അണികൾ വി എസിനൊപ്പം; ബുദ്ധിജീവികളുടെ പിന്തുണ ഐസക്കിന്; കോടിയേരി സെക്രട്ടറിയെങ്കിലും സംഘടന പൂർണ്ണമായും പിണറായിയുടെ കൈപ്പിടിയിൽ: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐ(എം) നായക ചർച്ചയിൽ നിർണായകം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്
കെ വി നിരഞ്ജൻ
കോഴിക്കോട്: വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ആരു നയിക്കണമെന്ന വിഷയത്തിൽ നിർണായകമാവുക സിപിഐ(എം) കേന്ദ്രനേതൃത്വത്തിന്റെ നിലപാടുതന്നെ.പാർട്ടി ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ളെങ്കിലും മാദ്ധ്യമങ്ങളിലെ ചർച്ചകൾ വഴി കഴിഞ്ഞ ഒരാഴ്ചക്കാലമായി അണികൾക്കിടയിലെ ഏറ്റവും പ്രധാനചർച്ചയും മുന്നണിയെ ആരു നയിക്കുമെന്നതാണ്. നേരത്തെ വി എസ്, പിണറായി എന്നീ രണ്ടുപേരുകൾ മാത്രമുള്ളിടത്ത് ഇപ്പോൾ ഡോ.തോമസ് ഐസ്ക്കിന്റെ പേരു കൂടി മുഖ്യമന്ത്രി സ്ഥാനാർത്ഥിത്തലിക്കേ് ഉയർന്നുകേൾക്കുന്നുണ്ട്.
ഡോ.എംപി പരമേശ്വരനെപോലുള്ള പ്രമുഖരായ ഇടതുബുദ്ധിജീവികൾ ഇക്കാര്യം പരസ്യമായി പറഞ്ഞുകഴിഞ്ഞു.പാർട്ടിയെ ഇനി നയിക്കേണ്ടത് ഡോ.തോമസ് ഐസക്കാണെന്ന് ചൂണ്ടിക്കാട്ടി താൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചതായി കഴിഞ്ഞ ദിവസം പരമേശ്വരൻ വെളിപ്പെടുത്തിയിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിലെയടക്കം ഇടതു ബുദ്ധിജീവികളും ഡോ.ഐസക്കിനൊപ്പമാണ്. എന്നാൽ ഇത്തരമൊരു മൽസരത്തിന് താനില്ലെന്ന് ഡോ.ഐസ്ക്ക് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. വി എസിലും പിണറായിയിലും ഒതുങ്ങിനിൽക്കുന്ന പാർട്ടിയിലെ സമവാക്യങ്ങൾ ഒരു മൂന്നാംചേരിയിലേക്ക് തിരച്ചു വിടണമെന്ന് ആഗ്രഹിക്കുന്ന കേന്ദ്രനേതാക്കളും ഉണ്ട്.
പാർട്ടിയിലെ വിഭാഗീയത പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഇങ്ങനെയൊരു ശാക്തീകരണം നിർണായകമാവും.അങ്ങനെ വന്നാൽ ഡോ.ഐസക്കിന് നറുക്കുവീഴാനുള്ള സാധ്യതയുണ്ട്. പക്ഷേ 14 ജില്ലാകമ്മറ്റികളിലും വൻ ഭൂരിപക്ഷമുള്ള സംഘടനാ സംവിധാനം തീർത്തും പിണറായി വിജയന് ഒപ്പമാണ്. കോടിയേരി ബാലകൃഷ്ണനാണ് പാർട്ടി സെക്രട്ടറിയെങ്കിലും സൂപ്പർ പാർട്ടിസെക്രട്ടറിയുടെ നിലയിലാണ് ഇപ്പോഴും പിണറായി. പാർട്ടി മാദ്ധ്യമങ്ങളായ ദേശാഭിമാനിയുടെയും പീപ്പിളിന്റെയും ചുമതലക്കാരനും പിണറായി തന്നെയാണ്. നിലവിലുള്ള സംസ്ഥാന കമ്മറ്റിയിൽ അദ്ദേഹത്തിന് മൃഗീയ ഭൂരിപക്ഷമാണ്. ഈ നിലപാടിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോവാൻ കേന്ദ്രനേതൃത്വത്തിന് എത്ര ശക്തിയുണ്ടാവുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
അതേസമയം സംഘടനയിൽ ദുർബലനാണെങ്കിലും അണികൾക്കിടയിലും, ഇടതുഘടകക്ഷികൾക്കിടയിലും അക്ഷരാർഥത്തിൽ വി എസ് തരംഗംതന്നെ നിലനിൽക്കുന്ന സമയമാണിത്. വർഗീയ ശക്തികളെ പ്രതിരോധിക്കാൻ വി എസ് എടുത്ത ശക്തമായ നിലപാടാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചതെന്നതിൽ തർക്കമില്ല. അതിന്റൈ അടിസ്ഥാനത്തിൽ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിലും വി എസ് നയിക്കണമെന്ന അഭിപ്രായം അണികളിൽ ശക്തമാണ്.സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാവട്ടെ മൽസരിക്കുന്നതിന് പ്രായപരിധിയില്ലെന്ന് വ്യക്തമാക്കി, വി എസ് തന്നെയാണ് നായാകൻ എന്നതിന്റെ സൂചനകളും നൽകി.
നേരത്തെ, ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് പലപ്പോഴും കേരളത്തിലെ ഔദ്യോഗിക പക്ഷത്തിന് കീഴടങ്ങുന്നു നിലപാടായിരുന്നു എടുത്തിരുന്നത്. വിഎസുമായി ആദ്യമേ നല്ല ബന്ധം പുലർത്തുന്ന യെച്ചൂരി സെക്രട്ടറിയായ മുതൽ സംസ്ഥാന നേതൃത്വത്തിന് ആ പിടി നഷ്ടമായിട്ടുണ്ട്. കേരളത്തിലെ പ്രശ്നങ്ങളിൽ മാറിയ സാഹചര്യത്തിൽ യെച്ചൂരിയുടെ നിലപാട് നിർണ്ണായകമാവുമെന്ന് ഉറപ്പാണ്.
എന്തായാലും അടുത്തമാസം കൊൽക്കത്തയിൽ നടക്കുന്ന പാർട്ടി പഌനത്തിനുശേഷം വി.എസിനെ ക്രേന്ദകമ്മറ്റിയിലേക്ക് തിരച്ചുകൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. നിലവിൽ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് അദ്ദേഹം. വെള്ളാപ്പള്ളി പ്രശ്നത്തിലും ബാർകോഴയിലുമൊക്കെ വി എസ് തുടങ്ങിയ ശക്തമായ ആക്രമണം പാർട്ടിക്ക് നന്നായി ഗുണം ചെയ്തെന്ന് സിപിഐ(എം) നേതാക്കൾ വിലയിരുത്തി. പൂഴിയിട്ടാൻ കാണാത്ത ജനാവലിയായിരുന്നു അദ്ദേഹത്തിന്റെ ഓരോ പൊതുയോഗത്തിലും തിങ്ങിനിറഞ്ഞത്.
വി എസ് ഒരുങ്ങിയറങ്ങിയില്ലായിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ വിജയം ഇടതുപക്ഷത്തിന് കിട്ടില്ലായിരുന്നെന്ന് കണ്ണൂർ നേതാക്കൾവരെ ഇപ്പോൾ വിലയിരുത്തുന്നുണ്ട്. സിപിഎമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ അതിശയകരമായ മാറ്റം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്തുതന്നെ പ്രകടമായിരുന്നു. വിഭാഗീയത അതിശക്തമായ കാലത്ത് കെട്ടകാരണവർ എന്ന് വരെ വി സിനെ വിളിച്ചിരുന്ന കണ്ണുർ നേതാക്കൾക്കുപോലും ഇന്ന് വി എസ് ഹീറോയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് വി.എസിനെ കണ്ണൂരിലേക്ക് പ്രചാരണത്തിനുപോലും ഇവർ അടുപ്പിച്ചിട്ടില്ലായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ ബാലൻ കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചക്കിടെ വി എസ് തന്നെ നയിക്കണം എന്ന രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. നേതാക്കൾ ഇനിയും ഭിന്നിച്ചു നിന്നാൽ ബംഗാൾ മോഡൽ സർവനാശമാണെന്ന തിരിച്ചറിവ് ഇപ്പോൾ എല്ലാവർക്കുമുണ്ട്.
അതേസമയം സംഘടന സംവിധാനം പിണറായി വിജയന്റെ കൈയിൽ ആയതിനാൽ രണ്ട് നേതാക്കളെയും ഒരുപോലെ മത്സര രംഗത്തിറക്കി വി എസ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളും പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ ഇടയുണ്ട്. ജനക്കൂട്ടത്തെ സ്വാധീനിക്കാനും അതിനെ വോട്ടാക്കി മാറ്റാനും വിഎസിന് കഴിയുമെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഏതിരാളികൾക്ക് രാഷ്ട്രീയ മറുപടി നൽകാനും വിഎസിനോളം പോന്ന മറ്റൊരു നേതാവുമില്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ ഭരണം തിരിച്ചു പിടിക്കാൻ വി എസ് അനിവാര്യതയാണ്. സ്വയം മത്സര രംഗത്ത് നിന്ന് പിന്മാറിയാലും പ്രചരണ രംഗത്ത് ഉണ്ടാകണമെന്നാണ് വിഎസിനോടുള്ള നിർദ്ദേശം. എന്നാൽ മത്സരിക്കാൻ താൻ ഒരുക്കമാണെന്ന സൂചനയും വി എസ് വ്യക്തമായി നൽകി കഴിഞ്ഞു.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍