കുട്ടികൾ ജയിക്കുന്നതിൽ ആർക്കാണ് ചേതം?
കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിന് പകരം മാർക്കുള്ള കാലത്ത് എല്ലാ വിഷയങ്ങളിലും മിനിമം 10 മാർക്കും ഒട്ടാകെ 180 മാർക്കും നേടിയ കുട്ടിക്ക് 30 മാർക്ക് മോഡറേഷൻ നൽകി ജയിപ്പിച്ച കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് തുടർന്ന് മൂല്യ നിർണ്ണയത്തിന്റെ ഭാഗമായി ജൂൺ ഒന്നിന് തുടങ്ങി കുട്ടിയുടെ പലവിധ പ്രവർത്തനങ്ങളുടെ ഭാഗമായി (സെമിനാർ,പ്രബന്ധങ്ങൾ, മറ്റു പ്രവർത്തി പരിചയങ്ങൾ) 20% മാർക്ക് സിഇ മാർക്കായി നൽകി കൂടുതൽ കാര്യക്ഷമമായിട്ട് കുട്ടിക്ക് മാർക്ക് കിട്ടുന്നതിൽ എന്താണ് 'വാരിക്കോരി കൊടുക്കൽ'?
സർവ്വകലാശാല തലങ്ങളിലും കോളേജ് തലങ്ങളിലും ഇന്റേണൽ മാർക്കുകൾ നൽകാതെയും കുട്ടികളെ പീഡിപ്പിക്കുന്ന പരാതികൾ സർവ്വകലാശാലകളിൽ പതിവാകുമ്പോഴാണ് പ്രവർത്ത മികവിന്റെ അടിസ്ഥാനത്തിൽ 20ഉം ചുരുങ്ങിയത് 18 മാർക്കും നൽകണമെന്ന വിധത്തിൽ കുട്ടികളെ കൂടുതൽ ആത്മവിശ്വാസമുള്ളവരും വിജയികളുമാക്കുന്നത്. 40% കുട്ടികൾ പരാജയപ്പെട്ടാൽ അതിൽ ചുരുങ്ങിയത് 10 കുട്ടികളെങ്കിലും ആത്മാഹത്യ ചെയ്താൽ സന്തേഷിക്കുമോ ഈ വിജയങ്ങളെ വിമർശിക്കുന്നവർ? എസ്.എസ്.എൽ.സി റിസൾട്ട് അറിഞ്ഞതിന് ശേഷം ആത്മാഹത്യാ വാക്കുകൾ നമ്മുടെ നമ്മുടെ നാട്ടിൽ പതിവായി കേട്ടിരുന്നിടത്ത് ഇന്ന് ആ വാർത്തകളില്ല. കുട്ടികളെല്ലാം സന്തോഷവാന്മ്മാരാണ്. എല്ലാവരും പഠിക്കട്ടെ വിജയിക്കട്ടെ മിടുക്കരാവട്ടെ. 1972-73 വർഷത്തിൽ ഒന്ന് മുതൽ എട്ട് വരെയുള്ള വിദ്യാർത്ഥികളെ ഓൾ പാസ്സ് നൽകാൻ തീരുമാനിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയുടെ പേരിൽ 'ചാക്കീരി പാസ്സ്' എന്നത് വിമർശനപരമായി പിന്നീട് അറിയപ്പെട്ടു. എന്നാൽ ഇന്ന് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം വഴി ഒന്നു മുതൽ എട്ട് വരെ ഓൾ പാസ്സ് എന്ന് തീരുമാനമായി. അപ്പോൾ ചാക്കീരി പാസ്സിന് ദേശീയ അംഗീകാരം കിട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ വഴിയെ പിന്നീട് പല സംസ്ഥാനങ്ങളും കേന്ദ്രവും വരുന്നതാണ് ഇപ്പോൾ നാം കാണുന്നത്.
മികവുള്ളവർ തമ്മിലാണ് മത്സരം. അവിടെ കൂടുതൽ മികവുള്ളവർ ആദ്യം വിജയിക്കും ബാക്കിയുള്ളവർ തൊട്ടടുത്തായി വിജയിക്കും. എ.പ്ലസ് മാർക്കോടെ വിജയിച്ചവർക്ക് അതേ സ്കൂളിൽ +2 പഠിക്കാൻ കഴിയാത്ത സാഹചര്യം നമ്മുടെ സംസ്ഥാനത്തുണ്ട്. എപ്ലസ്,എ,ബിപ്ലസ് തുടങ്ങിയ ഗ്രേഡുകാർക്കാണ് മികച്ച സ്കൂളിൽ +1 പ്രവേശനം സാധ്യമാകൂ. അല്ലാത്തവർ അതിൽ താഴെ മികവുള്ള വിദ്യാലയങ്ങളിൽ പഠിക്കാൻ വിധിക്കപ്പെടുന്നു. പരാജപ്പെട്ട് റിപ്പീറ്റ് ചെയ്യുന്നതിനെക്കാൾ നല്ലതാണ് തുടർപഠനത്തിന് യോഗ്യത നേടി വിജയിക്കുന്നത്. പോളിയോ ഐ.ടി.ഐയോ അങ്ങിനെ മറ്റേതെങ്കിലും തെരഞ്ഞെടുത്ത് ജോലി നേടാൻ അത് ഉപകരിക്കും. അതല്ല അവർ ട്യൂട്ടോറിയിൽ പോയി പഠിച്ചേ ഒക്കൂ എന്നാണ് വിമർശകർ ആഗ്രഹിക്കുന്നത്. നിങ്ങൾ ട്യൂട്ടോറിയൽ ഉടമസ്ഥ സംഘം സംസ്ഥാന ഭാരവാഹികളാണോ?. 99% സി.ബി.എസ്.ഇ വിജയശതമാനമുണ്ടായ കഴിഞ്ഞ വർഷം ഇക്കൂട്ടരുടെ വിമർശമനമില്ല. സാധാരണക്കാരുടെ കുട്ടികൾ ഊണും ഉറക്കവും ഒഴിച്ച് രാത്രികാല സ്പെഷ്യൽ സ്കൂളുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും അദ്ധ്യാപകരുടെയും പി.ടി.എയുടെയും അധ്വനാത്തിലൂടെ വിജയശതമാനം ഉയർന്നാൽ നിലവാരമില്ലെന്ന് ആക്ഷേപം. ഉന്നത വിദ്യാഭ്യാസ വിചക്ഷരർ, കരിക്കുലം കമ്മറ്റി, ഉദ്യോഗസ്ഥർ, നിയമസഭ മന്ത്രിസഭ ഇവരൊക്കെ തീരുമാനിക്കുന്നതനുസരിച്ച് പഠിക്കാനും അതിൽ വിജയിക്കാനുമാണ് കുട്ടികൾക്ക് കഴിയുക. അല്ലാതെ കുട്ടികൾ തീരുമാനിച്ച് അവർ തന്നെ സിലബസുണ്ടാക്കി പരീക്ഷയെഴുതി വിജയിക്കുകയല്ല.
മാറ്റങ്ങൾ വേണമെങ്കിൽ കൂട്ടായ ചർച്ചയും ബദൽ നിർദേശവും വേണം. നിലവിലുള്ളതിന്റെ പോരായ്മകൾ ആക്ഷേപമായി വരുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പത്ത് വർഷത്തെ പരീക്ഷണം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടാൽ തിരുത്തണം. അല്ലാതെ സിലബസും പഠനരീതിയും പരീക്ഷയും നടത്തിയിട്ട് ഫലം വരുമ്പോഴുള്ള ഈ 'നെറ്റി ചുളിക്കൽ' അത്ര നല്ലതല്ല.
പരീക്ഷാ ഫലപ്രഖ്യാപനത്തിൽ ശ്രദ്ധയും അവദാനതയും വേണ്ടിയിരുന്നു. എവിടെയാണ് പിഴവുണ്ടായതെന്ന് അന്വേഷണം നടത്തി കണ്ടുപിടിക്കണം. അവരെ മാതൃകാപരമായി ശിക്ഷിക്കണം. ഉദ്യോഗസ്ഥ അട്ടിമറുയുണ്ടോ? ഉദ്യോഗസ്ഥർ തമ്മിലുള്ള നിസ്സഹകരണമുണ്ടോ? തെരഞ്ഞെടുപ്പ് വർഷമായതിനാൽ ബോധപൂർവ്വമുള്ള താമസം വരുത്തിച്ചോ? രാഷ്ട്രീയ പകപോക്കലുണ്ടോ? എന്നിവയെല്ലാം അന്വേഷിക്കണം.
മൂല്യ നിർണ്ണയ ക്യാമ്പിന്റെ പ്രവർത്തനം, ഫലം അപലോഡ് ചെയ്തതിലെ വീഴ്ച, ഗ്രേസ് മാർക്ക് ചേർക്കാൻ കഴിയാത്തത്, പരീക്ഷാ ഭവനിലെ സിസ്റ്റം അനലിസ്റ്റിന്റെ പരിചയക്കുറവ്, സി.ഡി, സോഫ്റ്റവെയർ തകരാർ തുടങ്ങി മുഴുവൻ സാങ്കേതിക വശങ്ങളും അന്വേഷിക്കണം. കുറ്റക്കാർ ആര്? തെറ്റ് എങ്ങിനെ സംഭവിച്ചു? എന്നതിനെപ്പറ്റി വിദ്യാഭ്യാസ വകുപ്പ് ധവളപത്രം പുറത്തിറക്കണം. എങ്കിലെ ഇത്തവണത്തെ വീഴ്ചയിൽ മന്ത്രിക്ക് പങ്കില്ലെന്ന് സമൂഹം കരുതൂ.
വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിച്ചാൽ എന്താണ് തെറ്റ്? ആർക്കാണ് ഇഷ്ടപ്പെടാത്തത്? കണ്ണ് വച്ച കസേര കിട്ടാത്തപ്പോൾ ഇരിക്കുന്നവർക്ക് യാതൊരു പ്രാധാന്യവുമില്ലെന്ന രീതിയിലുള്ള വിമർശനങ്ങളെ തള്ളികളയുകയ അല്ലാതെ ഒരു പ്രശ്നത്തിന്റെ പശ്ചാതലത്തിൽ ഒളിച്ചോടലല്ല. കേരളത്തിൽ എല്ലാ മന്ത്രിമാരും തുടർന്ന് പോരുന്ന ഒരു പ്രാക്ടീസ് അബ്ദുറബ്ബും പിന്തുടർന്നു എന്ന് മാത്രം. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിൽ കാര്യങ്ങളറിയാതെ മാദ്ധ്യമങ്ങളും അവർക്ക് എരിവ് പകരുന്ന എംഎൽഎയും രംഗത്ത് വരുമ്പോൾ പഠിച്ച് പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് കുട്ടികളെ കാണാതെ പോകരുത്.
(മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍