എന്റെ വക 500 പേജ് അടക്കം അനേകം ഫെയ്സ് ബുക്ക് പേജുകൾ തുടങ്ങി രാഹുൽ പിന്നീട് മുതലെടുത്തു; വിവാഹം നടത്തിയത് രശ്മി പ്രസവിച്ച ശേഷം; അൽപ്പവസ്ത്രത്തിന്റെ പേരിൽ വീട്ടുകാരുമായി രശ്മി ഉടക്കി; പുറത്ത് വരുന്നത് അനേകം രാഹുൽ-രശ്മി കഥകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ രശ്മി ആർ. നായരുടെ കുറ്റസമ്മതം പ്രതിക്കൂട്ടിൽ നിർത്തുന്നത് രാഹുൽ പശുപാലനെയാണ്. രാഹുലിനെ കുഴപ്പത്തിൽ ചാടിച്ചത് രശ്മിയാണെന്ന ആരോപണം സജീവമാകുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ.
അതിനിടെ രാഹുൽ പശുപാലനെ രശ്മി വിവാഹം ചെയ്തത് പ്രസവത്തിനുശേഷമെന്ന് വ്യക്തമായി. എഞ്ചിനിയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയശേഷം സീനിയർ വിദ്യാർത്ഥിയായിരുന്ന രാഹുലുമൊത്തുള്ള ലിവിങ് ടുഗതറാണ് പ്രസവത്തിലും ഒടുവിൽ വിവാഹത്തിലും കലാശിച്ചത്. പത്തനാപുരം കരിനല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൾ രശ്മി ഭേദപ്പെട്ട സാന്പത്തിക ചുറ്റുപാടുകളിൽനിന്നാണ് ഉപരിപഠനത്തിനായി പോയത്. മധുരയിലെ എഞ്ചിനിയറിങ് കോളജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരിക്കെ രാഹുൽ പശുപാലനെ പരിചയപ്പെട്ടു. ഈ പരിചയം ആദ്യം സൗഹൃദത്തിനും പിന്നീട് പ്രണയത്തിനും വഴിമാറിയത്. ഇതോടെ ജീവത രീതി തന്നെ മാറി.
ഇരുവരും ടിവിങ് ടുഗതറെന്ന നൂതന ആശയം സ്വന്തം ജീവിതത്തിലും പരീക്ഷിച്ചു. രാഹുൽ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരിക്കെയാണ് രശ്മി മധുരയിലെത്തുന്നത്. രശ്മിയുമൊത്ത് ഒരുമിച്ച് താമസിച്ച് പഠനം തുടരുന്നതിനിടയിൽ രാഹുൽ ഒരു ബൈക്കപകടത്തിൽപ്പെട്ടു. വിവരമറിഞ്ഞ് നാട്ടിൽനിന്ന് അമ്മയാണ് രാഹുലിനരികിലേക്കെത്തിയത്. ചെന്നൈയിലെ രാഹുലിന്റെ വസതിയിലെത്തിയ അമ്മ, മകനെ ശുശ്രൂഷിക്കുന്ന രശ്മിയെ പരിചയപ്പെട്ടിരുന്നു. എന്നാൽ സുഹൃത്തെന്ന നിർവചനം മാത്രമാണ് രശ്മിയുമായുള്ള ബന്ധത്തിൽ രാഹുൽ അമ്മയ്ക്ക് നൽകിയ വിശദീകരണം.
ഇത് വിശ്വസിച്ച് രാഹുലിന്റെ അമ്മ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പഠനത്തിനിടെ റിലയൻസിൽ രാഹുലിന് ജോലി കിട്ടി. രശ്മിയെ രണ്ടാം വർഷം കോളേജിൽ നിന്ന് പുറത്താക്കി. അവിടെ നിന്ന് ഡിഗ്രി നേടാനുമായില്ല. പിന്നെ മോഡലിങിലായിരുന്നു രശ്മിക്ക് താൽപര്യം. പ്രവർത്തന മേഖല മെച്ചപ്പെടുത്തുകയെന്നലക്ഷ്യത്തോടെ ഇരുവരും ചെന്നൈയിലേക്ക് താമസം മാറിയതോടെ നാടുമായുള്ള ബന്ധവും രശ്മി ഉപേക്ഷിച്ചു. 2013 ജൂണിൽ സഹോദരിയുടെ വിവാഹത്തിനായി രാഹുൽ നാട്ടിലെത്തിയപ്പോൾ മാത്രമാണ് മകന് ഭാര്യയും കുട്ടിയുമുള്ളകാര്യം മാതാപിതാക്കളറിയുന്നത്. ഈ സമയം രാഹുലിന്റെ മകന് പ്രായം മൂന്ന്. മകനിൽനിന്നുതന്നെ രക്ഷിതാക്കളറിഞ്ഞ വിവാഹത്തിന്റെ കഥയിങ്ങനെ.
ചെന്നൈയിൽ താമസിക്കുന്പോഴാണ് രാഹുലിൽനിന്നും രശ്മി ഗർഭം ധരിക്കുന്നതിന്. എന്നാൽ ഗർഭം ധരിച്ചതും പിന്നീട് ആൺകുട്ടിക്ക് ജന്മം നൽകിയതുമൊന്നും രശ്മി സ്വന്തം മാതാപിതാക്കൾ അറിയിച്ചിരുന്നില്ല. ഇതിനിടെയിൽ രാഹുലുമായുള്ള ബന്ധത്തിൽ ഉലച്ചിൽതട്ടിയാൽ താനും മകനും പെരുവഴിയിലാകുമെന്ന രശ്മിയുടെ ചിന്തയാണ് വിവാഹത്തിന് വഴിവച്ചത്. കുട്ടി പിറന്ന് ആഴ്ചകൾക്കുശേഷം രശ്മിയുടെ നിർബന്ധപ്രകാരം ഗുരുവായൂർ ക്ഷേത്രനടയിലായിരുന്നു വിവാഹം. വീട്ടിൽനിന്നുള്ള എതിർപ്പ് ഭയന്ന് ഇക്കാര്യം രാഹുലും മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.
രാഹുലിന്റെ വീട്ടിലെത്തിയിട്ടും അൽപ്പവസ്ത്രധാരണമെന്ന രീതിക്ക് താൽക്കാലികമായെങ്കിലും മാറ്റംവരുത്താൻ രശ്മി തയ്യാറായിരുന്നില്ല. കുട്ടിയുടുപ്പം നിക്കറുമിട്ട് നിരത്തിലിറങ്ങിയ രശ്മി നാട്ടിൻപുറത്തുകാർക്ക് ഒരത്ഭുത വസ്തുവായിരുന്നു. രാഹുലിന്റെ ഗ്രാമത്തിൽനിന്നും താമസസ്ഥലത്തേക്ക് മടങ്ങിയ രശ്മി മോഡലിങ് രംഗത്ത് പിടിമുറുക്കാൻ നടത്തിയ ശ്രമങ്ങളാണ് ചുംബന സമരത്തിലും ഓൺലൈൻ പെൺവാണിഭത്തിലുമെത്തിതെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇതിന് പിന്നിൽ രാഹുൽ പശുപാലനാണെന്നാണ് രശ്മി ഇപ്പോൾ നൽകുന്ന മൊഴി.
ഏതായാലും സോഷ്യൽ മീഡിയയിൽ നഗ്ന ചിത്രങ്ങൾ പ്രചരിച്ചതോടെ മോഡലിംഗിൽ അവസരവും വർധിച്ചു. ഇതിനിടയിലാണ് എളുപ്പത്തിൽ പണം സമ്പാദിക്കാൻ മറ്റുപല വഴികളും തേടിയത്. ഓൺലൈൻ പെൺവാണിഭ കേസിലെ ഒന്നാം പ്രതി അക്ബർ, ഉപഭോക്താക്കളായി വേഷം കെട്ടിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്ത ആദ്യത്തെ ചിത്രം രശ്മിയുടെതായിരുന്നു. ആദ്യം മനസിലായില്ലെങ്കിലും പിന്നീട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. തുടർന്ന് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തുകയായിരുന്നു. രശ്മി വാട്ട്സ് ആപ്പിലൂടെ അയച്ചു കൊടുത്ത പെൺകുട്ടികളുടെ ചിത്രമാണ് അക്ബർ ഇടപാടുകാരായെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തത്. ഇടപാടുകാർക്കിടയിൽ ആർ പ്ലസ് എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു ചാറ്റിങ്.
ബിടെക് എൻജിനീയറിങ് വിദഗ്ധനായ രാഹുൽ പശുപാലൻ ഒരേ സമയം നിരവധി വ്യാജ പ്രൊഫൈലുകളുടെ ഉടമയായിരുന്നു. ബാർ കോഴകേസിൽ ഇടതുപക്ഷം കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കിയ സമയത്ത് എന്റെ വക അഞ്ഞൂറ് എന്ന പേരിൽ രാഹുൽ ഫേയ്സ്ബുക്ക് പേജ് തുടങ്ങിയിരുന്നു. മാണിക്കെതിരായ ഓൺലൈൻ ക്യാമ്പയിനിൽ മികച്ച പ്രതികരണമാണ് ഈ പേജിന് ലഭിച്ചത്. ഇതുകൂടാതെ കള്ളപ്പേരുകളിലും രാഹുൽ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന രശ്മിയുടേ പല ഫോട്ടോകളിലും വ്യാജ പേരിൽ വന്ന് കമന്റിട്ട് മറ്റുള്ളവരെ കമന്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതും രാഹുൽ തന്നെയാണ്.
കള്ളൻ ശങ്കുരു, ബാബാ ശങ്കുരു തുടങ്ങിയ പേരിലും രാഹുൽ പശുപാലൻ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയിരുന്നു. എറണാകുളം സ്വദേശിയായ വനിതയുടെ പേരിൽ വ്യാജ പേജ് നിർമ്മിച്ച് അപകീർത്തികരമായ പോസ്റ്റുകളിട്ടതും രാഹുലാണെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍