മൂന്നാമത്തെയോ നാലാമത്തെയോ കൂടിക്കാഴ്ചയിൽ അയാൾ പ്രണയാഭ്യർത്ഥനയുമായി സമീപിക്കുകയും ഒരുതവണ എന്റെ അനുമതി ഇല്ലാതെ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു; പിന്നീട് മാപ്പു പറയുകയും എന്നാൽ അയാളുടെ മെയിൽ സർക്കിളിൽ എന്നെ 'കളിക്കാൻ കിട്ടി' എന്ന് വീമ്പിളക്കുകയും ചെയ്തതായി അറിഞ്ഞു; നടനും തബലവാദകനുമായ ഹരിനാരായണൻ പീഡിപ്പിക്കുവാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവതി ഫേസ്ബുക്കിൽ; രജേഷ് പോളിനും രൂപേഷ് കുമാറിനുമെതിരായ ആരോപണങ്ങൾക്ക് പിന്നാലെ 'ബുദ്ധിജീവി'കളെ തുറന്നുകാട്ടി കൂടുതൽ വനിതകൾ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: അമാനവ സംഗമത്തിന്റെ സംഘാടകനും ആക്ടിവിസ്റ്റുമായ രജേഷ് പോൾ, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാർ എന്നിവർക്കെതിരെ ഗുരുതര പീഡനാരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ബുദ്ധിജീവികളെ പൊളിച്ചുകാട്ടുന്ന തുറന്നുപറച്ചിലുകളുമായി കൂടുതൽ വനിതകൾ രംഗത്തെത്തി. അമാനവ സംഗമം നടത്താൻ നേതൃത്വം നൽകിയ രജേഷ് പോൾ, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാർ എന്നിവർ ലൈംഗിക കുറ്റകൃത്യം ചെയ്തതായി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകയും ഫെമിനിസ്റ്റുമായ ഡോ. രേഖാ രാജ് അടക്കമുള്ളവർ നേരത്തെ പ്രതികരിച്ചിരുന്നു. ദലിതരോടും സ്ത്രീകളോടും മുസ്ലീങ്ങളോടും ഐക്യപ്പെടുന്നുവെന്ന് പറഞ്ഞ് ബുദ്ധിജീവികളായി നടക്കുകയും അമാനവസംഗമം അടക്കമുള്ള പരിപാടികൾ നടത്തുകയും ചെയ്യുന്ന ആക്റ്റീവിസ്റ്റുകൾ അവരുടെ സ്വകാര്യജീവിതത്തിൽ എത്രമാത്രം സത്യസന്ധരാണെന്ന് ഡോ.രേഖാരാജ്് ഫേസ്ബുക്ക്പോസ്റ്റിട്ടതോടെ സൈബർ ലോകത്ത് ഈ വിഷയങ്ങൾ സജീവ ചർച്ചയായത്.
ജീവൻ തോമസ് എന്ന ചിത്രകാരനും ശിൽപിയുമായ വ്യക്തി തന്നോട് അപമര്യാദയായി പെരുമാറിയ സംഭവം എഴുത്തുകാരി ഗാർഗി എഴുതിയിരുന്നു. ഇതിന് പിന്നാലെ ബേപ്പൂരുള്ള മൃദംഗവാദകനും, നടനുമായ ഹരിനാരായണനെതിരെയും പീഡനാരോപണം ഉയർന്നിരിക്കുകയാണ്. ഒരുയുവതിയുടെ അനുഭവം ഗാർഗിയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത് സ്വാതന്ത്ര്യമാണെന്നും പലപ്പോഴും അത് നിഷേധിക്കപ്പെട്ടത് പുരുഷകേന്ദ്രീകൃതമായ ഈ ഊള വ്യവസ്ഥിതിയുടെ പ്രശ്നമാണെന്നും തിരിച്ചറിയുവാനുള്ള രാഷ്ട്രീയ തെളിച്ചത്തിലേക്കെത്താൻ ഉടലിൽ പെണ്ണും അകമേ അനിശ്ചിതമായ പലതുമായ ഒരാളെന്ന നിലയിൽ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്.
10 വയസ്സു മുതൽ 17 വയസ്സു വരെ അച്ഛൻ ആയിരുന്ന മൈരനാൽ നിരന്തരം സെക്ഷ്വലി അബ്യൂസ് ചെയ്യപ്പെട്ടപ്പോൾ കുടുംബത്തിന്റെ മാനം, അധികാര സ്വരൂപനായ അയാളോടുള്ള ഭയം ഒക്കെക്കൊണ്ടാവാം വീട്ടിലെ മറ്റാളുകൾ ഇതിനെ അതീവ രഹസ്യമായി പൂഴ്ത്തിവച്ചത്. സ്കൂളിൽ പോകുമ്പോഴും ബന്ധുവീടുകൾ സന്ദർശിക്കുമ്പോഴും വാ തുറക്കാതിരിക്കാൻ എനിക്ക് പ്രത്യേക മാൻഡേറ്റുകൾ കിട്ടിയിരുന്നു. ഒരു പെൺകുട്ടി മാത്രമല്ല, മറ്റു പലതുമായി മനസ്സുകൊണ്ടും ശരീരം കൊണ്ടും എന്നെ ഞാൻ മനസ്സിലാക്കിത്തുടങ്ങുന്ന ആ പ്രായത്തിൽ ഈ സംഭവങ്ങൾ എനിക്കുണ്ടാക്കിയ ട്രോമ പറഞ്ഞറിയിക്കാനറിയില്ല. സെക്ഷ്വൽ അബ്യൂസിനു പുറമെയുള്ള അയാളുടെ വയലൻസിന്റെ തിരുശേഷിപ്പുകൾ എന്റെ ശരീരത്തിലും മനസ്സിലും ഇപ്പോഴും ബാക്കിയാണ്. വൈകാരികമായി അരക്ഷിതവും അസന്തുലിതവും വയലന്റുമായ ഒരു മനോനിലയിലേക്ക് ഈ സംഭവങ്ങൾ എന്നെ എത്തിച്ചു.
19 വയസ്സിൽ ജോലി ചെയ്തു തുടങ്ങുകയും ഭാഗീകമായി വീടുപേക്ഷിക്കുകയും ചെയ്ത് ഞാനിറങ്ങിയ ഹെട്രോ നോർമേറ്റീവായ ലോകത്ത് എന്റെ ശരീരവും identity യും പല പ്രശ്നങ്ങളുമുണ്ടാക്കിയപ്പോൾ പ്രതിരോധമെന്നോണം എനിക്കുള്ളതുമില്ലാത്തതുമായ പല വൈകാരിക ബൗദ്ധിക privilege കളെയും ഞാൻ manipulate ചെയ്യുകയും സന്ദർഭങ്ങൾക്കനുസരിച്ച് പല കഥകളും perform ചെയ്യുകയും ചെയ്തു. അതെന്നെ കൂടുതൽ ഭീരുവാക്കി എന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. സുഹൃത്തിന്റെയും അച്ഛന്റെയും അമ്മാവന്റെയും ഒക്കെ വേഷം കെട്ടി എന്റെ emotional vulnerabiltiyയെ പല പുരുഷന്മാരും ദുരുപയോഗം ചെയ്തു. പലപ്പോഴും എന്റെ വയലൻസും നുണകളുമെല്ലാം എന്റെ മാത്രം തെറ്റായി ഞാൻ മനസ്സിലാക്കി, പാപബോധത്തിൽ പെട്ടു.
ഏകദേശം 2 വർഷങ്ങൾക്കു മുൻപാണ് ഞാൻ ബേപ്പൂരുള്ള മൃദംഗവാദകനും നടനുമായ ഹരിനാരായണന്റെ വീട്ടിലെത്തുന്നത്. സംഗീതവും സാഹിത്യവും സിനിമയും ചർച്ചചെയ്തുകൊണ്ട് അവിടത്തെ സ്ഥിരം സന്ദർശകയായി. മൂന്നാമത്തെയോ നാലാമത്തെയോ കൂടിക്കാഴ്ചയിൽ അയാൾ പ്രണയാഭ്യർത്ഥനയുമായി സമീപിക്കുകയും ഒരുതവണ എന്റെ consent ഇല്ലാതെ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. അവിടെവച്ച് എന്റെ 'നോ' എടുത്തപോലെ നടിക്കുകയും പിന്നീട് മാപ്പു പറയുകയും എന്നാൽ അയാളുടെ male cirlce ഇൽ എന്നെ 'കളിക്കാൻ കിട്ടി' എന്ന് വീമ്പിളക്കുകയും ചെയ്തതായി ഈയ്യടുത്താണ് ഞാൻ അറിഞ്ഞത്. ആ space ഇൽ വന്നുപോയിട്ടുള്ള എന്റെ മറ്റ് പെൺ സുഹൃത്തുക്കളുടെ അനുഭവങ്ങളിൽ ചിലത് ഇതിലും മോശമാണ്. ആ ഇടത്തിൽ വച്ച് ദളിത് ആയ എന്റെ പുരുഷ സുഹൃത്തുക്കൾക്ക് ജാതീയ അധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ട്. അയാളുടെ വീട്ടിനടുത്തുള്ള സ്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് പലപ്പോഴും പലരോടും വീരവാദം മുഴക്കുന്നതിന് ഞാൻ സാക്ഷിയാണ്.
കഴിഞ്ഞദിവസം ഒരു പോസ്റ്റർ ഡിസൈൻ ചെയ്തതിന്റെ പൈസയുമായി ബന്ധപ്പെട്ട് അയാളുടെ വീട്ടിലുണ്ടായ തർക്കത്തിൽ ഞാനയാളെയും അയാളെന്നെയും വൃത്തികെട്ട തെറികൾ വിളിക്കുന്ന അവസ്ഥയുണ്ടായി. ഞാൻ വളരെ വയലന്റായിരുന്നു. ഹൗസ് ഓണർ വാടക ചോദിച്ചുവരുമ്പോൾ എന്തുപറയും എന്ന ചോദ്യത്തിന് 'ട്രൗസറഴിച്ചിട്ട് കെടന്നുകൊടുത്താൽ മതി' എന്നായിരുന്നുആ മഹാന്റെ മറുപടി.
ഒരാളോട് ഒരുകാലത്തുണ്ടായിരുന്ന വൈകാരികമായ അടുപ്പവും dependency യും അയാളെക്കുറിച്ച് സത്യങ്ങൾ തുറന്നുപറയുന്നതിന് തടസ്സമാവരുത് എന്ന ആർജ്ജവം എനിക്കുണ്ടാക്കിത്തന്നത് കഴിഞ്ഞ ദിവസങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്ന തുറന്നുപറച്ചിലുകളാണ്. ആരതി, സ്നേഹ, ആമി, രേഖച്ചേച്ചി തുടങ്ങി എല്ലാ സ്ത്രീകളോടും നന്ദി, സ്നേഹം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍