അതിൽ കുടതലൊ ആയ നിരക്കുകൾ ഇവർ കൊടുക്കേണ്ടതായി വരുന്നു. ഉദാഹരണത്തിന് തൃണമൂൽ കോൺഗ്രസിന്റെ ഒരു എം പി, ബോംബയിൽ നിന്നും ഡൽഹിയിൽ പോയി വരാൻ 99000 രൂപ ഒരു ടിക്കറ്റിനായി ചിലവഴിച്ചപ്പോൾ, ചെന്നൈയിൽ നിന്നും, ഡൽഹിയിൽ പോയി വരാൻ ഡി എം കെ അംഗം ചെലവാക്കിയത് 85000 രൂപ!
ഈ ധൂർത്ത് മനപ്പൂർവ്വമല്ല എന്ന് ആണയിടുന്ന ഇവരുടെ യഥാർത്ഥ ലക്ഷ്യം, യാത്ര ചിലവുകളുടെ 25 ശതമാനം ആയി കിട്ടുന്ന യാത്രാ ബദ്ധ എന്ന ഭീമമായ തുകയാണെന്ന് നമ്മൾ മനസ്സിലാക്കുക. എന്ന് പറയുമ്പോൾ, 99000 രൂപയ്ക്ക് ടിക്കറ്റ് എടുത്ത തൃണമൂൽ എം പി 24750 രൂപയും 85000 രൂപയ്ക്ക് ടിക്കറ്റ് എടുത്ത ഡി എം കെ അംഗം 21250 രൂപയും 25 ശതമാനം യാത്രാ ബദ്ധ ഇനത്തിൽ അടിച്ചു മാറ്റി എന്ന് മനസ്സിലായല്ലോ?
ഒരു പക്ഷെ പത്ത് ദിവസം മുൻപേ ഈ രണ്ടു എം പി മാരും എക്കണോമി ക്ളാസിൽ വിമാന ടിക്കറ്റ് എടുത്തിരുന്നുവെങ്കിൽ കൊടുക്കേണ്ടി വരുന്ന 18000 രൂപയുടെ 25 ശതമാനം യാത്രാ ബദ്ധ അതായത് 4500 രുപയിൽ നിന്നും ഒറ്റയടിക്ക് 20000 ത്തിന് മുകളിൽ അടിച്ചു മാറ്റുന്ന, തട്ടിപ്പുകൾക്ക് മുൻപന്തിയിൽ നമ്മുടെ സി പി എം, എം പി മാരും ഉൾപ്പെട്ടത് അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗം വിലയിരുത്തുക.
ഇത്തരം ധുർത്തിന്റെ പിന്നിൽ സി പി എം അംഗങ്ങൾ മാത്രമല്ലന്ന യാഥാർഥ്യം നില നിൽക്കുമ്പോഴും ഈ വിവാദത്തെ സി പി എം പാർലെമെന്റ് അംഗങ്ങൾ തള്ളിക്കളഞ്ഞതായും അവർ ഈ വിഷയം ഉന്നയിച്ച് ലോക സഭാ സ്പീക്കർക്ക് പരാതി കൊടുക്കുവാൻ പോകുന്നു എന്നുമുള്ള വാർത്തകൾ വന്ന സ്ഥിതിക്ക് ഇവരിൽ ചിലരുടെ യാത്രാ ചിലവുകളിൽ കൂടി ഒന്ന് കണ്ണോടിക്കേണ്ടത് അനിവാര്യമെന്ന് തോന്നുന്നു.
യാത്ര, യാത്രാ ബദ്ധ ചെലവിനത്തിൽ, എം ബി രാജേഷ് 30 ലക്ഷം, പി കെ ശ്രീമതി 32 ലക്ഷം, സമ്പത്ത് 38 ലക്ഷം രുപ ഒരു വർഷം കൈപ്പറ്റിയ തുകയിൽ നിന്നും 25 ശതമാനം യാത്രാ ബദ്ധ വേർപെടുത്തുമ്പോൾ യഥാക്രമം ആറ് ലക്ഷം, ആറ് ലക്ഷത്തി നാൽപ്പതിനായിരം, ഏഴു ലക്ഷത്തി അറുപതിനായിരം രൂപ ഇവർ ഓരോരുത്തരും യാത്രാ ബദ്ധ ഇനത്തിൽ കൈപ്പറ്റിയതായി കാണാം.
കേരളത്തിൽ നിന്നും ഡൽഹിയിൽ പോയി വരാൻ ഒരു വർഷം അനുവദിച്ചിട്ടുള്ള 34 ടിക്കറ്റുകൾ ഇവർ ഉപയോഗിച്ചു എന്ന് അനുമാനിക്കുമ്പോൾ, ഏകദേശം എം ബി രാജേഷ് 70500 പി കെ ശ്രീമതി 75000, സമ്പത്ത് 89000, രുപ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിൽ പോയിവരാൻ വിമാന ടിക്കറ്റിനായി ചെലവാക്കിയാതായി കണക്കുകൾ പറയുന്നു. അതായത് 18000 രൂപയിൽ താഴെ വിലയുള്ള ടിക്കറ്റുകൾ ഉയർന്ന നിരക്കിൽ മേടിക്കുന്നതിന്റെ പിന്നിലെ രഹസ്യം, ധൈര്യമുണ്ടങ്കിൽ ബഹുമാനപ്പെട്ട എം പി മാരെ നിങ്ങൾ പൊതു സമൂഹത്തോട് വിശദീകരിക്കുക.
പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള, എയർ പോർട്ട് ലൗഞ്ചുകളിലെ സൗജന്യ വിശ്രമവും കഴിഞ്ഞ്, മഹാരാജാ ക്ലാസിൽ യാത്ര ചെയ്യുന്ന എം പി മാർക്ക് 25 ശതമാനം യാത്രാ ബദ്ധ കൂടി കൊടുക്കുന്ന ഈ ധൂർത്ത് അവസാനിപ്പിച്ചാൽ ഈ കൊടും തട്ടിപ്പിന് ഒരു പരിഹാരം ആകും എന്ന് പ്രതീക്ഷിക്കാം. മേൽപ്പറഞ്ഞ ആഡംബര സൗകര്യങ്ങൾക്ക് പുറമെ ഡൽഹിയിലെ താമസം ചികിത്സാ ചെലവ് എല്ലാം സർക്കാർ വഹിക്കുന്നു എന്ന വസ്തുതകളും നമ്മൾ മറന്ന് പോകരുത്.
അഞ്ചു വർഷത്തെ പാർലിമെന്റ് ജീവിതം കഴിയുമ്പോൾ കോടികൾക്ക് മുകളിൽ സമ്പാദ്യവും, പെൻഷനുമായി പടിയിറങ്ങുന്ന നമ്മുടെ എംപി മാരിൽ പലരും വയസ്സാം കാലത്തും പിന്നെയും പിന്നെയും തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നതിന്റെ പിന്നിലെ രഹസ്യം പൊതു സമൂഹം വിലയിരുത്തട്ടെ!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍