ഇടുക്കിയിൽ തന്നെ 10,000 കണക്കിന് ഏക്കർ ഭൂമിയിലെ പുൽമേടുകളും കാടുകളും ഈ വേനലിൽ തന്നെ കത്തിച്ചു കളഞ്ഞപ്പോൾ ഒരു പത്രവും ചാനലും അത് വാർത്തയാക്കിയില്ല; അവസാനം ചൊറിയാൻ കാത്തിരുന്നു നമ്മൾ അറിയാൻ; നിത്യഹരിതമേഖലയിൽ 'കാട്ടുതീ' എന്നൊന്ന് സ്വാഭാവികമായി ഉണ്ടാവില്ല: ജിജോ കുര്യൻ എഴുതുന്നു
ജിജോ കുര്യൻ
കാടുകളും മലകളും കത്തിക്കുമ്പോൾ മനുഷ്യർ അനുഭവിക്കുന്ന പ്രാകൃതസന്തോഷം എന്താണ്! ഈ കാട്ടിലും പുല്ലിലും വസിക്കുന്ന കൊച്ചുപക്ഷികൾ, കാട്ടുമുയലുകൾ, കാട്ടുകോഴികൾ, കേഴ, പന്നികൾ ഇവക്കൊക്കെ എന്തു സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ഇപ്പോൾ ഇതാ തേനിയിൽ നിന്ന് കാടിനെ സ്നേഹിച്ച കുറേ കുരുന്നുകളും.
ഇടുക്കിയിൽ തന്നെ 50 അല്ല 100 അല്ല 10,000 കണക്കിന് ഏക്കർ ഭൂമിയിലെ പുൽമേടുകളും കാടുകളും ഈ വേനലിൽ തന്നെ കത്തിച്ചു കളഞ്ഞപ്പോൾ ഒരു പത്രവും ചാനലും അത് വാർത്തയാക്കിയില്ല. അവസാനം ചൊറിയാൻ കാത്തിരുന്നു നമ്മൾ അറിയാൻ. ഇപ്പോൾ കണക്കെടുക്കുന്നു, അധികാരികൾ എത്തിച്ചേരുന്നു; പക്ഷേ, പുൽമേട്ടിലും കാട്ടിലും കത്തിച്ചാമ്പലായ പച്ചപ്പിനും ചെറുകിളികളുടേയും മുയലുകളുടേയും ജീവനും ആവാസവ്യവസ്ഥ നഷ്ടപ്പെട്ട കാട്ടാടുകളുടേയും കാട്ടുപന്നികളുടേയും അലച്ചിലിനും വിലയിടാൻ നമുക്കാവില്ലല്ലോ. വീണ്ടും പറയുകയാണ് പശ്ചിമഘട്ട നിത്യഹരിതമേഖലയിൽ 'കാട്ടുതീ' എന്നൊന്ന് സ്വാഭാവികമായി ഉണ്ടാവില്ല (നൂറ്റാണ്ടുകളിൽ ഒന്നോ രണ്ടോ അത്യപൂർവമായി സംഭവിക്കാം), കത്തിക്കുന്നത് മനുഷ്യർ തന്നെയാണ്.
അരുൺ ദേവ് എന്ന വനപാലകൻ എഴുതിയ തന്റെ അനുഭവക്കുറിപ്പ് ഇങ്ങനെയാണ്: '19/2ന് കാലത്ത് ഒരു ഗ്ലാസ് വെള്ളവും കുടിച്ച് ഞങ്ങൾ ഫയർ വാച്ചർമാരടക്കം 25 പേർ തീയണക്കാൻ മാമ്പാറയിലെത്തിയതാണ് .കിളിമല ഭാഗത്തെ അഗാതമായ കൊക്കയിൽ നിന്ന് കാട്ടുതീ കുതിച്ചുയരുന്നു കനത്ത കാറ്റിനൊപ്പം. പരവതാനി വിരിച്ച പോലെ പച്ച പുല്ലാൽ മനോഹരമായിരുന്ന മാൻപാറ വേനലിന്റെ കാഠിന്യത്താൽ അപ്പൂപ്പൻ താടി പോലെ വെളുത്ത് കാണുന്നു.
ഞങ്ങൾ കൊക്കയിൽ നിന്ന് കയറി വരുന്ന കാട്ടുതീയെ പല ഭാഗങ്ങളിലായി നിരന്ന് നിന്ന് പച്ചില തൂപ്പു കൊണ്ട് അടിച്ച് കെടുത്തി കൊണ്ടിരിക്കുന്നു. മൂക്കിലേയ്ക്ക് അടിച്ചു കയറുന്ന പുകയ്ക്കൊപ്പം രണ്ട് കയ്യിലെയും രോമങ്ങളെല്ലാം കരിഞ്ഞ് ശരീരം ചുട്ടു കത്തുമ്പോഴും ഞങ്ങളെല്ലാം ഒരൊറ്റ ആവേശത്തിലായിരുന്നു ഞങ്ങളുടെ പിറക് വശത്തുള്ള കാട്കത്തരുത്. എന്തായാലും അതിന്ന് ഫലംകണ്ടു എന്ന് പറഞ്ഞ് തീർന്നപ്പോഴാണ് കാറ്റിനൊപ്പം പറന്നുയർന്ന ചെറിയ ഒരു തീപ്പൊരി ഞങ്ങൾക്ക് പിറകിലുള്ള പുൽ മേട്ടിൽ വീണത്.പിന്നീട് ഒരാന്തലായിരുന്നു. ഓടി മാറിയതുകൊണ്ട് ആരും തീയ്യിൽ പെട്ടില്ല, പക്ഷേ പലരും പല ഭാഗത്തായി ചെറിയ ചെറിയ ഗ്രൂപ്പുകളായി മാറി പരസ്പരം കാണാനാകാത്ത അകലത്തായി. ഒന്നും ചെയ്യാനാകാതെ തീക്കു മുൻപിൽ നിരായുധരായി ഞങ്ങൾ നിന്നു 'ഞങ്ങൾ നാലു പേർ തീ കത്തി തീർന്ന ഭാഗത്തേക്കാണ് ഓടി മാറിയത്.
കരിപുരണ്ട് നിൽക്കുന്ന ഇടക്ക് കുറ്റിക്കാടുകളുള്ള ആ പുൽമേടിലെ കാഴ്ചകൾ ഹൃദയഭേദകമായിരുന്നു, വെന്തുതീർന്ന പാവം കാട്ടുപാമ്പിന്റെ ജഡം, പാതിവെന്ത ദേഹവുമായി ഓടി പോകുന്ന മുയൽ, കുറ്റിക്കാടിന് ചുറ്റും സ്വന്തം കഞ്ഞുങ്ങളുടെ ജഡംപോലും കാണാത്തതിനാൽ നിലവിളിച്ച് പറക്കുന്ന കുഞ്ഞിക്കിളി ....... വയ്യ പറയാനേ റെയുണ്ട്. പിന്നെ മറ്റൊന്നും ആലോചിച്ചല്ല തീയണക്കാനുള്ള കഠിനശ്രമമായിരുന്നു. കാറ്റും തീയ്യും അതിന് മത്സരിച്ച് ഞങ്ങളെ പ്രതിരോധിച്ചു കൊണ്ടിരുന്നു' കൊണ്ടുപോയ ഒരോ കുപ്പിവെള്ളം എപ്പഴോ തീർന്നു സമയം 3 മണിയായിട്ടും ഭക്ഷണമൊന്നും കഴിച്ചിട്ടില്ല ബാക്കിയുള്ള 21 പേർ താഴെയെവിടെയോ തീയ്യോട് മല്ലിടുന്നുണ്ട് ' പരസ്പരം ബന്ധപ്പെടാൻ ഒരു മാർഗവുമില്ല.തി മുറിച്ച് കടന്ന് അപ്പുറത്തെത്താൻ രെു വഴിയുമില്ല അവരും തളർന്നു കാണും ഭക്ഷണം സംഘടിപ്പിച്ചാലെ ഇനിയെ തെങ്കിലും ചെയ്യാനാകൂ. അങ്ങനെ ഞങ്ങളുടെ വശത്തേക്കുള്ള തീ അണച്ച് 5 കി.മി അകലെയുള്ള നെല്ലിയാമ്പതി ക്ക് ഭക്ഷണത്തിനായി നടന്ന് തുടങ്ങി വൈകീട്ട് 6 മണിക്ക് 21 പേർക്കുള്ള ഭക്ഷണവുമായി ഇരുട്ടു തപ്പി സുരേഷിന്റെ മൊബെൽ ടോർച്ചിന്റെ വെളിച്ചത്തിൽ ആനക്കാട്ടിലൂടെ തിരിച്ച് നടന്നു 7.30 ന് മാൻപാറ ടോപ്പാലെത്തുമ്പോൾ ഒരു വിധം തീ ഒരുക്കി ഞങ്ങളെ കാണാതെ അവശരായിരിക്കുന്ന 21 പേർ.ഭക്ഷണം കണ്ടപ്പോൾ അവർക്കം സന്തോഷം ''
ഭക്ഷണം കഴിച്ച് മുഴുവനാക്കാൻ ഞങ്ങൾക്കായില്ല അതിന്നു മുന്നെ കുറച്ചകലെ മരകൊമ്പിൽ മിന്നി കിനിഞ്ഞിരുന്ന തീ ,കൊമ്പ് മുറിഞ്ഞ് താഴത്ത് വീണതോടെ വീണ്ടും കാടു കത്താൻ തുടങ്ങി'
ഭക്ഷണമെല്ലാം ഏങ്ങിനെയോ കഴിച്ച് തീർത്ത് തീക്ക് അപ്പുറം ഫയർ ലൈൻ തീർത്ത് കൗണ്ടർ ഫയർ കൊടുത്ത് ഒതുക്കി. ഇപ്പോൾ സമയം രാത്രി 11 മണി നിൽക്കാൻ പോലും വയ്യാതായിരിക്കുന്നു പലർക്കും,ഇനി തീ കത്തി കൊണ്ടിക്കുന്നതുകൊക്കയിലാണ് ഒന്നും ചെയ്യാൻ കഴിയുകയില്ല. ആ തീ ഇവിടെയുള്ള കാട്ടിലേയ്ക്ക് പകരാതിരിക്കാനുള്ള മുൻകരുതൽ എടുക്കുക എന്നല്ലാതെ. മുൻകരുതൽ പൂർത്തിയാക്കി കരിഞ്ഞ ദേഹവും ഉറക്കാത്ത കാലടികളുമായി സ്റ്റേഷനിൽ തിരിച്ചെത്തുമ്പോൾ പുലരാരായിരിക്കുന്നു. ഞാനിത് പറഞ്ഞത് ഒരിക്കലും കാട്ടുതീ തനിയെ ഉണ്ടാവുന്നതല്ല ഞാനും നിങ്ങളും ഉൾപ്പെടുന്ന മനുഷ്യൻ ഉണ്ടാക്കുന്നതാണ്. വെള്ളം വറ്റി തീരുമ്പോഴും സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ജലസംഭരണ, ഉൽപാദന കേന്ദ്രങ്ങളായ വനങ്ങൾ നശിപ്പിക്കുന്നവരെ നിങ്ങളുടെ കൂട്ടത്തിലാണല്ലോ ഞാനും പിറന്നത് എന്നോർത്ത് ലജ്ജ തോന്നുന്നു.'
പടയോട്ടങ്ങളുടെയും വെട്ടിപ്പിടുത്തങ്ങളുടെയും ചൂര് മാറാത്ത ഒരു പ്രാചീന ജനതയോടുപോലും നിയമാവര്ത്തകന് ഇങ്ങനെ പറയുന്നു: ''നിങ്ങള്‍ ഒരു നാടിനെ ആക്രമിച്ച് കീഴടക്കുമ്പോള്‍ മഴുകൊണ്ട് അതിലെ മരങ്ങളെ വെട്ടിനശിപ്പിക്കരുത്. അവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക, എന്നാല്‍ വെട്ടിനശിപ്പിക്കരുത്. അല്ലയോ മനുഷ്യാ, മണ്ണിലെ മരങ്ങളെ നിങ്ങള്‍ക്കെങ്ങനെ യുദ്ധം ചെയ്ത് പിടിച്ചെടുക്കാനാവും?'' (നിയമാവര്‍ത്തനം 20:19). ചൈതന്യമുള്ള മനുഷ്യര്‍ക്ക് മാത്രമേ ഒരു കൊച്ചുചെടി വാടുന്നത് കണ്ടാല്‍ ദുഃഖം വരു എന്ന് വായിച്ചതോര്‍ക്കുന്നു. ഒരു തൈ വാടുന്നത് കണ്ടിട്ട് മനസ്സ് വേദനിക്കാത്തവര്ക്ക് ഒരു കുട്ടി പട്ടിണികിടന്ന് മരിച്ചു എന്നു പറഞ്ഞാലും ദുഃഖം വരില്ല. ''മനുഷ്യനെ മറന്ന പ്രകൃതിസ്നേഹം ഭീകരവാദമാണെന്ന'' ആക്രോശമാണ് ഇപ്പോള്‍ മലമുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. 'പ്രകൃതിസ്നേഹമാണ്' ഇന്ന് പശ്ചിമഘട്ടത്തില്‍ ചെയ്യാവുന്ന ഏറ്റവും മാരക പാപം എന്ന കണക്കെ.
ഇങ്ങനെ വിലപിച്ച സഖറിയാസ് ദീർഘദർശിയുടെ മനസ്സ് വരുംകാലമെങ്കിലും സ്വന്തമാക്കണം കാട്ടുതീയിൽ പെട്ടുപോയ നമ്മുടെ കുഞ്ഞുങ്ങളെപ്രതി,
'ലെബനാനേ, നീ വാതിലുകള്‍ തുറന്നു നോക്കൂ,
നിന്റെ ദേവതാരുക്കളെ തീ വിഴുങ്ങിയിരിക്കുന്നു.
സൈപ്രസ് മരങ്ങളെ വിലപിക്കൂ,
നിങ്ങളുടെ ദേവതാരുക്കള് കടപുഴകി വീണിരിക്കുന്നു.
നിങ്ങളുടെ ശക്തന്മാര് നശിപ്പിക്കപ്പെട്ടിരിക്കുന്നു.
ബാഷാനിലെ ഓക്കുമരങ്ങളെ വിലപിക്കൂ,
നിത്യഹരിതവനങ്ങള്‍ വെട്ടിവീഴ്ത്തപ്പെട്ടിരിക്കുന്നു.
ആട്ടിടയന്മാരുടെ വിലാപത്തിന് കാതോര്‍ക്കൂ,
അവരുടെ ഐശ്വര്യമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
സിംഹക്കുട്ടികളുടെ കരച്ചില് കേള്‍ക്കുന്നില്ലേ,
യോര്‍ദാനിലെ കുറ്റിക്കാടുകളാണ് തരിശാക്കപ്പെട്ടത്.'
(സഖറിയാസ് 11: 13)
Stories you may Like
- കള്ളപ്പണത്തിലെ ഭൂതത്തെ തുറന്നുവിട്ട് മുഖ്യസാക്ഷിയെ പേടിക്കുന്നത് ആര്?
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
- നേതാക്കൾക്ക് കുരുക്കായി സതീഷ് കുമാറിന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ
- ബിജെപിയിൽ ചേർന്ന തീരുമാനം മാറ്റും: ഫാ. ഷൈജു കുര്യൻ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍