മേഘപടലങ്ങൾക്ക് മേലെ സൂര്യൻ മെല്ലെ ഇരുട്ടിലേക്ക് മറഞ്ഞു; വീണ്ടും വെളിച്ചത്തിലേക്ക്; ആകാശത്തേക്ക് മിഴി നട്ട് ബ്രിട്ടൻ മുഴുവൻ: നോക്കി നിൽക്കവേ പകൽ രാത്രിയായി മാറിയ അഭൂതകാഴ്ചയിൽ മതിമറന്ന് ലോകം
അപൂർവ്വമായിരുന്നു ആ നിമിഷം. മനുഷ്യായുസിൽ വല്ലപ്പോഴും മാത്രം കാണാൻ ഭാഗ്യം ലഭിക്കുന്ന അപൂർവ്വ നിമിഷം. പകലിന്റെ തുടക്കത്തിൽ അതി ശക്തമായ സൂര്യന് സ്വന്തം ശക്തി ചിറകിനുള്ളിൽ ഒതുക്കി കുറച്ച് നേരത്തേയ്ക്ക് ഇരുട്ടിലേയ്ക്ക് മറയുവാനുള്ള ദൗത്യം നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ച നിമിഷം. അതിശക്തമായ വികിരണം ഭയന്ന് ആരും സൂര്യനിലേയ്ക്ക് നോക്കാൻ ഭയന്നില്ലെങ്കിലും കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് പലയിടവും കാഴ്ച മങ്ങിയ പോലെ ആയിരുന്നെങ്കിലും ബ്രിട്ടനിൽ അങ്ങോളമിങ്ങോളം ഈ ആപൂർവ്വ പ്രതിഭാസം അരങ്ങേറി. വേനൽ അറുതിയുടെ മദ്ധ്യ രാത്രി ജനിക്കുന്നതിനേക്കാൾ വേഗത്തിലും കറുപ്പിലും പകൽ ഇരുട്ട് പിറന്നു. ആകാശത്ത് ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും തിളക്കത്തോടെ സൂര്യന്റെ വിട വാങ്ങൽ.
ഈ നൂറ്റാണ്ടിലെ ആദ്യ സൂര്യഗ്രഹണം ദർശിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരങ്ങളാണ് മായകാഴ്ചയിൽ മതിമറന്നത്. രാവിലെ എട്ടരമുതലാണ് യൂറോപ്പിലും അമേരിക്കയിലും സൂര്യഗ്രഹണം ദൃശ്യമായിതുടങ്ങിയത്. രാവിലെ 8.30തോടെയാണ് ബ്രിട്ടനിൽ ഗ്രഹണം ആരംഭിച്ചത്. 9.30തോടെയാണ് ഗ്രഹണം മൂർധന്യത്തിലെത്തി, തുടർന്ന് 10.30തോടെ അവസാനിച്ചു. എന്നാൽ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുള്ള പലർക്കും കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഗ്രഹണം കാണാൻ സാധിച്ചില്ല.
യൂറോപ്പ്, വടക്കൻ ആഫ്രിക്ക, വടക്കൻ ഏഷ്യ എന്നീ പ്രദേശങ്ങളിൽ 30 ശതമാനം മുതൽ 98 ശതമാനം വരെയുള്ള തോതിലാണ് സൂര്യഗ്രഹണം ഉണ്ടായത്. പ്രദേശങ്ങൾക്കനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടായി. ഗ്രഹണസമയത്ത് സൂര്യനിൽനിന്ന് പുറപ്പെടുന്ന രശ്മികൾ അത്യന്തം അപകടകാരികളായതിനാൽ, നേരിട്ട് നോക്കുന്നത് കാഴ്ചശക്തിയെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന വിദഗ്ധരുടെ റിപ്പോർട്ടിനെതുടർന്ന് സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഭൂരിപക്ഷം ആളുകളും ഗ്രഹണം ദർശിച്ചത്. പ്രത്യേക ഗ്ലാസുകളും, സോളാർ ഫിൽറ്റർ ഗ്ലാസ്സുകളും ടെലിസ്്കോപുകളുമൊക്കെയായിട്ടാണ് മിക്കയിടത്തും ഗ്രഹണം കാണാൻ ആളെത്തിയത്.
രാവിലെ 8.20-തോടെയാണ് ഗ്രഹണത്തിന്റെ ആദ്യ ദൃശ്യങ്ങൾ ലഭ്യമായിത്തുടങ്ങിയത്. ചന്ദ്രൻ പൂർണമായും സൂര്യന് കുറുകെയെത്തിയത് 9.32-നാണ്. 10.41 വരെ ഗ്രഹണം നീണ്ടുനിൽന്നു. ബ്രിട്ടനിൽ കനത്ത മൂടൽ മഞ്ഞും പുകയുമുള്ളതിനാൽ, പലേടത്തും ഗ്രഹണം ദൃശ്യമാകാതിരുന്നു. ഡെവണിന്റെ വടക്കൻ തീരത്തും കോൺവാളിലും തെക്കൻ വെയ്ൽസിലും മൂടലില്ലാതെ ഗ്രഹണം ദൃശ്യമായി. ഇനി 2026ലായിരിക്കും ഇതുപോലുള്ള ഒരു സൂര്യഗ്രഹണമുണ്ടാവുകയെന്നും ഗവേഷകർ പറയുന്നു.
എന്നാൽ ഗ്രഹണത്തിനൊപ്പം നിന്നു സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് താരമാവാമെന്ന് കരുതിയവർക്ക് അത് ഒഴിവാക്കണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. സൂര്യരശ്മികൾ നേരിട്ട് കണ്ണിൽ പതിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതുകൊണ്ടാണ്. മൊബൈൽ ഫോണുകൾ സർവസാധാരണമല്ലാതിരുന്ന 1999-ലാണ് ഇതിനുമുമ്പ് സൂര്യഗ്രഹണമുണ്ടായത്. അന്ന് ഫോണിൽ ദൃശ്യം പകർത്താൻ ശ്രമിച്ച 60-ലേറെപ്പേരാണ് കാഴ്ചപ്രശ്നങ്ങളുമായി ബ്രിസ്റ്റോൾ കണ്ണാശുപത്രിയിലെത്തിയത്. ഫോട്ടോ ശരിയാക്കാനുള്ള ശ്രമത്തിനിടെ നിങ്ങൾ സൂര്യനിലേക്ക് അറിയാതെ നോക്കിപ്പോകാൻ ഇടയുണ്ടെന്നതുകൊണ്ടാണ് സെൽഫിക്ക് ശ്രമിക്കരുതെന്ന് പറഞ്ഞതെന്ന് ഒപ്റ്റോമെട്രിസ്റ്റ്സ് കോളേജിലെ ക്ലിനിക്കൽ അഡൈ്വസർ ഡാനിയേൽ ഹാർഡിമാൻ മക്കാർട്ടിനി പറഞ്ഞു. ഗ്രഹണസമയത്തെ രശ്മികൾ കണ്ണിൽ പതിക്കുന്നത് റെറ്റിനയിലെ കോശങ്ങളെ തകരാറിലാക്കുമെന്നും അന്ധതയുൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം പറയുന്നു.
സ്കൂളുകൾ ഗ്രഹണ സമയത്ത് കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം അദ്ധ്യാപകർക്ക് നൽകിയിരുന്നെങ്കിലും അപൂർവ്വ പ്രതിഭാസമായ ഗ്രഹണം പലയിടങ്ങളിലും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരീക്ഷണത്തിൽ കുട്ടികളും സോളാർ ഫിൽറ്റർ ഗ്ലാസ്സുകളിലൂടെ കണ്ടു. ഗ്രഹണം ഒരു അപൂർവ പ്രതിഭാസമാകയാൽ, അത് കാണാതെ പോകുന്നത് തീരാ നഷ്ടമായാണ് കണക്കാക്കുന്നത്. വടക്കോട്ടുപോകും തോറുമാണ് ഗ്രഹണദൃശ്യം കൂടുതൽ മിഴിവോടെ കാണാനായി. ഏറ്റവും വ്യക്തമായി ഗ്രഹണം കാണാൻ സാധിച്ചത് ഐൽ ഓഫ് ലൂയിയുടെ പടിഞ്ഞാറൻ തീരത്താണ്. 9.36-ഓടെയാണ് ഇവിടെ പൂർണ സൂര്യഗ്രഹണം ദൃശ്യമായത്. ഐൽ ഓഫ് സ്കൈ, ഓർക്നീസ് എന്നിവിടങ്ങളാണ് ഗ്രഹണം നല്ലരീതിയിൽ കാണാനായ മറ്റു സ്ഥലങ്ങൾ. ഇവിടങ്ങളിൽ 97 ശതമാനം ഗ്രഹണം ദൃശ്യമായി. ലണ്ടനിൽ ഏറ്റവും മികച്ച ഗ്രഹണക്കാഴ്ച 9.31നാണ് നടന്നത്.
പെൻസൻസിൽ 9.28-നും കാർഡിഫിൽ 9.28-നും നോർവിച്ചിൽ 9.34-നും മാഞ്ചസ്റ്ററിൽ 9.32-നും ഹള്ളിൽ 9.34-നും ബെൽഫാസ്റ്റിൽ 9.30നും എഡിൻബറോയിൽ 9.35-നും ഇൻവേർനെസിൽ 9.36-നും സ്റ്റോണെവേയിൽ 9.36-നും ഗ്രഹണം ദൃശ്യമായി. ലണ്ടനിൽ 84 ശതമാനം ഗ്രഹണമാണ് ദൃശ്യമായപ്പോൾ, സ്റ്റോണെവേയിൽ എത്തുമ്പോൾ അത് 98 ശതമാനമായി.
വർഷത്തിൽ ശരാശരി 2.4 പ്രാവശ്യം സൂര്യഗ്രഹണം ഉണ്ടാകാറുണ്ട്. എന്നാൽ സമ്പൂർണസൂര്യഗ്രഹണമുണ്ടാകുന്നത് അപൂർവ പ്രതിഭാസമാണ്. 2009ന് ശേഷം യുകെയിൽ ദൃശ്യമാകുന്ന സമ്പൂർണസൂര്യഗ്രഹണമാണ് ഇന്ന് നടന്നത്. 2003, 2006, 2008, 2011 എന്നീ വർഷങ്ങളിലും ഇവിടെ സൂര്യഗ്രഹണമുണ്ടായിരുന്നുവെങ്കിലും അതെല്ലാം ഭാഗിക ഗ്രഹണങ്ങളായിരുന്നു. 1999ന് ശേഷമുള്ള ഏറ്റവും വലിയ സൂര്യഗ്രഹണത്തിനാണ് യൂറോപ്പാകമാനം ഇന്ന് സാക്ഷ്യം വഹിച്ചത്.
ഏറ്റവും കൂടുതൽ നേരം സമ്പൂർണ സൂര്യഗ്രഹണം നിലനിന്നത് ഐസ്ലാൻഡിന് കിഴക്ക് നോർവീജിയൻ കടലിലാണ്. ഇവിടെ രണ്ട് മിനുറ്റും 47 സെക്കൻഡുമായി സമ്പൂർണ സൂര്യഗ്രഹണം നിലനിന്നു. സൂര്യഗ്രഹണം ഗ്രീൻലാൻഡ് ഉപഭൂഖണ്ഡത്തിന് തൊട്ട് താഴെ നിന്ന് തുടങ്ങി വടക്കോട്ട് ആർട്ടിക് സർക്കിൾ വരെ ദൃശ്യമായി. ഭാഗിക സൂര്യഗ്രഹണം ആയിരക്കണക്കിന് മൈലുകൾ വിസ്തീർണത്തിൽ ഒരേ സമയം ദൃശ്യമായി. യുകെയുടെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണമുണ്ടായി. ഫറോയ് ഐസ്ലാൻഡിലും സ്വാൽബാർഡിലുമുണ്ടായ സമ്പൂർണ സൂര്യഗ്രഹണം പിന്നിട് ഉത്തരധ്രുവഭാഗത്തേക്ക് നീങ്ങി. എയർഡ് ഉയിഗിന് സമീപത്തുള്ള ലെവിസ് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തും സമ്പൂർണ സൂര്യഗ്രഹണമുണ്ടായി.
വടക്ക് പടിഞ്ഞാറൻ സ്കോട്ട്ലൻഡ്, ഹെബ്റൈഡ്സ്, ഓർക്ക്നേസ്, ഷെട്ട്ലാൻഡ് ഐസ്ലാൻഡ് എന്നിവിടങ്ങളിൽ 95 ശതമാനമായിരുന്നു ഗ്രഹണം. സൂര്യഗ്രഹണം ഇന്ത്യയിലുമുണ്ടായെങ്കിലും വളരെ നേരിയതോതിലെ ബാധിക്കുകയുള്ളുവെന്നതിനാൽ അത് ദൃശ്യമായില്ല. അതേസമയം ഇന്ന് യൂറോപ്പിലാകെ ദൃശ്യമായ സൂര്യഗ്രഹണം പലരിലും ചില ആശങ്കകൾ വിതച്ചുതുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുശേഷം ചന്ദ്രഗ്രഹണം കൂടി വരാനിരിക്കെ, ഇത് ലോകാവസാനത്തിന്റെ ആദ്യ അടയാളമാണെന്നാണ് പലരും വിശ്വസിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍