അമ്പത് പൈസയുടെ മഞ്ഞപത്രം വിറ്റു നടന്ന തമ്പാനൂർ രവിക്ക് 250 കോടിയുടെ ആസ്തുയുണ്ടെന്ന് പറഞ്ഞ സുഹൃത്തുക്കളേ; ഈ പഴയ ഹിന്ദി അദ്ധ്യാപകന്റെ ആസ്തി കൂടി ഒന്നു വെളിപ്പെടുത്താമോ? കോൺഗ്രസിലെ സൈബർ യുദ്ധത്തിൽ ചെന്നിത്തല പക്ഷത്തിന് എ ഗ്രൂപ്പ് തിരിച്ചടി നൽകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സമരത്തിൽ യൂത്ത് കോൺഗ്രസിലെ വിള്ളൽ ഐ ഗ്രൂപ്പിന് അനുകൂലമാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർത്ഥമായി കരുക്കൾ നീക്കി. തിരുവനന്തപുരത്തെ പ്രധാന എ ഗ്രൂപ്പ് നേതാവായ തമ്പാനൂർ രവിക്ക് പണികൊടുത്തായിരുന്നു ചെന്നിത്തലയുടെ നീക്കം. തമ്പാനൂർ രവിയുടെ അനധികൃസ്വത്തുക്കളേയും സരിതാ എസ് നായരുമായുള്ള ബന്ധത്തേയും എല്ലാം പരമാർശിച്ചായിരുന്ന ആക്രമണം. സോഷ്യൽ മീഡിയയിൽ ഐ ഗ്രൂപ്പ് നടത്തിയ ആക്രമണത്തിൽ തിരുവനന്തപുരത്തെ ഉമ്മൻ ചാണ്ടി അനുയായികൾ പകച്ചു പോയി. ഇതിന് അതേ ഭാഷയിൽ തിരിച്ചടിക്കുകയായാണ് എ വിഭാഗം. ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ട് തമ്പാനൂർ രവിയെയാണ് ഐ ഗ്രൂപ്പ് കളിയാക്കിയതെങ്കിൽ ചെന്നിത്തലയെ തന്നെ കടന്നാക്രമിക്കുകയാണ് എയിലെ ഒരു കൂട്ടർ.
സ്വാശ്രയ സമരത്തിനിടെ ചെന്നിത്തലയുടെ മകന്റെ അമൃതയിലെ പഠനം വിവാദമായിരുന്നു. രണ്ട് കോടി ചെലവിൽ ചെന്നിത്തലയുടെ മകൻ എങ്ങനെ അമൃതയിൽ എംഡിയും എബിബിഎസും പഠിച്ചെന്നായിരുന്നു ഉയർന്ന വാദം. എന്നാൽ ലോണെടുത്താണ് മക്കളുടെ പഠനമെന്ന മറുപടിയുമായി ചെന്നിത്തല എത്തി. ഇതും സമൂഹമാദ്ധ്യമങ്ങൾ ചർച്ചയാക്കി. ഇതിന് പിന്നാലെയാണ് കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി ചെന്നിത്തലയുടെ പൂർവ്വ ചരിത്രം എ വിഭാഗം ചർച്ചായക്കുന്നത്. ചെന്നിത്തലയുടെ ഇപ്പോഴത്തെ ആസ്തിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യമാണ് അവർ പരോക്ഷമായി ഉന്നയിക്കുന്നത്.
ചിത്രത്തിൽ കാണുന്നത് ഒരു പഴയ ഹന്ദി അദ്ധ്യാപകനും ഭാര്യയും കുഞ്ഞുമാണ്. അൻപത് പൈസയുടെ മഞ്ഞപത്രം വിറ്റു നടന്ന തമ്പാനൂർ രവിക്ക് ഇന്ന് 250 കോടിയുടെ ആസ്തുയുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് സുപൃത്തുക്കളേ, നിങ്ങളുടെ ആ വെളിപ്പെടുത്തലിന് നന്ദി. ഈ പഴയ ഹിന്ദി അദ്ധ്യാപകന്റെ ഇന്നത്തെ ആസ്തി കൂടി ഒന്നു വെളിപ്പെടുത്താമോ??-എന്നാണ് എ ഗ്രൂപ്പിന്റെ കളിയാക്കൽ. തമ്പാനൂർ രവിയെ പരിഹസിച്ചതിനുള്ള മറുപടിയാണ് ഇത്. ഇതിനെ പ്രതിരോധിക്കാൻ ഐ ഗ്രൂപ്പിന് കഴിയുന്നുമില്ല. ഇതോടെ സോഷ്യൽ മീഡിയയിലെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലെത്തി. സ്വാശ്രയ വിഷയത്തിൽ ചെന്നിത്തല ഇടപെടൽ തുടങ്ങിയപ്പോൾ തന്നെ ചെന്നിത്തലയുടെ കുടുംബത്തിന്റെ പഴയ കാല ഫോട്ടോ കോൺഗ്രസുകാർ തന്നെ പ്രചരിപ്പിച്ചു. എന്നാൽ അന്നാരും അത് ഏറ്റെടുത്തില്ല. എന്നാൽ തമ്പാനൂർ രവിയെ ആക്രമിച്ചതോടെ തിരിച്ചടിക്കാൻ ഇതേ ഫോട്ടോ എ ഗ്രൂപ്പ് തന്നെ ആയുധമാക്കുകയായിരുന്നു.
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന് പുതുതലം നൽകുകയാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന യൂത്ത് കോൺഗ്രസ് സമരം. ഗ്രൂപ്പ് സമവാക്യങ്ങളെ പോലും താറുമാറാക്കുന്ന തലത്തിൽ എഐ ഗ്രൂപ്പുകൾ തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുകയാണ്. തമ്പാനൂർ രവി സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് എ വിഭാഗത്തിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. രമേശ് ചെന്നിത്തല മുന്നിൽ നിന്ന് നയിച്ചതു കൊണ്ടാണോ തമ്പാനൂർ രവി ഇത്തരത്തിൽ പെരുമാറിയതെന്ന സംശയമാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയരുന്നത്. ഇതിനെ പ്രതിരോധിച്ച് എ ഗ്രൂപ്പ് നേതാക്കളും സജീവമായതോടെ കോൺഗ്രസിലെ പുനഃസംഘടനയ്ക്ക് തൊട്ട് മുമ്പ് വലിയോരു ഏറ്റുമുട്ടലിന് കളം ഒരുങ്ങുകയാണ്.
സ്വാശ്രയ സമരം സജീവമാക്കിയത് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ യുത്ത് കോൺഗ്രസുകാരാണ്. വിദ്യാഭ്യാസ രംഗത്തെ പ്രശ്നമെന്ന നിലയിൽ കെ എസ് യുവും സമരത്തിനിറങ്ങി. യൂത്ത് കോൺഗ്രസിന്റെ നിരാഹാരത്തോട് ആദ്യമൊന്നും കോൺഗ്രസുകാർ ആരും സജീവമായി സഹകരിച്ചില്ല. പിന്നീട് നിയമസഭ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പിന്തുണയുമായെത്തി. വിഷയം നിയമസഭയിൽ സജീവമായി ഉയർത്തി. ഇതോടെ സ്വാശ്രയ സമരത്തിന് മൈലേജ് കൂടുകയായിരുന്നു. ഇതോടെ കെപിസിസി അധ്യക്ഷൻ വി എം സുധീരനും സമരത്തെ പിന്തുണച്ച് എത്തി. യൂത്ത് കോൺഗ്രസിലെ എ വിഭാഗമാണ് സമരം തുടങ്ങിയതെങ്കിലും ഫലത്തിൽ ഐ പക്ഷത്തേക്ക് സമരം എത്തുകയായിരുന്നു. ഇതോടെ സമരം അട്ടിമറിക്കാൻ എ ഗ്രൂപ്പിലെ പ്രമുഖനായ തമ്പാനൂർ രവി സജീവമായെന്നാണ് തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം ഉന്നയിക്കുന്നത്.
തമ്പാനുർ രവിയെ പേലെ ഉള്ള കിടാങ്ങൾ ഉള്ള പാർട്ടിയിൻ തുടരണമോ എന്ന് പുനർ ചിന്തണം നടത്താൻ സമയം ആയിരികുന്നു. ഖദറിനുള്ളിലെ ക്രിമിനലുകൾ ആണ് ഇവവരെന്ന ചില യൂത്ത് കോൺഗ്രസ് നേതാക്കളെ തമ്പാനുർ രവി വിശേഷിപ്പിച്ചതായാണ് ആരോപണം. ഒരു പൊതു വേദിയിൽ കമ്യൂണിസ്റ്റുകാരും പൊലീസിലെ ചില ഉന്നതരുടെയും സാന്നിധ്യത്തിൽ ആണ് രവിയുടെ ഈ പ്രസ്ഥാവന. കെ എസ് യു യൂത്ത് നേതാക്കളായ നബീൽ, ഷൈൻലാൽ എന്നിവരെ കുറിച്ച് പൊലീസിനോട് പരിഹാസ രൂപേണ സംസാരിക്കുക ആയിരുന്നു ഇയാൾ. ബീടി തുറുപ്പ് കാരന്റ മകൻ, റോഡിൽ 50 പൈസക്ക് മഞ്ഞ പത്രം വിറ്റു നടന്നവൻ, ഇന്ന് തമ്പാനൂർ രവിയുടെ ആസ്ഥി 250 കോടി. ബാംഗ്ലൂരിൽ 4 ഫ്ലാറ്റുകൾ. ഇദ്ദേഹത്തിന്റെ വരുമാന സ്രോതസ് അന്വേഷിക്കണം. സരിതാ നായരോട് 526 തവണ ഫോണിൽ വിളിച്ച് സംസാരിച്ചത് എന്തായിരുന്നു എന്ന് പൊതു സമൂഹത്തിന് അറിയാമോ ഞാൻ പറയാം എന്ന തരത്തിൽ ഷാജഹാൻ ഇട്ട പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. യൂത്ത് കോൺഗ്രസിലെ എ വിഭാഗം നേതാവായ ഷാജഹാന്റെ പ്രസ്താന ഉമ്മൻ ചാണ്ടി ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
സരിതയുടെ ഫോണിൽ വിളിക്കാൻ സമയമുണ്ട്. യൂത്ത് കോൺഗ്രസുകാരുടെ സമരത്തെ അഭിവാദനം ചെയ്യാൻ സമയം ഇല്ല. അയാൾ ഈ പാർട്ടിയുടെ ശാപമാണെന്നും വാദമത്തി. ആരാണ് ഈ തമ്പാനൂർ രവിയെന്നായിരുന്നു മറ്റൊരു കോൺഗ്രസ് നേതാവിന്റെ കമന്റ്. സ്വായശ്രയ സമരത്തിൽ ഏറ്റവും കൂടുതൽ കേസ് ഉണ്ടായ നേമം യൂത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റിന്റെ ഈ പോസ്റ്റ് ഏറെ ചർച്ചയായി. ഇതോടെ പ്രതിരോധവുമായി എ ഗ്രൂപ്പുമെത്തി. യൂവജന ക്ഷേമ ബോർഡ് അധ്യക്ഷനായിരുന്ന പ്രശാന്തിനെ രംഗത്തിറക്കിയാണ് തമ്പാനൂർ രവിടെ പ്രതിരോധിക്കാൻ ശ്രമിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തമ്പാനൂർ രവിയെ അധിക്ഷേപിക്കരുതെന്ന പ്രശാന്തിന്റെ ആവശ്യം ആരും മുഖവിലയ്ക്കെടുത്തില്ല. അങ്ങനെ ചർച്ചകൾ തുടർന്നു. തമ്പാനൂർ രവിയ്ക്കെതിരായ കടന്നാക്രമണത്തിൽ രമേശ് ചെന്നിത്തല നിശബ്ദതപാലിക്കുകയും ചെയ്തു.
ഇതെല്ലാം കോൺഗ്രസുകാരെ മുഴുവൻ അടർത്തിയെടുക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമായാണ് ഇതിനെ എ ഗ്രൂപ്പ് കാണുന്നത്. എന്നാൽ തമ്പാനൂർ രവിക്ക് എതിരയെ ഉയർന്ന സരിതയുമായി ബന്ധപ്പെട്ട പരിഹാസങ്ങൾ ഒരിടത്തും ഉന്നയിക്കാനും എ ഗ്രൂപ്പിന് കഴിയുന്നില്ല. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നേരത്തെ സജീവമാക്കിയ വാദമാണ് ഇവിടെ ചർച്ചായക്കിയത് എന്നതാണ് ഇതിന് കാരണം. ഇതുകൊണ്ട് കൂടിയാണ് സോഷ്യൽ മീഡിയയിലൂടെ തിരിച്ചടി.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍