ഇന്ത്യയെ ആക്രമിക്കാൻ ഒരുമിച്ചു കൂടിയ ഭീകരരെ അതിർത്തി കടന്ന് ആക്രമിച്ച് കൊന്ന് ഇന്ത്യൻ സേന; നിരവധി ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; പാക് സൈനികരും കൊല്ലപ്പെട്ടു; ഉറി ആക്രമണത്തിന് ഇന്ത്യൻ സേനയുടെ ഉഗ്രൻ തിരിച്ചടി; സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി യോഗം ചേർന്നു; ഏതൊരു ആക്രമണത്തെയും നേരിടുമെന്ന് നവാസ് ഷെരീഫ്
ന്യൂഡൽഹി: ഉറി തീവ്രവാദി ആക്രമണത്തിന് ഒത്താശ ചെയ്ത പാക്കിസ്ഥാന് ഇന്ത്യ കനത്ത ഭാഷയിൽ മറുപടി നൽകി. അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ഭീകര കേന്ദ്രങ്ങൾ തകർത്തു. ഇക്കാര്യം വാർത്താസമ്മേളനം വിളിച്ച് ഔദ്യോഗികമായി വ്യക്തമാക്കി സൈനിക വൃത്തങ്ങൾ. ഇന്നലെ ഇന്ത്യൻ സൈന്യം പാക് അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. ഇക്കാര്യം ഔദ്യോഗികമായി പാക്കിസ്ഥാനെയും ഇന്ത്യ അറിയിച്ചു. നയതന്ത്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിൽ ഒരു പരധിവരെ വിജയിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തു നിന്നുള്ള തിരിച്ചടി പാക്കിസ്ഥാനെ തന്നെ ഔദ്യോഗികമായി അറിയിച്ചതോടെ ഇന്ത്യൻ ശക്തമായി തിരിച്ചടിച്ചു എന്ന സന്ദേശവും ലോകത്തിന് നൽകിയിട്ടുണ്ട്.
കരസേനാ ഓപ്പറേഷൻസ് മേധാവി രൺബീർ സിംഗാണ് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന വിവരം പുറത്തുവിട്ടത്. വലിയ തോതിൽ തീവ്രവാദികൾക്ക് തിരിച്ചടി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് പുലർച്ചെ ആറ് മണി വരെ സൈനിക നടപടി നീണ്ടു നിന്നു. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ മിന്നലാക്രമണത്തിൽ നിരവധി ഭീകരവാദികൾ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ആക്രമണത്തിൽ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പാക് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്.
ആയുധങ്ങൾ പിടിച്ചെടുക്കുകയും ഭീകര പദ്ധതികളും ഭീകര കേന്ദ്രങ്ങൾ തകർക്കാൻ സാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളിൽ നാശമുണ്ടാക്കാത്ത തരത്തിലുള്ള നിയന്ത്രിത ആക്രമണമാണ് സൈന്യം നടത്തിയത്. ചില ഭീകരർ അതിർത്തി കടന്ന് ഇന്ത്യയിലെത്തുമെന്നും ആക്രമണം നടത്തുമെന്നും വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കാര്യം പാകിസഥാനെ വിവരം അറിയിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
അതിർത്തി കടന്ന് നടത്തിയ നടപടിയിൽ 20 നുഴഞ്ഞ്കയറ്റക്കാരെ വധിച്ചു എന്നാണ് അദ്ദേഹം പറഞ്ഞു. വലിയ ആഘാതം പാക് ഭീകര കേന്ദ്രങ്ങൽക്ക് ഏൽപ്പിക്കാൻ സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു. പാക് സൈന്യത്തിനെ കാഴ്ചക്കാരാക്കി മാറ്റിയാണ് ആക്രമണം നടന്നത്. ഭീകരരെ സഹായിക്കുന്നവർക്കും നാശം വിതയ്ക്കാൻെൈ സെന്യത്തിന് സാധിച്ചു. ഏത് സാഹചര്യത്തിലുള്ള തിരിച്ചടിക്കും ഇന്ത്യ സജ്ജമാണെന്ന് ഡിജിഎംഒ പറഞ്ഞു. ഇന്ത്യൻ ആക്രമണം അവസാനിപ്പിച്ചതായും ഇനി ഓപ്പറേഷൻ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.
അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിടാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യൻ സേനയുടെ തിരിച്ചടിയെ കുറിച്ച് മോദി രാഷ്ട്രപതി പ്രണബ് മുഖർജിയെയും വിളിച്ചറിയിച്ചു. ഉപരാഷ്ട്രപതിയെയു മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെയും പ്രധാനമന്ത്രി ആക്രമണത്തിന്റെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. കാശ്മീർ മുഖ്യമന്ത്രിയെയും ഇന്ത്യൻ സൈനിക മേധാവിമാരെയും ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യൻ ആക്രമണത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ മാദ്ധ്യമങ്ങളും വ്യക്തമാക്കി. ഏതൊരു തിരിച്ചടിയെയും നേരിടുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കിയതായും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടിയെ ഷെരീഫ് അപലപിച്ചു. സമാധാനത്തിനുള്ള പാക്കിസ്ഥാന്റെ ആഗ്രഹം ദൗർബല്യമായി കണക്കാക്കരുതെന്നാണ് പാക്കിസ്ഥാൻ പ്രതികരിച്ചത്. പാക്കിസ്ഥാൻ മാദ്ധ്യമങ്ങളോടാണു നവാസ് ഷെരീഫിന്റെ പ്രതികരണം.
അതേസമയം ഇന്ത്യൻ സേന അതിർത്തി കടന്ന് ആക്രമിച്ചു എന്നത് പാക്കിസ്ഥാനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യൻ സേന അതിർത്തി ലംഘിക്കില്ലെന്ന പാക് വിശ്വാസമാണ് ഇതോടെ തെറ്റിയത്. എന്നാൽ, പാക് അധിനിവേശ കാശ്മീർ എന്നത് തർക്കവിഷയമാണെന്നും അതുകൊണ്ട് തങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്നുമുള്ള വാദമാണ് ഇന്ത്യൻ സേന ഉയർത്തുന്നത്. ഏത് വിധത്തിലുള്ള ആക്രമണമാണ് സൈന്യം നടത്തിയതെന്ന് കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല്. ഉറി ഭീകരാക്രമണം ഇന്ത്യ മറക്കില്ലെന്ന് കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗൺസിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ ശേഷമാണ് ഇന്ത്യ സൈനിക നടപടിയിലേക്ക് നീങ്ങിയതെന്നതും പാക്കിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്.
ഇന്ത്യയിലേക്ക് ഭീകര നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരരെ ഉന്നം വച്ചായിരുന്നു ആക്രമണം എന്നതു കൊണ്ട് ഇന്ത്യയുടെ സൈനിക നടപടിയെ സ്വയം പ്രതിരോധത്തിന്റെ മാർഗ്ഗമായി ലോക രാഷ്ട്രങ്ങളെ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനുമായി യുദ്ധത്തിന് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിച്ചിട്ടുണ്ടു. ഉറി ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാന് ഇന്ത്യ കനത്ത താക്കീത് നൽകിയിരുന്നു. പാക് അധീന കശ്മീരിൽനിന്നു പിടിയിലായ ഭീകരരുടെ വെളിപ്പെടുത്തൽ നിർണായകമാണ്. പാക് സൈന്യമാണ് തങ്ങൾക്കു പരിശീലനം നൽകുന്നതെന്നാണ് ഭീകരർ വെളിപ്പെടുത്തിയതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പാക്കിസ്ഥാനെ പൂർണ്ണമായും പ്രതിരോധത്തിലാക്കിയ ശേഷമാണ് ഇന്ത്യ കനത്ത തിരിച്ചടി നൽകിയത്.
- പാക്കിസ്ഥാനിൽ തിരക്കിട്ട കൂടിയാലോചനകൾ
പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാനിൽ തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ഥിതിഗതികൾ ആരാഞ്ഞു. കരസേനാ മേധാവി ജനറൽ റഹീൽ ഷെരീഫുമായി ടെലഫോണിലും വിവരങ്ങൾ ആരാഞ്ഞു.
ഇന്ത്യൻ സേനയുടെ അവകാശവാദം തെറ്റാണെന്നും, രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കാൻ സൈന്യം സർവസജ്ജമാണെന്നും ജനറൽ റഹീൽ ഷെരീഫ്, പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രധാനമന്ത്രി നവാസ് ഷെരീഫ് നാളെ അടിയന്തരമന്ത്രിസഭായോഗം വിളിച്ചു. എല്ലാ മന്ത്രിമാരോടും തലസ്ഥാനത്തെത്താനും നവാസ് ഷെരീഫ് നിർദ്ദേശം നൽകിയിട്ടുണ്ട്
Stories you may Like
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- സ്ത്രീകൾ അടക്കം 1200 പേർ വളഞ്ഞു; സൈന്യം പിടിച്ച 12 കലാപകാരികളെ വിട്ടയച്ചു
- റഷ്യൻ - യുക്രൈൻ യുദ്ധമുഖത്ത് സംഭവിക്കുന്നത്
- ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങൾ തകർക്കാനുറച്ച് ഇസ്രയേൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്