രോഹിത് വെമുലയുടെ ചിത്രം വച്ച് സിപിഐ(എം) മുതലകണ്ണീർ ഒഴുക്കുന്നു; അർഹതപ്പെട്ടവർക്ക് ഭൂമി നൽകാതെ ഇടതുപക്ഷം ശ്രമിക്കുന്നത് ഹാരിസണിന്റെ ഭൂമി സംരക്ഷിക്കാൻ: രോഹിത് വെമുല ദിനം ആചരിക്കുമ്പോൾ അറിയേണ്ടത് ചില കാപട്യങ്ങളെ: സി ആർ നീലകണ്ഠൻ എഴുതുന്നു
ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന്റെ പുതിയ മുഖം തന്നെയായിരുന്നു രോഹിത് വെന്മുല. അദ്ദേഹം സ്വന്തം മരണത്തിലൂടെ പുതിയ രാഷ്ട്രീയം രചിക്കുകതന്നെയായിരുന്നു. നാളിതുവരെ ദളിതർക്കു എന്തൊക്കെയോ സഹായം ചെയ്യുന്നരൂപത്തിൽ ആയിരുന്നു സർക്കാരുകൾ പെരുമാറിയിരുന്നത്.അവർക്ക് മനുഷ്യർ എന്ന രൂപത്തിൽ അവകാശങ്ങൾ ഉണ്ട് എന്ന് അംഗീകരിച്ചിരുന്നില്ല സംവരണം പോലും മറ്റു സമുദായക്കാരുടെ , രാഷ്ട്രീയനേതാക്കളുടെ ,സർക്കാരിന്റെ ഔദാര്യം എന്ന രൂപത്തിൽ ആയിരുന്നു കണ്ടിരുന്നത്. മറിച്ചു ദളിതർക്ക് മനുഷ്യരായി ജീവിക്കാൻ അവകാശം ഉണ്ട് എന്ന് ഒരിക്കലും തിരിച്ചറിഞ്ഞില്ല
ആ ചോദ്യമാണ് രോഹിത് വെന്മുല നമ്മളോട് ചോദിച്ചത്.ആ പ്രശ്നമാണ് പൊതു സമൂഹത്തിനു മുന്നിൽ ഉന്നയിച്ചത്. ശാസ്ത്രത്തിന്റെയും വിഞ്ജാനത്തിന്റെയും അനന്തവിഹായസിൽ പറന്നുയരാൻ ശേഷിയുള്ള, ആഗ്രഹമുള്ള ആ കുട്ടിക്ക് സ്വന്തം ശരീരം അഥവാ സ്വന്തം ജാതി , സ്വന്തം സമുദായം, സമൂഹത്തിലെ ഉച്ചനീചത്തങ്ങൾ വലിയ തടസമായിയിരുന്നു. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാണ് ആ ശരീരം ഉപേക്ഷിച്ചു അദ്ദേഹത്തിന് ഈ ലോകം വിട്ടുപോകേണ്ടിവന്നത്.
രോഹിത് വെമൂലക്കെതിരായ പുതിയ പ്രചരണങ്ങൾ കുറേകാലം നമ്മുടെ നാട്ടിൽ സംഘപരിവാറുകാർ നടത്തി. ഇന്ത്യ ഭരിക്കുന്ന അവരെ സംബന്ധിച്ചടത്തോളം ദളിതർ എപ്പോഴും പീഡിപ്പിക്കപ്പെടേണ്ട ആളുകൾ ആണ് എണ്ണം കൂട്ടാൻ ഹിന്ദു എന്ന പേരിൽ ഉള്‍പെടുത്തിയെങ്കിലും അവരെ മനുഷ്യരായി അംഗീകരിച്ചിരുന്നില്ല. കുലത്തൊഴിൽ പോലും ചെയ്യാൻ അവർക്കു അനുമതിനല്കിയിരുന്നില്ല ചത്ത പശുവിന്റെ തോലുരിക്കാൻ ശ്രമിച്ച ദളിതർക്ക് മരണശിക്ഷവിധിച്ച സംഘപരിവാർ രാഷ്ട്രീയമാണ് നാം കാണുന്നത് അതുകൊണ്ടു തന്നെ
രോഹിത് വെന്മുലയിൽ നിന്നുയർന്നു, വിവിധ കാമ്പസുകളിലേക്കി പടർന്നു, ജിഗ്നേഷ് മേവാനിയെപോലെയുള്ള പുതിയ നേതൃത്വങ്ങളെ ഉയർത്തിക്കൊണ്ടുവന്ന ആ രക്തസാക്ഷിത്തം ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ മുഖങ്ങൾ തുറക്കുകതന്നെയാണ് ഇതുവരെ അവകാശങ്ങൾ എന്നറിയാതെ സൗ ജന്യങ്ങൾ ക്കു വേണ്ടി വാദിച്ചിരുന്നവർ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതാൻ തീരുമാനിക്കുന്ന അവസ്ഥയിൽ എത്തിച്ചു. ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കാൻ നമ്മുടെ രാജ്യത്തു ഒരു രക്തസാക്ഷി വേണ്ടിവന്നു എന്നതാണ് പ്രധാന പ്രെശ്നം.
ഇവിടംകൊണ്ട് പ്രശ്നങ്ങൾ തീരുന്നില്ല നാടുനീളെ രോഹിത് വെമൂലയുടെ ചിത്രം വച്ച് ഇടതുപക്ഷം വലിയൊരു വഞ്ചനയാണ് നടത്തുന്നത് എന്ന് പറയേണ്ടതുണ്ട് കാരണം ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി എന്ന് പറയുന്ന കേരളത്തിൽ പോലും ദളിതർക്കു ഭൂമിയെന്നുള്ളത് വിദൂരതയിൽ ഉള്ള സ്വപനം മാത്രമായി അവശേഷിക്കുന്നു. രാജ്യത്തെ 26000 ൽ പരം കോളനികളിലായി അവർ ജീവിക്കുന്നു. മരിച്ചാൽ ശവമടക്കാൻ സ്വന്തം അടുക്കളയല്ലാതെ മറ്റു ഭൂമിയില്ലാത്തവരായി.ഭൂമിയില്ലാത്തതിനാൽ തന്നെ പൊതു സമൂഹത്തിൽ മറ്റു സമുദായങ്ങൾക്കുള്ള സ്ഥാപനങ്ങൾ ( സ്കൂൾ, കോളേജ്, ആശുപത്രി, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയൊന്നും) ദളിതരുടെ ഉടമസ്ഥതയിൽ ഇല്ലാ എന്ന സത്യം ഇടതുപക്ഷം എന്നെങ്കിലും അംഗീകരിക്കുമോ? പ്രവാസികളിൽ ഒരു ശതമാനം പോലും ജനസംഖ്യയിൽ 15 ശതമാനം വരുന്ന ഇവർക്കില്ലാതായതെന്തു കൊണ്ട്? ചോദ്യങ്ങൾ ഇനിയും നിരവധിയാണ്.
ഭൂമിസമരങ്ങളിൽ ഞങ്ങൾ കൊയ്യും വയലെല്ലാം ഞങ്ങളുടെതാകും എന്ന് മുദ്രാവാക്യം വിളിച്ചു നടന്ന അവരെ വഞ്ചിച്ചതാരാണ്? അവർക്കു നൽകുമെന്ന് വാഗ്ദാനം നൽകിയ ലക്ഷക്കണക്കിന് ഏക്കർ മിച്ചഭൂമി എവിടെ പോയി സഖാക്കളെ? കേരളത്തിൽ കൃഷിഭൂമിക്കു വേണ്ടി ദളിതർ നടത്തിയ സമരങ്ങളെ അപഹസിച്ചും ഉപരോധിച്ചും ചോരയിൽ ഞെക്കിക്കൊല്ലാൻ ശ്രമിച്ചത് ഇടതുപക്ഷമല്ലേ? ചെങ്ങറയും അരിപ്പയും കേരളത്തിൽ തന്നെയാണ്.
ഭൂപരിഷകരണത്തിൽ നിന്നും ഇളവ് നേടിയ എസ്റേറ്റുകളിൽ സ്വദേശി വിദേശി കമ്പനികൾ ഭൂമിക്കു പാട്ടം നല്കാതിരിക്കുമ്പോഴും കാലാവധി തീർന്നിട്ടും കൈവശം വച്ചിരിക്കുമ്പോഴും തൊഴിലാളിക്ക് കൂലി കൊടുക്കാതിരിക്കുമ്പോഴും ആ ഭൂമി മുറിച്ചും മറിച്ചും വിൽക്കുമ്പോഴും അതിനെ പിന്തുണക്കുന്നവർ , ആ ഭൂമിയുടെ യാത്ഥാർത്ഥ അവകാശികൾ ചോദിക്കുമ്പോൾ ഉപരോധിക്കുന്നു. ഹാരിസണിന്റെ ഭൂമി സംരക്ഷിക്കാനാണ് ഇടതുപക്ഷത്തിന്റെയും ഇടപെടൽ.
രോഹിത് വെന്മുലയും ജിഗ്നേഷ് മേവാനിയും ചോദിക്കുന്നത് ഭൂമി അടക്കമുള്ള വിഭവങ്ങളിൽ അധികാരമാണ്. അവരെ ഇനിയും കേവലം മൂന്നു സെന്റിലോ ലക്ഷം വീട്ടിലോ തളച്ചിടാൻ ശ്രമിക്കുന്നതാരാണ്? അവർ കൃഷിഭൂമി ചോദിക്കുമ്പോൾ, ഭൂപരിഷ്കരണത്തിലെ പിഴവുകൾ തിരുത്താൻ വീണ്ടും ഭൂപരിഷ്കരണം നടത്തണം എന്ന ശരിയായ മുദ്രാവാക്യം ഉയർത്തുമ്പോൾ ഇനി ഭൂപരിഷ്കരണം എന്ന വാക്കു മിണ്ടുന്നതു തന്നെ തെറ്റാണെന്നു വാദിക്കുന്നതാരാണ്? അവർ തന്നെ രോഹിതിന്റെ പടം വച്ചുകൊണ്ട് ഒഴുക്കുന്നത് മുതലക്കണ്ണീരല്ലേ ?
എന്ത് ചോദിച്ചുകൊണ്ടാണ് രോഹിത് ഇടതുപക്ഷത്തെ വിട്ടുപോയത് എന്നെങ്കിലും പറയാൻ ഇവർക്ക് ബാധ്യതയില്ല? സ്വകാര്യ കോർപ്പറേറ്റു മേഖലയിൽ ദളിതർക്കു സംവരണം വേണമെന്ന വാദം ഉന്നയിച്ച ഇടതു പക്ഷമടക്കമുള്ളവർ സ്വന്തം പാർട്ടി നേതൃത്വങ്ങളിൽ എന്തേ ദളിതർ ഇല്ലാത്തതു എന്ന ചോദ്യത്തിന് , 'ശേഷിയുള്ളവർ ഇല്ലാത്തതിനാൽ ' എന്ന കോർപ്പറേറ്റു മറുപടി തന്നെ നൽകുന്നതിന്റെ യുക്തിരാഹിത്യമാണ് രോഹിത് തുറന്നു കാട്ടിയത്.
ഇക്കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ എച് എം ടി കോളനിയിൽ ഒരു ദളിത് കുടുംബത്തെ അതിക്രൂരമായി ആക്രമിച്ചത് ഡി വൈ എഫ് ഐ ക്കാരാണെന്ന സത്യം ലോകം മുഴുവൻ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു കൊണ്ട് വെമുല ദിനം ആചരിക്കുമ്പോൾ കേരളം ഇതെല്ലാം ഓർക്കുന്നു. രോഹിത് വെന്മുല ഉയർത്തിയ മുദ്രാവാക്യത്തെ മറച്ചു പിടിക്കുക വഴി സി പി എം അദ്ദേഹത്തെ അപമാനിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍