ദുർഗന്ധമുള്ള മാലിന്യം സൗരഭ്യമുള്ള പുഷ്പമാകുന്നത് എങ്ങനെ?
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
നമ്മുടെയൊക്കെ ജീവിതത്തിൽ സാധാരണ സംഭവിക്കാവുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്നത്. അതായത് നമുക്ക് അനിഷ്ടകരവും അപ്രിയവുമായ കാര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് വരുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കണം?
നിന്നെദ്വേഷിക്കുന്നവരോട്, നിന്നെ ശപിക്കുന്നവരോട്, നിന്നെ അധിഷേപിക്കുന്നവരോട്, നിന്റെ ചെകിട്ടത്ത് അടിക്കുന്നവരോട്, നിന്റെ മേലങ്കി എടുത്തു കൊണ്ടു പോകുന്നവരോട്, നിന്റെ വസ്തുതവകകൾ ബലമായി കൈക്കലാക്കുന്നവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്? (ലൂക്കാ 6:27-29).
ഇവരോടുള്ള നിന്റെ സ്വാഭാവികമായ പ്രതികരണം - "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നതായിരിക്കും (മത്താ 5:38). പഴയ നിയമത്തിന്റെ രീതിയാണിത് - പകരത്തിനുപകരം ചെയ്യുക, പ്രതികാരം ചെയ്യുക. എന്നാൽ, അങ്ങനെ പ്രതികരിച്ചാലുള്ള പരിണിതഫലം എന്തായിരിക്കും?
അതിലൂടെ ഇവിടെ അന്ധന്മാർ കൂടികൂടി വരുകയേഉള്ളൂ, ഇവിടെ വികലാംഗരുടെ എണ്ണം കൂടികൂടി വരികയേ ഉള്ളൂ. ഇവിടെ മൃതരുടെ എണ്ണം കൂടികൂടി വരികയേ ഉള്ളൂ.അതിനാലാണ് ഈശോ വ്യസ്തസ്തമായ ഒരു പ്രതികരണരീതിക്ക് ആഹ്വാനം ചെയ്യുന്നത്.
പ്രകൃതിയിലേക്ക് തന്നെ ഒന്നു നോക്കിക്കേ! ഒരു റോസച്ചെടിയുടെ കാര്യമെടുക്കാം. അതിന്റെ ചുവട്ടിലേക്ക് നമ്മൾ ഇടുന്നത് ചെളിയും ദുർഗന്ധപൂരിതമായ മാലിന്യവുമാണ്. എന്നാൽ മാലിന്യം സ്വീകരിച്ചിട്ട് റോസാച്ചെടി പുറപ്പെടുവിക്കുന്നതോ? സുഗന്ധപൂരിതമായ പുഷ്പവും! ഏതു ചെടിയുടെയും ഫലവൃക്ഷത്തിന്റെയും കാര്യത്തിൽ ഇതു സത്യമാണ്. ചെളിയും മാലിന്യവും സ്വീകരിച്ചിട്ട്, അവയൊക്കെ തിരികെ തരുന്നത് സുഗന്ധപൂരിതമായ പുഷ്പങ്ങളും സ്വാദിഷ്ടമായ ഫലങ്ങളുമാണ്.
നിഷേധാത്മാകമായവയെ സ്വീകരിച്ചിട്ടു, അവയെ ഭാവാത്മകമായവയാക്കി മാറ്റുന്ന ഒരു 'ഡയനാമിസം' അവയുടെ ഉള്ളിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരമൊരു സാധ്യത നമ്മുടെ ഉള്ളിലും ഉണ്ടെന്നാണ് ഈശോ പറയുന്നത്. ആ ക്രിയാത്മകതയെ ഈശോ വിശദികരിക്കുന്നത്- 'നിങ്ങൾഅത്യുന്നതന്റെ പുത്രരായിരിക്കും' (ലൂക്കാ 6: 35). തിന്മയെ സ്വീകരിച്ചിട്ടു അതിനെ നന്മായക്കി രൂപാന്തരപ്പെടുത്തി തിരികെ നൽകുന്ന പ്രക്രിയയെ ഈശോ വിളിക്കുന്നത് ''ദൈവപുത്രത്വം'' എന്നതാണ്. എന്നു പറഞ്ഞാൽ നിന്നിലെ ദൈവികത, നിന്നിലുള്ള ദൈവിക ജീവന്റെ അംഗം.
നിന്നിലുള്ള ഈ ദൈവികതയെ സജീവമാക്കിയാൽ മറ്റുള്ളവരിൽ നിന്നു ലഭിക്കുന്ന ഏതു തിന്മയ്ക്കും നിഷേധാത്മകതയ്ക്കും പകരമായിട്ടു, നന്മയും ഭാവാത്മകതയും പുറപ്പെടുവിക്കാൻ നിനക്കാകും. ശത്രുക്കളെ സ്നേഹിക്കാനും, നിന്നോടു തിന്മ ചെയ്യുന്നവർക്ക് പകരമായി നന്മ ചെയ്തു കൊടുക്കാനും പറ്റും. തിന്മയ്ക്കും ദ്വെഷത്തിനും പകരമായി സ്നേഹവും കരുതലും കൊടുക്കാനാവും.
മദർ തെരേസയുടെ ജീവിതത്തിലെ ഒരു സംഭവം. 'നിർമ്മല ഹൃദയ' തുടങ്ങുന്ന കാലത്തെ സംഭവം - കരുണാമയൻ എന്ന പുസ്തകത്തിൽ വിവരിക്കുന്നത് (ഓഡിയോ കേൾക്കുക)
നമ്മോടു മറ്റുള്ളവർ ചെയ്യുന്ന പ്രവൃത്തികളുടെ മേലൊന്നും നമുക്ക് വലിയ നിയന്ത്രണമുണ്ടാവില്ല. മറ്റുള്ളവർ നമ്മെ ദ്വേഷിക്കുന്നതും ശപിക്കുന്നതും ഉപദ്രവിക്കുന്നതും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ അവയോടൊക്കെ നമ്മൾ എങ്ങനെയാണ് പ്രതികരിക്കുക? അത് നമ്മുടെ നിയന്ത്രണത്തിലാണ്.
അതിനാൽ വന്നു ചേരുന്ന തിന്മയോട്, നീ നന്മ കൊണ്ട് പ്രതികരിച്ചാൽ നിന്നിലെ ദൈവികാംശം വളർന്നു വളർന്നു വരും. അഥവാ, നിന്നിലെ ദൈവികാംശം ഉപയോഗിച്ച് ഏതു തിന്മയിൽ നിന്നും സുഗന്ധപൂരതമായ നന്മ പുറത്തെടുക്കാൻ നിനക്കാവും. അത്തരം ഓരോ പ്രക്രിയയിലൂടെയും നിന്നിലെ ദൈവികാംശം വളർന്നു വളർന്നു വരും. നിന്റെ ദൈവപുത്രത്വത്തിൽ നീ വളർച്ച പ്രാപിക്കും.
ഇതു തന്നെയാണ് "ആനന്ദിച്ച് ആഹ്ലാദിച്ചാലും" എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ പറയുന്നതും. വിശുദ്ധിയെക്കുറിച്ചാണ് പാപ്പാ പഠിപ്പിക്കുന്നത്. വിശുദ്ധി എന്താണെന്ന് അറിയണമെങ്കിൽ ക്രിസ്തുവിലേക്ക് നോക്കണം. വിശുദ്ധിയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ തെളിമയാർന്ന പഠനം അഷ്ഠഭഗ്യങ്ങളാണ്. അതിൽ തന്നെ കരുണയെ കുറിച്ചുള്ള അഷ്ഠഭാഗ്യമാണ് പ്രധാനം (മത്താ 5:7). കരുണയോടെയുള്ള നോട്ടവും പ്രവൃത്തിയുമായിട്ടാണ് വിശുദ്ധിയെ പപ്പാ വ്യാഖാനിക്കുന്നത്. കാരുണ്യത്തിന്റെ കാഴ്ചപ്പാടു പുലർത്തുന്നതും തൽഫലമായി, കാരുണ്യത്തിന്റെ പ്രവൃത്തികൾ ചെയ്യുന്നതുമാണ് വിശുദ്ധി.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട് - ''നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ'' (6:36). ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്തോലികപ്രബോധനത്തിൽ ഈ വചനം ഉദ്ധരിച്ചിട്ട് ഇതിന് സമാന്തരമായി മത്തായിയുടെ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്നത് "പരിപൂർണ്ണതയാണെന്ന്" ചൂണ്ടക്കാട്ടുന്നു- ''നിങ്ങളുടെ പിതാവ് പരിപൂർണ്ണനായിരിക്കുനനത് പോലെ..." (മത്താ 5:48). അപ്പോൾ പരിപൂർണ്ണത അഥവാ വിശുദ്ധിയെന്നു പറഞ്ഞാൽ കരുണയാണെന്നു വരുന്നു.
മറ്റുള്ളവർ നമ്മുടെ ജീവിതത്തിലേക്ക് വലിച്ചെറിയുന്ന വിദ്വേഷവും പകയും അക്രമവുമെല്ലാം നമ്മുടെ മുൻപിൽ ഒരു സാധ്യതയാണ് തുറന്നു തരുന്നത്. റോസച്ചെടിയുടെ ചുവട്ടിലേക്ക് വീഴുന്ന മാലിന്യമെല്ലാം അതിനൊരു സാധ്യത കൊടുക്കുന്ന പോലെ, നമ്മുടെ ജീവിതത്തിലെ മാലിന്യങ്ങളും സാധ്യതകളാണ്- നമ്മിലെ സുഗന്ധപൂരിതമായ ദൈവികാംശത്തെ വളർത്തിയെടുക്കാനുള്ള സാധ്യത; നന്മയുടെയും കാരുണ്യത്തിന്റെയും സത്ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള സാധ്യത; നമ്മിലെ ദൈവപുത്രത്വത്തെ വളർത്തിയെടുക്കാനുള്ള സാധ്യത. അതിലൂടെ നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പുത്രരായിരിത്തീരും (ലൂക്കാ 7:35). അതായത് ദൈവിക മക്കളായി വളരാനുള്ള സാധ്യത.
മറ്റുള്ളവർ നിന്റെ ജീവതത്തിലേക്ക് വലിച്ചെറിയുന്ന ദുർഗന്ധപൂരിതമായ മാലിന്യങ്ങളെ, സുഗന്ധപൂരിതമായ പുഷ്പങ്ങളാക്കി മാറ്റാൻ നിനക്കാകും. നിന്നിലെ ദൈവികാശംത്തെ സജീവമായി നിർത്തിയാൽ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍