ദുർഗന്ധമുള്ള മാലിന്യം സൗരഭ്യമുള്ള പുഷ്പമാകുന്നത് എങ്ങനെ?
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
നമ്മുടെയൊക്കെ ജീവിതത്തിൽ സാധാരണ സംഭവിക്കാവുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്നത്. അതായത് നമുക്ക് അനിഷ്ടകരവും അപ്രിയവുമായ കാര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് വരുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കണം?
നിന്നെദ്വേഷിക്കുന്നവരോട്, നിന്നെ ശപിക്കുന്നവരോട്, നിന്നെ അധിഷേപിക്കുന്നവരോട്, നിന്റെ ചെകിട്ടത്ത് അടിക്കുന്നവരോട്, നിന്റെ മേലങ്കി എടുത്തു കൊണ്ടു പോകുന്നവരോട്, നിന്റെ വസ്തുതവകകൾ ബലമായി കൈക്കലാക്കുന്നവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത്? (ലൂക്കാ 6:27-29).
ഇവരോടുള്ള നിന്റെ സ്വാഭാവികമായ പ്രതികരണം - "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നതായിരിക്കും (മത്താ 5:38). പഴയ നിയമത്തിന്റെ രീതിയാണിത് - പകരത്തിനുപകരം ചെയ്യുക, പ്രതികാരം ചെയ്യുക. എന്നാൽ, അങ്ങനെ പ്രതികരിച്ചാലുള്ള പരിണിതഫലം എന്തായിരിക്കും?
അതിലൂടെ ഇവിടെ അന്ധന്മാർ കൂടികൂടി വരുകയേഉള്ളൂ, ഇവിടെ വികലാംഗരുടെ എണ്ണം കൂടികൂടി വരികയേ ഉള്ളൂ. ഇവിടെ മൃതരുടെ എണ്ണം കൂടികൂടി വരികയേ ഉള്ളൂ.അതിനാലാണ് ഈശോ വ്യസ്തസ്തമായ ഒരു പ്രതികരണരീതിക്ക് ആഹ്വാനം ചെയ്യുന്നത്.
പ്രകൃതിയിലേക്ക് തന്നെ ഒന്നു നോക്കിക്കേ! ഒരു റോസച്ചെടിയുടെ കാര്യമെടുക്കാം. അതിന്റെ ചുവട്ടിലേക്ക് നമ്മൾ ഇടുന്നത് ചെളിയും ദുർഗന്ധപൂരിതമായ മാലിന്യവുമാണ്. എന്നാൽ മാലിന്യം സ്വീകരിച്ചിട്ട് റോസാച്ചെടി പുറപ്പെടുവിക്കുന്നതോ? സുഗന്ധപൂരിതമായ പുഷ്പവും! ഏതു ചെടിയുടെയും ഫലവൃക്ഷത്തിന്റെയും കാര്യത്തിൽ ഇതു സത്യമാണ്. ചെളിയും മാലിന്യവും സ്വീകരിച്ചിട്ട്, അവയൊക്കെ തിരികെ തരുന്നത് സുഗന്ധപൂരിതമായ പുഷ്പങ്ങളും സ്വാദിഷ്ടമായ ഫലങ്ങളുമാണ്.
നിഷേധാത്മാകമായവയെ സ്വീകരിച്ചിട്ടു, അവയെ ഭാവാത്മകമായവയാക്കി മാറ്റുന്ന ഒരു 'ഡയനാമിസം' അവയുടെ ഉള്ളിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്തരമൊരു സാധ്യത നമ്മുടെ ഉള്ളിലും ഉണ്ടെന്നാണ് ഈശോ പറയുന്നത്. ആ ക്രിയാത്മകതയെ ഈശോ വിശദികരിക്കുന്നത്- 'നിങ്ങൾഅത്യുന്നതന്റെ പുത്രരായിരിക്കും' (ലൂക്കാ 6: 35). തിന്മയെ സ്വീകരിച്ചിട്ടു അതിനെ നന്മായക്കി രൂപാന്തരപ്പെടുത്തി തിരികെ നൽകുന്ന പ്രക്രിയയെ ഈശോ വിളിക്കുന്നത് ''ദൈവപുത്രത്വം'' എന്നതാണ്. എന്നു പറഞ്ഞാൽ നിന്നിലെ ദൈവികത, നിന്നിലുള്ള ദൈവിക ജീവന്റെ അംഗം.
നിന്നിലുള്ള ഈ ദൈവികതയെ സജീവമാക്കിയാൽ മറ്റുള്ളവരിൽ നിന്നു ലഭിക്കുന്ന ഏതു തിന്മയ്ക്കും നിഷേധാത്മകതയ്ക്കും പകരമായിട്ടു, നന്മയും ഭാവാത്മകതയും പുറപ്പെടുവിക്കാൻ നിനക്കാകും. ശത്രുക്കളെ സ്നേഹിക്കാനും, നിന്നോടു തിന്മ ചെയ്യുന്നവർക്ക് പകരമായി നന്മ ചെയ്തു കൊടുക്കാനും പറ്റും. തിന്മയ്ക്കും ദ്വെഷത്തിനും പകരമായി സ്നേഹവും കരുതലും കൊടുക്കാനാവും.
മദർ തെരേസയുടെ ജീവിതത്തിലെ ഒരു സംഭവം. 'നിർമ്മല ഹൃദയ' തുടങ്ങുന്ന കാലത്തെ സംഭവം - കരുണാമയൻ എന്ന പുസ്തകത്തിൽ വിവരിക്കുന്നത് (ഓഡിയോ കേൾക്കുക)
നമ്മോടു മറ്റുള്ളവർ ചെയ്യുന്ന പ്രവൃത്തികളുടെ മേലൊന്നും നമുക്ക് വലിയ നിയന്ത്രണമുണ്ടാവില്ല. മറ്റുള്ളവർ നമ്മെ ദ്വേഷിക്കുന്നതും ശപിക്കുന്നതും ഉപദ്രവിക്കുന്നതും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ അവയോടൊക്കെ നമ്മൾ എങ്ങനെയാണ് പ്രതികരിക്കുക? അത് നമ്മുടെ നിയന്ത്രണത്തിലാണ്.
അതിനാൽ വന്നു ചേരുന്ന തിന്മയോട്, നീ നന്മ കൊണ്ട് പ്രതികരിച്ചാൽ നിന്നിലെ ദൈവികാംശം വളർന്നു വളർന്നു വരും. അഥവാ, നിന്നിലെ ദൈവികാംശം ഉപയോഗിച്ച് ഏതു തിന്മയിൽ നിന്നും സുഗന്ധപൂരതമായ നന്മ പുറത്തെടുക്കാൻ നിനക്കാവും. അത്തരം ഓരോ പ്രക്രിയയിലൂടെയും നിന്നിലെ ദൈവികാംശം വളർന്നു വളർന്നു വരും. നിന്റെ ദൈവപുത്രത്വത്തിൽ നീ വളർച്ച പ്രാപിക്കും.
ഇതു തന്നെയാണ് "ആനന്ദിച്ച് ആഹ്ലാദിച്ചാലും" എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ പറയുന്നതും. വിശുദ്ധിയെക്കുറിച്ചാണ് പാപ്പാ പഠിപ്പിക്കുന്നത്. വിശുദ്ധി എന്താണെന്ന് അറിയണമെങ്കിൽ ക്രിസ്തുവിലേക്ക് നോക്കണം. വിശുദ്ധിയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ തെളിമയാർന്ന പഠനം അഷ്ഠഭഗ്യങ്ങളാണ്. അതിൽ തന്നെ കരുണയെ കുറിച്ചുള്ള അഷ്ഠഭാഗ്യമാണ് പ്രധാനം (മത്താ 5:7). കരുണയോടെയുള്ള നോട്ടവും പ്രവൃത്തിയുമായിട്ടാണ് വിശുദ്ധിയെ പപ്പാ വ്യാഖാനിക്കുന്നത്. കാരുണ്യത്തിന്റെ കാഴ്ചപ്പാടു പുലർത്തുന്നതും തൽഫലമായി, കാരുണ്യത്തിന്റെ പ്രവൃത്തികൾ ചെയ്യുന്നതുമാണ് വിശുദ്ധി.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വചനമുണ്ട് - ''നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ'' (6:36). ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്തോലികപ്രബോധനത്തിൽ ഈ വചനം ഉദ്ധരിച്ചിട്ട് ഇതിന് സമാന്തരമായി മത്തായിയുടെ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്നത് "പരിപൂർണ്ണതയാണെന്ന്" ചൂണ്ടക്കാട്ടുന്നു- ''നിങ്ങളുടെ പിതാവ് പരിപൂർണ്ണനായിരിക്കുനനത് പോലെ..." (മത്താ 5:48). അപ്പോൾ പരിപൂർണ്ണത അഥവാ വിശുദ്ധിയെന്നു പറഞ്ഞാൽ കരുണയാണെന്നു വരുന്നു.
മറ്റുള്ളവർ നമ്മുടെ ജീവിതത്തിലേക്ക് വലിച്ചെറിയുന്ന വിദ്വേഷവും പകയും അക്രമവുമെല്ലാം നമ്മുടെ മുൻപിൽ ഒരു സാധ്യതയാണ് തുറന്നു തരുന്നത്. റോസച്ചെടിയുടെ ചുവട്ടിലേക്ക് വീഴുന്ന മാലിന്യമെല്ലാം അതിനൊരു സാധ്യത കൊടുക്കുന്ന പോലെ, നമ്മുടെ ജീവിതത്തിലെ മാലിന്യങ്ങളും സാധ്യതകളാണ്- നമ്മിലെ സുഗന്ധപൂരിതമായ ദൈവികാംശത്തെ വളർത്തിയെടുക്കാനുള്ള സാധ്യത; നന്മയുടെയും കാരുണ്യത്തിന്റെയും സത്ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള സാധ്യത; നമ്മിലെ ദൈവപുത്രത്വത്തെ വളർത്തിയെടുക്കാനുള്ള സാധ്യത. അതിലൂടെ നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പുത്രരായിരിത്തീരും (ലൂക്കാ 7:35). അതായത് ദൈവിക മക്കളായി വളരാനുള്ള സാധ്യത.
മറ്റുള്ളവർ നിന്റെ ജീവതത്തിലേക്ക് വലിച്ചെറിയുന്ന ദുർഗന്ധപൂരിതമായ മാലിന്യങ്ങളെ, സുഗന്ധപൂരിതമായ പുഷ്പങ്ങളാക്കി മാറ്റാൻ നിനക്കാകും. നിന്നിലെ ദൈവികാശംത്തെ സജീവമായി നിർത്തിയാൽ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍