അണുവായുധ യുദ്ധം ഭയന്ന് ലോകം; പാക്കിസ്ഥാന്റെ കൈയിൽ 130 അണുബോംബുകൾ ഉണ്ടെന്ന് സൂചന; അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇന്ത്യ പിന്നോട്ട് പോയപ്പോൾ ചൈനീസ് പിന്തുണയോടെ പാക്കിസ്ഥാൻ ബോംബ് ഉണ്ടാക്കി കൂട്ടി; കണ്ണിൽ ചോരയില്ലാത്ത പാക്കിസ്ഥാനുമായി യുദ്ധത്തിന് പോയാൽ ഒരു കോടിയിലേറെ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് അമേരിക്കയുടെ റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 1971ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘടനമായിരുന്നു ഇന്ത്യാപാക്കിസ്ഥാൻ യുദ്ധം 1971. 1971 ഡിസംബർ 3ന് ഇന്ത്യയുടെ 11 എയർബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ , ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു. അന്ന് ഇന്ത്യയ്ക്ക് പൂർണ്ണ വിജയം. കാർഗിലിലും ഇന്ത്യൻ പതാക പാറിയത്. എന്നാൽ ഇനിയൊരു യുദ്ധമുണ്ടായാൽ അതാകില്ല സ്ഥിതി. പാക്കിസ്ഥാൻ ഇന്ന് അണുവായുധ ശക്തിയാണ്. ഇന്ത്യക്കും ആണവ ക്ലബ്ബിൽ അംഗത്വമുണ്ട്. എന്നാൽ പാക്കിസ്ഥാനാണ് ആണവ കരുത്ത് കൂടുതലെന്നാണ് ലോകരാജ്യങ്ങളുടെ കണക്ക് കൂട്ടൽ. ഇന്ത്യയുടെ കര-നാവിക-വ്യാമ സേനാ ശക്തിക്ക് മുമ്പിൽ പാക്കിസ്ഥാൻ ഒന്നുമില്ല. അതുകൊണ്ട് തന്നെ യുദ്ധത്തിലെ പരാജയ ഭീതികാരണം പാക്കിസ്ഥാൻ അണുവായുധം പ്രയോഗിക്കുമെന്ന ഭയമാണ് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾക്കുള്ളത്. ഈ അണുവായുധങ്ങളുടെ ശക്തിയിലാണ് പാക്കിസ്ഥാൻ ഭീകരർക്ക് ഒത്താശ ചെയ്യുന്നതെന്നും ലോകരാജ്യങ്ങൾ കരുതുന്നു.
യുദ്ധമുണ്ടായാൽ ഇന്ത്യ അണുവായുധം ഉപയോഗിക്കില്ലെന്ന് ലോകരാജ്യങ്ങൾക്ക് ഉറപ്പുണ്ട്. എന്നാൽ തോൽവിയുടെ ആഘാതം കുറയ്ക്കാൻ പാക്കിസ്ഥാൻ അണുവായുധം പരീക്ഷിക്കും. ഇത് വലിയ സാമൂഹിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തെ കുറിച്ച് അമേരിക്കൻ ഏജൻസികൾ വ്യക്തമായ റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. ചൈനയുടെ കരുത്തിലാണ് പാക്കിസ്ഥാന്റെ ഏക പക്ഷീയ നീക്കമെന്നാണ് അവരുടെ വിലയിരുത്തൽ. പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് ഭീഷണി നേരിടുകയാണെങ്കിൽ അണ്വായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖോജ ആസിഫ് വ്യക്തമാക്കിയിട്ടുണ്ട്. പാക്ക് ചാനൽ ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഖോജ ഇങ്ങനെ പ്രതികരിച്ചത്. ഇത് കാശ്മീരിൽ എന്താണ് സംഭവിക്കാൻ പോകുന്നതിന്റെ സൂചനയായി അമേരിക്കയും കാണുന്നു.
ഇന്ത്യയെ തകർക്കാൻ ലക്ഷ്യമിട്ടു 130തോളം അണ്വായുധങ്ങൾ പാക്കിസ്ഥാന്റെ കയ്യിലുണ്ടെന്ന് നേരത്തെ തന്നെ അമേരിക്കൻ റിപ്പോർട്ട് വന്നിരുന്നു. പാക്കിസ്ഥാൻ പുതിയ അണ്വായുധങ്ങളും അണ്വായുധ മിസൈലുകളും വാഹനങ്ങളും വികസിപ്പിക്കുന്നുണ്ട്. ഇതിനു ചൈനയുടെ സഹായം ലഭിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ അണ്വായുധ ശേഷി 110 മുതൽ 130 വരെയാണ്. ചിലപ്പോൾ ഇതിലും കൂടുതൽ ആണവശേഖരം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇസ്ലാമാബാദിൽ കൂടുതൽ ആയുധശേഖരമുണ്ടാകാം. ഇവിടെ ആയുധ നിർമ്മാണവും ആയുധ പരീക്ഷണങ്ങളും നടത്തുന്നതായി പ്രതിനിധി സഭയുടെ റിസേർച്ച് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ആദ്യം ആണവ രാജ്യമായത് ഇന്ത്യയാണ്. തൊട്ട് പിന്നാലെ 1998ൽ ആണ് പാക്കിസ്ഥാൻ ആണവപരീക്ഷണം നടത്തിയത്. ഇന്ത്യ, ഇസ്!സ്രേയൽ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളേക്കാൾ കൂടുതൽ അണ്വായുധങ്ങൾ പാക്കിസ്ഥാന്റെ കയ്യിലുണ്ടെന്നതാണ് യാഥാർത്ഥ്യം. അണ്വായുധങ്ങൾ പ്രതിവർഷം 20 എണ്ണമായി വർധിപ്പിക്കുകയാണെങ്കിൽ പത്തുവർഷം കൊണ്ട് പാക്കിസ്ഥാൻ ലോകത്തെ മൂന്നാമത്തെ വലിയ ആണവശക്തിയാകുമെന്നാണ് വിലയിരുത്തൽ. ഖാൻ റിസർച്ച് ലാബോറട്ടറീസ് (കെആർഎൽ) ന്റെ സുരക്ഷിത മേഖലയിൽ 1.2 ഹെക്ടർ സ്ഥലത്താണ് പാക്കിസ്ഥാൻ പുതിയ ആണവകേന്ദ്രം നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ട്. യുറേനിയം സമ്പുഷ്ടീകരണമാണ് പുതിയ കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത.
ലോകത്തിൽ അതിവേഗത്തിൽ വളരുന്ന ആണവ ശക്തിയായ പാക്കിസ്ഥാൻ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിർമ്മിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്!ലാമാബാദിൽ നിന്നു 30 കിലോമീറ്റർ കിഴക്ക് കഹ്ത പട്ടണത്തിലാണ് ആണവകേന്ദ്രം നിർമ്മിക്കുന്നതെന്നും പടിഞ്ഞാറൻ പ്രതിരോധ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഉപഗ്രഹചിത്രങ്ങൾ അപഗ്രഥിച്ചതിൽ നിന്നാണ് ആണവകേന്ദ്രത്തിന്റെ നിർമ്മാണ കാര്യം അറിയാൻ സാധിച്ചത്. 2015 സെപ്റ്റംബർ 28നും 2016 ഏപ്രിൽ 18നുമാണ് ഉപഗ്രഹചിത്രങ്ങൾ പകർത്തിയത്.
ആഗോള രാജ്യങ്ങളെ ഒപ്പം നിർത്താനായി ഇന്ത്യൻ ആണവ പദ്ധതികളിൽ വലിയ താൽപ്പര്യം കാട്ടിയിരുന്നില്ല. ഇത് മുതലെടുക്കുക കൂടിയായിരുന്നു പാക്കിസ്ഥാൻ. ചൈനയുടെ സഹായത്തോടെ അവർ ആയുധങ്ങൾ ഉണ്ടാക്കി കൂട്ടി. ഈ ആയുധങ്ങൾ തീവ്രവാദ സംഘടനകൾക്ക് കിട്ടിയോ എന്നും അമേരിക്ക പരിശോധിക്കുന്നുണ്ട്. അതിനിടെ രാജ്യം വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടിവന്നാൽ ഒന്നും നോക്കാനില്ല. പിന്നെ വേണ്ടത് ചെയ്യുമെന്ന് പാക് പ്രതിരോധമന്ത്രി വിശദീകരിക്കുകയും ചെയ്യുന്നു. രാജ്യം സുരക്ഷാ ഭീഷണി നേരിടുമ്പോൾ പിന്നെ ആരെയാണ് ഭയക്കാനുള്ളത്. എന്നാൽ ഇന്ത്യയുമായി യുദ്ധമുണ്ടാകാനുള്ള സാഹചര്യം ഇല്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞ. ഉറി സംഭവത്തിനു മുൻപാണ് പാക്ക് പ്രതിരോധ മന്ത്രി ഇത്തരമൊരു മുന്നറിയിപ്പ് നടത്തിയത്. ഇതെല്ലാം അണുവായുധമുണ്ടെന്ന കരുത്തിലാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നാണ് ലോകരാജ്യങ്ങളുടെ തിരിച്ചറിവ്.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍