എൻഎസ്എസിന് താൽപ്പര്യം പിപി മുകുന്ദനെ; സുകുമാരൻ നായരുടെ ശ്രമം ബിജെപിയിലെ ഗ്രൂപ്പ് പോരിന് പുതിയ മുഖം നൽകാനോ? കുമ്മനത്തിന്റെ അനുനയ നീക്കങ്ങൾ പാളുമോ?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ബിജെപിയുമായി ഇടഞ്ഞു നിൽക്കുകയാണ് എൻഎസ്എസ്. ബിജെപി നേതാക്കൾക്ക് മേധാവിത്തമുള്ള കരോയോഗങ്ങളുടെ പ്രമേയാവതരണമാണ് എൻഎസ്എസിനെ ചൊടുപ്പിക്കുന്നത്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കൊച്ചാക്കി പ്രമേയം പോലും പാസാക്കി. ഒ രജഗോപാലിനെ പോലുള്ള നേതാക്കൾ സമസ്ത നായർ സമാജത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തു. സുരേഷ് ഗോപിയെ അപമാനിച്ച് ഇറക്കി വിട്ടതിന് ബിജെപി പ്രസിഡന്റായ വി മുരളീധരൻ അതി രൂക്ഷമായി പ്രതികരിച്ചു. ഇതോടെ ബന്ധം വഷളായി. വെള്ളാപ്പള്ളി നടേശനേയും എസ്എൻഡിപിയേയും ബിജെപി പാളയത്തിലെത്തിച്ചതും സുകുമാരൻ നായരെ പ്രകോപിപ്പിച്ചുവെന്നാണ് വിലയിരുത്തലുകൾ. ഇതിനെല്ലാം പരിഹാരമുണ്ടാക്കാൻ കൂടിയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരനെ നിയോഗിച്ചത്. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻഎസ്എസ് നേതൃത്വത്തെ അടുപ്പിക്കാൻ കഴിയില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.
എൻഎസ്എസുമായി ഏറെ അടുപ്പമുള്ള ബിജെപി നേതാവ് പിഎസ് ശ്രീധരൻപിള്ളയാണ്. സാധാരണ മന്നം ജയന്തിയിലും മറ്റും പ്രാധാന്യത്തോടെ എൻഎസ്എസ് ക്ഷണിക്കുന്നത് ശ്രീധരൻ പിള്ളയെയൊണ്. എന്നാൽ ഇത്തവണ ശ്രീധരൻപള്ളിയക്കും മുകളിൽ എൻഎസ്എസ് ഒരു നേതാവിനെ ആദരിച്ചു. അതാണ് ബിജെപിയെ ചിന്തിപ്പിക്കുന്നത്. മന്നം ജയന്തിയാഘോഷ ചടങ്ങിലേക്ക് എൻ.എസ്.എസ് നേതൃത്വം ബിജെപിയിൽ നിന്ന് ക്ഷണിച്ചത് പാർട്ടി നേതൃത്വം അകറ്റി നിറുത്തിയിരിക്കുന്ന പി.പി.മുകുന്ദനെ മാത്രം. എൻ.എസ്. എസ്. നേതൃത്വത്തെയും സമുദായത്തെയും ആർ. എസ്.എസ്, ബിജെപി സംഘടനകളുമായി അടുപ്പിക്കുന്നതിൽ വിജയിച്ച നേതാക്കളിലൊരാളാണ് മുകുന്ദൻ. അത്തരമൊരു നേതാവിന്റെ കുറവ് ബിജെപിയിലുണ്ടെന്ന സന്ദേശം നൽകാനാണ് എൻഎസ്എസ് ഈ നടപടി സ്വീകരിച്ചത്. മുകുന്ദൻ മുന്നിട്ടിറങ്ങിയാൽ മാത്രം ബിജെപിയുമായി സഹകരണം എന്നാണ് എൻഎസ്എസിന്റെ നിലപാട്.
എൻ.എസ്.എസുമായി ചർച്ച നടത്താൻ നേതാക്കളായ പി.എസ്.ശ്രീധരൻ പിള്ളയെയും പി.കെ.കൃഷ്ണദാസിനെയുമാണ് ബിജെപി ചുമലതപ്പെടുത്തിയത്. ഡിസംബർ 28 ന് ഇരുനേതാക്കളും എൻ. എസ്.എസ് ജനറൽ സെക്രട്ടറിയുമായി സംസാരിച്ചെങ്കിലും വിജയിച്ചില്ല. മന്നം ജയന്തിചടങ്ങിൽ പി.എസ്. ശ്രീധരൻ പിള്ള അനൗപചാരികമായി പങ്കെടുത്തെങ്കിലും പരിഗണന നൽകിയുമില്ല. ഇതിന് ഒപ്പമാണ് പിപി മുകുന്ദനെ എൻഎസ്എസ് അംഗീകരിക്കുക. ചർച്ചകൾ നടത്തുന്നുവെങ്കിൽ പിപി മുകുന്ദനുമായി ആവാമെന്നാണ് എൻഎസ്എസ് നിലപാട്. എന്നാൽ ഇതിന് ബിജെപി നേതൃത്വത്തിന് നിലവിൽ കഴിയില്ല. മുകുന്ദനുമായി ഇനിയും അടുക്കാത്ത ആർഎസ്എസ് അതുകൊണ്ട് തന്നെ ചിന്തയിലുമാണ്. പിപി മുകുന്ദനേയും കെ രാമൻപിള്ളയേയും പോലുള്ളവരെ ബിജെപിയിൽ തിരിച്ചു കൊണ്ടു വരുന്നതിൽ ഇനിയും അഭിപ്രായ രൂപീകരണം ഉണ്ടയാട്ടില്ല. ഇത് മനസ്സിലാക്കിയാണ് പിപി മുകുന്ദനെ ആദരിച്ച് എൻഎസ്എസ് ബിജെപിയേയും ആർഎസ്എസിനേയും വെട്ടിലാക്കിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പെരുന്നയിലെത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരെ കണ്ട് സംസാരിച്ചിട്ടും അകൽച്ചയുടെ പ്രശ്നങ്ങൾ തീരുന്നില്ല. ബിജെപി നേതാക്കളിൽ ചിലർ എൻ.എസ്.എസിനെ നിരന്തരം ആക്ഷേപിക്കുന്നതിലുള്ള കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജനറൽ സെക്രട്ടറി അഖില കേരള നായർ മഹാസമ്മേളനത്തിൽ പറഞ്ഞ വിമർശനങ്ങൾ ആവർത്തിച്ചു. പാർട്ടിക്കോ ഏതെങ്കിലും നേതാക്കൾക്കോ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്താമെന്ന് ബിജെപി പ്രസിഡന്റ് അറിയിച്ചിട്ടും ആരോപണങ്ങളിൽ ഉറച്ചു നില്‍ക്കുകയാണെന്ന മറുപടിയാണ് സുകുമാരൻ നായർ നല്‍കിയത്. സുകുമാരൻനായരുമായി ഏറെ അടുപ്പമുള്ള വ്യക്തിയായിരുന്നു കുമ്മനം. എന്നിട്ടും എൻഎസ്എസ് നിലപാട് കടുപ്പിക്കുന്നത് ബിജെപിക്ക് തലവേദനയാണ്.
സുകുമാരൻനായരെ അനുനയിപ്പിക്കാനും ബന്ധം മെച്ചപ്പെടുത്താനും മന്നം ജയന്തി ദിവസമായ ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു കുമ്മനം രാജശേഖരൻ മന്നം സമാധി മണ്ഡപത്തിൽ വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, രാധാകൃഷ്ണമേനോൻ, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പുഷ്പാർച്ചനയ്ക്ക് എത്തിയത്. അവിടെ ഉണ്ടായിരുന്ന സുകുമാരൻനായരുടെ കൈകൾ കുമ്മനം ചേർത്തുപിടിച്ച് സൗഹൃദം പുതുക്കി. സൗഹൃദം പങ്കിട്ട സുകുമാരൻ നായർ ബിജെപിയിലെ ചില നേതാക്കൾ എൻ.എസ്.എസിനെ അപകീർത്തിപ്പെടുത്തുന്നതായും അലോസരപ്പെടുത്തുന്നതായും ഇതിൽ മനം നൊന്താണ് പ്രതികരിച്ചതെന്നും പറഞ്ഞു. പത്തുമിനിട്ടോളം അവർ നിന്നു സംസാരിച്ചു. പി.പി. മുകുന്ദൻ ഇതിനിടയിൽ മന്നം സമാധി മണ്ഡപത്തിലെത്തിയപ്പോൾ സുകുമാരൻനായർ അങ്ങോട്ടു തിരിഞ്ഞു. അതായത് മുകുന്ദനോടാണ് താൽപ്പര്യമെന്ന് പറയാതെ വ്യക്തമാക്കുകയായിരുന്നു എൻഎസ്എസ്.
പെരുന്നയിലെത്തി പുഷ്പാർച്ചന നടത്തിയ കുമ്മനം ജയന്തി സമ്മേളനത്തിന് നില്‍ക്കാതെ തിരുവനന്തപുരത്തിനു മടങ്ങി. സുകുമാരൻ നായരുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. എൻ.എസ്.എസ് നേതൃത്വവുമായി ബന്ധമില്ലാതിരുന്ന സ്ഥിതി മാറ്റി നല്ല ബന്ധത്തിന് തുടക്കമിടാൻ കഴിഞ്ഞുവെന്നാണ് ബിജെപിയുടെ പൊതു നിലപാട്. എന്നാൽ മുകുന്ദന് നൽകിയ പ്രധാന്യം ആർഎസ്എസിനെ അലോസരപ്പെടുത്തുന്നുമുണ്ട്. ബിജെപി നേതൃത്വത്തിൽ മുകുന്ദനെ എത്തിക്കുന്നതിൽ രണ്ട് തരം നിലപാടുകൾ പരിവാറിലുണ്ട്. ഇത് മനസ്സിലാക്കിയാണ് എൻഎസ്എസ്, മുകുന്ദന് വലിയ പ്രാധാന്യം പെരുന്നിയിൽ നൽകിയത്. ഇതിലൂടെ പാർട്ടിക്കുള്ളിൽ മുകുന്ദനെ അനുകൂലിക്കുന്നവർക്ക് കരുത്ത് പകരാനാണ് എൻഎസ്എസ് ശ്രമിച്ചതെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.
എൻഎസ്എസുമായി സൗഹൃദം ഊട്ടിയുറപ്പിക്കാനാണ് കുമ്മനത്തെ ബിജെപി അധ്യക്ഷനാക്കിയതെന്നാണ് പിരവാർ കേന്ദ്രങ്ങൾ നൽകിയ സൂചന. ഇതിന് അനുസരിച്ചുള്ള രാഷ്ട്രീയ വിലയിരുത്തലും വന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി ആത്മബന്ധമാണുള്ളതെന്ന് കുമ്മനവും പറഞ്ഞു. ഇതോടെ എല്ലാം ശുഭാമാകുമെന്ന് ബിജെപി പ്രതീക്ഷിക്കുകയും ചെയ്തു. അതിനിടെയാണ് എൻഎസ്എസ്, മന്നം ജയന്തിക്ക് മുകുന്ദനെ വിളിച്ചത്. എൻഎസ്എസിന് ഏറ്റവും വേണ്ടപ്പെട്ട ബിജെപിക്കാരൻ മുകുന്ദനാണെന്ന സന്ദേശമാണ് ഇതിലൂടെ പങ്കുവച്ചതെന്നും വ്യക്തമാണ്. ഇതോടെ എൻഎസ്എസിനെ അനുനയിപ്പിക്കാൻ കുമ്മനത്തിന് ഉടൻ കഴിയില്ലെന്ന് കൂടിയാണ് വ്യക്തമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍