കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള റുബെല്ലാ കുത്തിവയ്പ് പ്രത്യുൽപ്പാദനക്ഷമത കുറയ്ക്കുമോ? ബിൽ ഗേറ്റ്സിന്റെ ക്ലിപ്പിങ്ങും മാതാപിതാക്കളെക്കൊണ്ടു സമ്മതപത്രം ഒപ്പിടുവിക്കുന്നതും ആശങ്ക പടർത്തുന്നു
ആലപ്പുഴ: കൗമാരക്കാരിൽ റൂബെല്ലാ വാക്സിൻ കുത്തുന്നത് എന്തിന്? പ്രതിരോധത്തിനോ ജനസംഖ്യ കുറയ്ക്കാനോ? പെൺകുട്ടികൾ പിന്നീട് ഗർഭിണികളാകുമ്പോൾ അവർക്കുണ്ടാകുന്ന രോഗങ്ങൾ കഞ്ഞുങ്ങളെ ബാധിക്കാതിരിക്കാനാണു ഒമ്പതാം ക്ലാസ് മുതൽ +2 വരെയുള്ള പെൺകുട്ടികൾക്കായി സ്കൂൾതലത്തിൽ റുബെല്ലാ പ്രതിരോധ കുത്തിവയ്പെടുക്കുന്നത്. കുത്തിവയ്പെടുക്കും മുമ്പു കുട്ടികളുടെ രക്ഷിതാക്കളിൽനിന്നു സമ്മതപത്രം ഒപ്പിട്ടുവാങ്ങണമെന്ന സർക്കാർ നിർദ്ദേശത്തിലാണ് സംശയം ജനിക്കുന്നത്.
കുത്തിവയ്പിനെത്തുടർന്നു കുട്ടിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി രക്ഷിതാവ് തന്നെയായിരിക്കും എന്നതാണ് കത്തിന്റെ ഉള്ളടക്കം. പാവപ്പെട്ട കുഞ്ഞുങ്ങൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിലാണ് കൂടുതലും ഈ കുത്തിവയ്പെടുക്കുന്നത്. വൻകിടക്കാരുടെ സ്കൂളുകളിൽ ഇതൊട്ടും നിർബന്ധമുള്ള കാര്യമല്ല. പ്രതിരോധകുത്തിവയ്പുകളുടെ ആഗോളവിതരണക്കാരനായ വ്യവസായഭീമൻ ബിൽ ഗേറ്റ്സിന്റെ പ്രസംഗവുമായി കൂട്ടിവായിക്കുമ്പോഴാണ് ഇന്ത്യക്കാർക്കിടയിൽ റുബെല്ല സംബന്ധിച്ച ആശങ്ക ഇരട്ടിക്കുന്നത്.
ലോകത്തെ 15 ശതമാനം ജനസംഖ്യ കുറയ്ക്കാൻ പ്രതിരോധ വാക്സിനുകൾ ഉപകരിക്കുമെന്നാണ് വീഡിയോ ക്ലിപ്പിങ്ങുകളിൽ ബിൽ ഗേറ്റ്സ് പറയുന്നത്. രണ്ടായിരാമാണ്ടിനുശേഷം പോളിയോപോലുള്ള ഒരു കേസും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണു സർക്കാർ പറയുന്നത്. പോളിയോ നിർമ്മാർജനം ചെയ്യപ്പെട്ടുവെന്ന് പറയുന്നവരുമുണ്ട്.
എന്നാൽ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പോളിയോ നിർമ്മാർജനം ചെയ്തിട്ടില്ലെന്ന കാരണം പറഞ്ഞ് നമ്മുടെ രാജ്യത്ത് പ്രതിരോധ വാക്സിനുകൾ വീണ്ടും പ്രയോഗിക്കുന്നതിലും ആശങ്കയുണ്ട്. വാക്സിനുകളുടെ പ്രചരണാർത്ഥം ലോകാരോഗ്യ സംഘടന കോടികളാണ് ലോകത്തെ വിവിധ രാജ്യങ്ങളിൽ പരസ്യയിനത്തിലും മറ്റും ചെലവിടുന്നത്. എന്നാൽ ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിൽ പ്രചരണം പൊതുവേ കുറവാണുതാനും. ഇതും ദുരൂഹത പരത്തുന്നതാണ്.
ഏതായാലും റുബെല്ലാ പോലുള്ള പ്രതിരോധ വാക്സിനുകളുടെ ഉള്ളടക്കം കണ്ടെത്തിയപ്പോഴാണ് കാര്യങ്ങൾക്ക് വ്യക്തത ഉണ്ടായത്. എസ് വി 40 തുടങ്ങിയ ജീവാണുക്കളും മെർക്കുറിയും കടത്തിവിട്ടാണ് മിക്ക വാക്സിനുകളും ഉൽപാദിപ്പിക്കപ്പെടുന്നത്. ഇതു മനുഷ്യശരീരത്തിലെ ബീജാണുക്കളുടെ നിരക്കു കുറയ്ക്കുന്നുവെന്നാണ് വ്യക്തമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ കുത്തിവയ്പിലൂടെ വരുംതലമുറയിലെ ഉൽപാദനശേഷി കുറയ്ക്കാമെന്ന കണ്ടെത്തൽ മൂലമാണ് പദ്ധതി ഉപേക്ഷിക്കപ്പെടാതെ നിർബാധം തുടരുന്നതെന്നാണ് ആശങ്ക ഉയർന്നു വരുന്നത്.
ലോകത്ത് വാക്സിനുകളുടെ മൊത്ത വിതരണക്കാരനായ ഗേറ്റ്സ് ഫൗണ്ടേഷൻ ചെയർമാൻ ബിൽഗേറ്റ്സ് അന്തർദേശീയ ടിഇഡി മീറ്റിംഗിലാണ് (ടെക്നോളജി, എന്റർറ്റൈന്മെന്റ് ആൻഡ് ഡിസൈൻ) പ്രതിരോധ കുത്തിവയ്പുകളുടെ മറുവശത്തെപ്പറ്റി പ്രതികരിച്ചത്. വാക്സിനുകൾ വിതരണം ചെയ്യാൻ ഇദ്ദേഹത്തിന് അനുവാദം നൽകിയിട്ടുള്ളത് ലോകാരോഗ്യ സംഘടന തന്നെയാണ്. എന്നാൽ വിതരണം ചെയ്യപ്പെടുന്ന രാജ്യങ്ങളിൽ മരുന്നിനെക്കുറിച്ച് യാതൊരു അറിവുമില്ല.
കേരളത്തിൽ വാക്സിനെകുറിച്ച് വിവരാവകാശരേഖയിലൂടെ ചോദിച്ചപ്പോൾ ഏതോ വിദേശ ശാസ്ത്രഗ്രന്ഥത്തിൽ നല്ലെതെന്നു പറഞ്ഞിട്ടുണ്ടെന്നാണ്. ഇന്ത്യയിൽ ഈ മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യയിൽ വിതരണം ചെയ്യപ്പെടുന്ന വാക്സിനുകൾ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നതാണു ഇത്തരത്തിലെത്തുന്ന മരുന്ന് വിതരണം ചെയ്യാൻ ഇന്ത്യയിൽ സ്വകാര്യ കമ്പനികളുമുണ്ട്. അതുകൊണ്ടുതന്നെ മരുന്നിന്റെ ഉള്ളടക്കമോ, ദൂഷ്യഫലങ്ങളോ അറിയാൻ യാതൊരു മാർഗവുമില്ല. ഇന്ത്യയിൽ പോളിയോ അടക്കമുള്ള രോഗങ്ങൾ നിർമ്മാർജനം ചെയ്യപ്പെട്ടുവെന്ന് അവകാശപ്പെടുന്നെങ്കിലും വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ അറിയിച്ചിട്ടുള്ളത് എറണാകുളം ജില്ലയിൽ മാത്രം 1015 പേർ ദുരന്തം അനുഭവിക്കുന്നുണ്ടെന്നാണ്. അതിൽ എത്രപേർ പോളിയോ കുത്തിവയ്പ് വ്യാപകമായ ശേഷം പോളിയോ ബാധിച്ചവരാണെന്നു വ്യക്തമല്ല.
അതേസമയം, ഗർഭിണിയായ യുവതിക്ക് ഒരു പനി വന്നാൽ സാധാരണയായി ഡോക്ടർ പാരസെറ്റമോൾ ഗുളിക നല്കി പറഞ്ഞയയ്ക്കുകയാണു ചെയ്യുന്നത്. ചിലപ്പോൾ പനിക്കു കാരണമായ മറ്റെന്തെങ്കിലും രോഗം ഗർഭിണികളിൽ ഉണ്ടായിരിക്കുകയും അതു ഗർഭസ്ഥശിശുവിനെ ബാധിക്കുകയും പിന്നീടു കുഞ്ഞിനു ബുദ്ധിമാന്ദ്യമോ അംഗവൈകല്യമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതൊഴിവാക്കാനാണു റുബെല്ല കുത്തിവയ്പെടുക്കുന്നതെന്നും അലോപ്പതി ഡോക്ടർമാർ പറയുന്നു. എന്നാൽ പ്രതിരോധകുത്തിവയ്പു സംബന്ധിച്ചു വ്യക്തതയില്ലാത്തതിനാൽ തങ്ങളുടെ കുട്ടികളെ പരീക്ഷണവസ്തുക്കളാക്കുന്നുവെന്ന ആശയക്കുഴപ്പമാണു കേരളത്തിലെ മിക്ക മാതാപിതാക്കൾക്കും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍