കച്ചവടക്കാര്യത്തിൽ ഇന്ത്യയെ കൂട്ടു പിടിക്കുമ്പോഴും കുടിയേറ്റ നിയമത്തിൽ വിട്ടു വീഴ്ചയില്ലാതെ തെരേസ മേ; ബ്രിട്ടണിൽ പരക്കുന്ന സന്ദേശം എവിടെ നിന്നു വന്നോ അങ്ങോട്ട് പോകൂ എന്നത് തന്നെ; ബ്രിട്ടനിപ്പോൾ മുൻപെങ്ങുമില്ലാത്ത വംശീയ വിഭജനത്തിൽ
തെരേസ മെയ് അടുത്ത മാസം ആദ്യം ഇന്ത്യയിലേക്ക് വരുന്നത് ഇന്ത്യൻ വിപണിയെ ലക്ഷ്യം ഇട്ടു തന്നെയാണ്. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിലും ചൈനയുമായി യോജിക്കാൻ പറ്റാത്ത സാഹചര്യത്തിലും ഇന്ത്യയല്ലാതെ മറ്റൊരു ആശ്രയം ബ്രിട്ടണില്ല. എന്നിട്ടും കുടിയേറ്റ നിയമത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നാണ് ബ്രിട്ടണിൽ നിന്നുള്ള സൂചനകൾ. കുടിയേറ്റത്തെക്കുറിച്ചുള്ള ചർച്ചകളെ ഒഴിവാക്കാൻ ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇപ്പോൾ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. യൂറോപ്യൻ യൂണിയനെ പോലും ഉപേക്ഷിച്ച സ്ഥിതിക്ക് യൂറോപ്പിന് വെളിയിൽ നിന്നും ആളിനി വേണ്ട എന്ന കൃത്യമായ സന്ദേശമാണ് മെയ് നൽകുന്നത്.
ബ്രിട്ടണിൽ ഇപ്പോൾ നില നിൽക്കുന്നത് കടുത്ത വംശീയ വിവേചനത്തിന്റെ അന്തരീക്ഷമാണ്. ബ്രെക്സിറ്റ് വോട്ട് അതിന്റെ പ്രതിഫലനമായിരുന്നു. ഒരാളെ മതത്തിന്റെ പേരിലോ നിറത്തിന്റെ പേരിലോ ദേശത്തിന്റെ പേരിലോ വിവേചിക്കുന്നത് വളരെ മോശമായി കരുതിയുള്ള പഴയ കാലം മാറി. നിങ്ങൾ എവിടെ നിന്നും വന്നുവോ അവിടേക്കു മടങ്ങി പോകൂ എന്ന സന്ദേശമാണ് ഇപ്പോൾ എങ്ങും. എന്നു വച്ചാൽ ഞങ്ങളുടേത് വെള്ളക്കാരുടെ നാടാണ് നിങ്ങൾ വലിഞ്ഞു കയറി വന്നവരാണ് എന്ന സന്ദേശമാണ് പരക്കുന്നത്. യുകെയിൽ അങ്ങോളം ഇങ്ങോളം ഒട്ടേറെ വംശീയ ആക്രമങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എല്ലായിടത്തും ഗോ ബായ്ക്ക് ടു യുവർ കൺട്രി എന്ന സന്ദേശമാണ് പ്രചരിക്കുന്നത്.
അമ്പതു വർഷം മുമ്പ് ബ്രിട്ടീഷ് എംപിയായിരുന്ന എൻകോച്ച് പവൽ നടത്തിയ ഒരു പ്രസംഗമായിരുന്നു ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും വംശീയത നിറഞ്ഞതായി ഇപ്പോഴും നിലനിൽക്കുകന്നത്. ഇന്ത്യക്കാരേയും ആഫ്രിക്കക്കാരേയും ഒരുപോലെ ആക്ഷേപിച്ചുകൊണ്ടുള്ള ആ പ്രസംഗം ചരിത്രമറിയാവുന്നവർ ആരും മറക്കില്ല. 1971-ഓടെ ബ്രിട്ടണിൽ ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരുടെ എണ്ണം മൂന്നു ലക്ഷത്തിൽ കഴിഞ്ഞിരുന്നു. ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിനുള്ള സന്നദ്ധതയോ ഒന്നും എൻകോച്ച് പവലിന് സ്വീകാര്യമായിരുന്നില്ല. വെള്ളക്കാരുടെ വീടുകൾക്കു സമീപം ആഫ്രിക്കക്കാരും ഏഷ്യക്കാരും വീടുവച്ചു ജീവിക്കുന്നതും അവർ സ്വന്തം മതാചാരാങ്ങൾ അനുഷ്ഠിക്കുന്നതുമെല്ലാം ബ്രിട്ടീഷുകാർക്ക് പേടിസ്വപ്നമായി തന്നെ നിലനിന്നിരുന്നു.
കാലക്രമേണ ഇവയ്ക്കെല്ലാം ഏറെ മാറ്റങ്ങൾ ഉണ്ടായെങ്കിലും വീണ്ടും ബ്രിട്ടൺ പവൽ യുഗത്തിലേക്കു തിരികെ പോകുകയാണോ എന്ന സംശയമാണ് നിലവിൽ തോന്നുക. അത്രയേറെ വംശീയത രാജ്യത്ത് തലപൊക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി തെരേസ മേ പവലിന്റെ മാതൃകയാണ് പിന്തുടരുന്നതെന്ന് ഡെയ്ലി ടെലിഗ്രാഫിൽ ഒരു ലേഖനം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വെള്ളക്കാരുടെ നാട്ടിൽ മറ്റാരും വേണ്ടെന്ന ബ്രിട്ടീഷുകാരുടെ നിലപാട് തന്നെ തെരേസ മേയും അനുവർത്തിക്കുന്നു എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. 60-കാലഘട്ടത്തിലേക്ക് ബ്രിട്ടൺ തിരിച്ചുപോകുന്നില്ലെങ്കിലും എൻകോച്ച് പവൽ എന്തായിരുന്നു സ്വപ്നം കണ്ടിരുന്ത് അതിലേക്കുള്ള യാത്രയിലാണ് ബ്രിട്ടൺ എന്നതിന്റെ ദുശ്ശകുനങ്ങൾ ഇപ്പോൾ ബ്രിട്ടണിൽ വ്യക്തമാണുതാനും.
കഴിഞ്ഞാഴ്ച പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ബ്രെക്സിറ്റ് വോട്ടിനു ശേഷം രാജ്യത്ത് വംശീയ കുറ്റകൃത്യങ്ങൾ 41 ശതമാനം വർധിച്ചുവെന്ന് തെളിയുന്നത്. ഏഷ്യക്കാരും ഈസ്റ്റേൺ യൂറോപ്പിൽ നിന്നുള്ളവരും തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വംശീയ ആക്രമണങ്ങൾ വർധിച്ചുവെന്നും വ്യക്തമാകുന്നുണ്ട്. എന്തിനേറെ ബ്രെക്സിറ്റിനെ പിന്തുണച്ച പല പ്രമുഖരും കുടിയേറ്റത്തിന്റെ ദൂഷ്യവശങ്ങൾ എടുത്തുപറഞ്ഞുകൊണ്ടാണ് അന്ന് കാമ്പയിൻ നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ബ്രെക്സിറ്റ് യാഥാർഥ്യമായതിന്റെ പശ്ചാത്തലത്തിൽ ഇനി കുടിയേറ്റക്കാർ ആരും തന്നെ ഇവിടെ വേണ്ട. ഇത് തങ്ങളുടെ മാത്രം നാടാണെന്നാണ് ഒട്ടുമിക്ക ബ്രിട്ടീഷുകാരുടേയും മനോഭാവം തന്നെ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍