ബിഹാർ വിജയത്തിൽ ജനിച്ചത് നരേന്ദ്ര മോദിക്ക് ഒത്ത എതിരാളി; നിതീഷ് കുമാറിന്റെ അടുത്ത നോട്ടം ഇന്ദ്രപ്രസ്ഥത്തിലേക്ക്; മുലായവും മമതയും സഖ്യത്തിലേക്ക് വന്നാൽ ദേശീയ രാഷ്ട്രീയത്തിന്റെ ചിത്രം മാറും; നിതീഷ് സ്വപ്നം കാണാൻ പഠിപ്പിക്കുന്നത് ബിജെപി വിരുദ്ധരെ മുഴുവൻ
ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പ് വിജയത്തോടെ നിതീഷ് കുമാർ വീണ്ടും ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം ആകുകയാണ്. നരേന്ദ്ര മോദിയോട് തുറന്നെതിർത്ത് ബിജെപി സഖ്യത്തിന് പുറത്തുപോയ നിതീഷ് കുമാർ ബിഹാറിൽ നേടിയത് ഹാട്രിക് വിജയമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യാദവപാർട്ടികൾ വിഘടിച്ചു നിന്ന് മത്സരിച്ചപ്പോൾ ജനതാദളിനെ വിജയം കൈവിട്ടിരുന്നു. എന്നാൽ, അവിടെ ഇന്നും മഹാസഖ്യമെന്ന കൂട്ടായ്മ രൂപീകരിച്ചാണ് ശക്തമായി തിരിച്ചു വന്ന നിതീഷ് കുമാർ വീണ്ടും ബിഹാറിന്റെ നായകനായിരിക്കയാണ്. ബിഹാറിന്റെ അമരക്കാരനായത് കൂടാതെ ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിക്ക് ശക്തനായ ഒരു എതിരാളി കൂടി ജനിക്കുകയായിരുന്നു അവിടെ.
വികസന നായകനെന്ന പ്രതിച്ഛായ തന്നെയാണ് നിതീഷ് കുമാറിന് ഗുണകരമായത്. നഗരകേന്ദ്രങ്ങളിൽ ബിജെപി നേട്ടം ഉണ്ടാക്കിയപ്പോൾ മഹാസഖ്യത്തെ പിന്തുണച്ചത് ഗ്രാമങ്ങൾ തന്നെയായിരുന്നു. തീർത്തും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിൽ നിന്നും ബിഹാറിലെ ഗ്രാമങ്ങളെ കൈപിടിച്ചുയർത്തിയ നേതാവായിരുന്നു നിതീഷ്. ഗ്രാമങ്ങളെ വികസിപ്പിക്കാൻ വേണ്ടി അദ്ദേഹം കൈക്കൊണ്ട നടപടികൾ തന്നെയാണ് അദ്ദേഹത്തിന്റെ സഖ്യത്തെ ബിഹാറികൾ തേരിലേറ്റാൻ കാരണം ആയതും. ബിഹാറികളെ അവഹേളിച്ചും പശുരാഷ്ട്രീയം ഉയർത്തിയുമുള്ള ബിജെപിയുടെ തന്ത്രങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണ് മഹാസഖ്യത്തിന്റെ വിജയം.
സ്വന്തമായി മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടാതെ ഹിന്ദി ഹൃദയഭൂമി എന്ന നിലയിൽ മോദിയെ മുൻനിർത്തിയുള്ള പ്രചരണങ്ങൾക്കും ഇവിടെ കനത്ത തിരിച്ചടിയേറ്റും. ബിഹാറുകാരൻ വേണോ അതോ പുറത്തുനിന്നൊരാൾ വേണോ എന്ന മുദ്രാവാക്യവും കുറിക്കു കൊണ്ടാപ്പോൾ ബിഹാറി മതിയെന്ന് വിധിയെഴുതുകയും ചെയ്തു. ഇവിടെയാണ് നിതീഷ് കുമാർ എന്ന രാഷ്ട്രീയക്കാരൻ വിജയിച്ചത്. രണ്ടാം യുപിഎ സർക്കാർ അധികാരത്തിൽ എത്തിയ വേളയിലായിരുന്നു ഗുജറാത്തിൽ നിന്നും നരേന്ദ്ര മോദിയുടെ ശബ്ദം രാജ്യം കൂടുതൽ വിലകൊടുത്തു തുടങ്ങിയത്. അന്ന് വികസന നായകന്റെ പ്രതിച്ഛായയായിരുന്നു മോദിക്ക് ഉണ്ടായത്. ഈ പ്രതിച്ഛായ കൊണ്ടാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നതും. ഇപ്പോൾ നിതീഷ് കുമാർ ബിജെപി വിരുദ്ധരായ പാർട്ടികളെ എല്ലാം മോഹിപ്പിക്കുന്നതും വികസന നായകനെന്ന പ്രതിച്ഛായ കൊണ്ടാണ്.
പട്നയിലെ എൻഐടിയിൽ നിന്നും എൻജിനീയറിങ് ബിരുദം നേടിയ നിതീഷ് ബിഹാർ ഇലക്ട്രിസിറ്റി ബോർഡിലെ മുൻ ഉദ്യോഗസ്ഥനുമായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായാണ് രാഷ്ട്രീയത്തിൽ വന്നത്. ലാലു പ്രസാദ് യാദവിന്റെ ഭരത്തിലുണ്ടായ വികസന മുരടിപ്പ് മാറ്റി ഗ്രാമങ്ങളിലേക്ക് വികസന വെളിച്ചം എത്തിച്ചത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു. ബിഹാറിന്റെ പ്രതിച്ഛായ തന്നെ മാറ്റാൻ അദ്ദേഹം നന്നേ പ്രയത്നിച്ചു. അതുകൊണ്ടാണ് വീണ്ടും ജനവിധി അനുകൂലമായത്.
കോൺഗ്രസ് തീർത്തും ക്ഷീണിച്ചിരിക്കുന്ന സാഹചര്യത്തിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിന് കീഴിൽ മോദി-ബിജെപി വിരുദ്ധർ അണി നിരന്നാൽ ദേശീയ രാഷ്ട്രീയത്തിന് പുതിയ ഹീറോയെ ലഭിക്കും എന്നകാര്യം ഉറപ്പാണ്. ഒരുകാലത്ത് കോൺഗ്രസ് വിരുദ്ധ ചേരിയെ വി പി സിങ് എന്ന നേതാവ് ഒരുമിപ്പിച്ചിരുന്നു. വി പി സിങിന്റെ ശിഷ്യനായ നിതീഷ് കുമാറിന് ഇപ്പോൾ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്. രാജീവ് ഗാന്ധിക്കെതിരെയായിരുന്നു അന്ന് വി പി സിങ് പട നയിച്ചത്. അന്ന് ഇടതുപക്ഷത്തേയും ബിജെപിയേയും ഒന്നിച്ച് ഒരുകുടക്കീഴിൽ അണിനിരത്തിയാണ് വി പി സിങ് പ്രധാനമന്ത്രി പദവം വരെ എത്തിയത്.
ആ ചരിത്രം ഇപ്പോൾ ആവർത്തിക്കാൻ നിതീഷ് കുമാറിന് സാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മുലായം സിംഗും മമത ബാനർജിയും ഇടതു നേതാക്കളുമായും നിതീഷിന് അടുത്ത ബന്ധമാണ് നിലവിലുള്ളത്. ഈ ബന്ധം സഖ്യരൂപത്തിലേക്ക് മാറിയാൽ സ്വാതന്ത്ര്യ സമര സേനാനിയുടെ പുത്രനായ നിതീഷിന് ദേശീയ രാഷ്ട്രീയത്തിലെ പുതിയ ഹീറോ ആകാൻ സാധിക്കും. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും നിതീഷിനെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിലാണ്.
2013 ൽ നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നിതീഷ് ദ്വീർഘകാലത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചത്. ഗുജറാത്ത് കലാപത്തിന് കാരണക്കാരനായ മോദിയെ പിന്തുണക്കാനാകില്ലെന്നാണ് അന്ന് നിതീഷ് അസന്നിഗ്ധമായി വ്യക്തമാക്കിയത്. അതോടെ മോദിക്കും നിതീഷ് പ്രഖ്യാപിത ശത്രുവായി. ഈ ശത്രുതയുടെ കൂടി സാഹചര്യത്തിലാണ് ബിഹാർ തിരഞ്ഞെടുപ്പ് വിജയം വിലയ്ിരുത്തുപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ബിഹാർ തൂത്തുവാരിയപ്പോൾ ഒന്നാമത്തെ പോരിൽ മോദിക്കൊപ്പമായിരുന്നു വിജയം. എന്നാൽ, അവിടെ നിന്നും ഗൃഹപാഠം ഉൾക്കൊണ്ട് പ്രവർത്തിച്ച് സഖ്യം കോർത്തിണക്കി ബിഹാറിലെ നേതാവായി വളരുകയും ചെയ്തു.
ജിതിൻ റാം മഞ്ജി മുഖ്യമന്ത്രിയാക്കിയുള്ള പരീക്ഷണം പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തെ പുറത്താക്കി വീണ്ടും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. തുടർന്നായിരുന്നു തന്റെ ബന്ധശത്രുവായിരുന്ന ലാലു പ്രസാദ് യാദവുമായി സഖ്യത്തിലേർപ്പെട്ടത്. ഡൽഹിയിലെത്തി രാഹുൽഗാന്ധിയെ കണ്ട് കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കി. ഈ വിശാലമതേതര ചേരിയിലേക്ക് സമാജ് വാദി പാർട്ടിയേയും ഇടതുപക്ഷത്തേയും എൻ.സി.പിയേയും അണിനിരത്താൻ നിതീഷ് ശ്രമിച്ചെങ്കിലും അവർ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വേർപിരിഞ്ഞ് മൂന്നാം ചേരിയുണ്ടാക്കി. എങ്കിലും വിജയം വന്നപ്പോൾ ചിരിക്കുന്നത് നിതീഷ് തന്നെയാണ്.
എല്ലാവർക്കും സീറ്റ് നൽകിയതിലും നിതീഷ് മഹാമനസ്ക്കനായി നിലനിന്നു. ജെ.ഡി.യുവും ആർ.ജെ.ഡിയും 100 സീറ്റുകളിൽ വീതം മത്സരിച്ചു. 43 സീറ്റ് കോൺഗ്രസിനും നൽകിയാണ് അദ്ദേഹം താൻസഖ്യം നിലനിൽത്താൻ മിടുക്കനാണെന്ന് അദ്ദേഹം തെളിയിച്ചത്. ലാലുവിനൊപ്പം നിന്ന യാദവ-മുസ്ലിം വോട്ട് കോൺഗ്രസ് കൂടി ചേരുന്നതോടെ ഒന്നാകെ നിതീഷ് ഉറപ്പിച്ചു. അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ മോദി തരംഗത്തെ പിടിച്ചുനിർത്തിയെങ്കിൽ ബിഹാറിൽ ബിജെപി തരംഗം നിതീഷ് എന്ന പരിചയിലും തന്ത്രത്തിലും തകർന്നു. ബിജെപിയുടെ അടുത്ത ലക്ഷ്യം അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന കേരളവും അസാമും ആകും. എന്നാൽ, ഇവിടങ്ങളിൽ നേട്ടമുണ്ടാക്കാനുള്ള ബിജെപി ശ്രമത്തിന് ഭാവിയിൽ തിരിച്ചടിയേൽക്കുമെന്ന സൂചനയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍