ഈ ശബ്ദം കേട്ടാൽ അറിയാത്ത മലയാളികൾ ഉണ്ടോ ഈ ലോകത്ത്; ആശയും ബാലകൃഷ്ണനും വാ തുറന്നാൽ ആര് റേഡിയോ ഓഫ് ചെയ്യും? റേഡിയോ പരിപാടിയിലൂടെ സൂപ്പർസ്റ്റാറുകളായ ബാലകൃഷ്ണന്റേയും ആശാ ലതയുടേയും കഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അറബ് രാഷ്ട്രങ്ങളിൽ മലയാളം സ്വകാര്യ റേഡിയോകൾക്കു ലഭിച്ച വൻ ജനപിന്തുണ പിന്നിട് കേരളത്തിലും റേഡിയോ വിപ്ലവത്തിന് ആവേശമായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏതാണ്ട് പന്ത്രണ്ടോളം സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകളും അതിനെക്കാൾ കൂടുതൽ ഓൺലൈൻ റേഡിയോകളും അതിനോടൊപ്പം ആകാശവാണി എഫ്എം സ്റ്റേഷനുകളും ഇപ്പോൾ കേരളത്തിൽ നിലവിലുണ്ട്. ഇതിൽ ലോകമെമ്പാടുമുള്ള റേഡിയോ ആരാധകരെ സൃഷ്ടിക്കാൻ ജോയ് ആലുക്കാസ് റേഡിയോയിലൂടെയും ആകാശവാണി എഫ്എം നിലയത്തിലൂടെയും ജനപ്രിയമായ ഹലോ ജോയ് ആലുക്കാസ് എന്ന പ്രോഗ്രാമിന് സാധിക്കുനുണ്ട്.
ആശാ ലതയും ബാലകൃഷ്ണനും അവതാരകരാകുന്ന ഈ റേഡിയോ പരിപാടിക്ക് ഇത്രത്തോളം ജനപിന്തുണ കിട്ടാൻ കാരണം തികച്ചും ജനകീയമായ ഇവരുടെ അവതരണമാണ് എന്ന് ആശാലത പറയുന്നു. ഫോണിലൂടെയും കത്തിലൂടെയുമൊക്കെ ചിരി പടർത്തുന്ന ഇവരുടെ മധുര സംഭാഷണങ്ങളും അതിനോടൊപ്പം നിരവധി ആളുകളുടെ വിഷമങ്ങൾ മനസിലാക്കി ഒട്ടനവധി ചാരിറ്റി പ്രവർത്തങ്ങളും ഈ ജനപ്രിയ റേഡിയോ പ്രോഗ്രാമിലൂടെ നടക്കുന്നുണ്ട് .ആദ്യ സമയങ്ങളിൽ ഇതിന്റെ മുഴുവൻ ചുമതലയും താൻ ഒറ്റക്ക് കൊണ്ടുനടക്കുകയായിരുന്നു. പിന്നിട് ബാലകൃഷ്ണൻ എത്തുകയായിരുന്നു. പരസ്പരം ചോദ്യങ്ങളും കത്തുകളുടെ മറുപടികളും ആളുകളിലേക്ക് അങ്ങനെ എത്തുമ്പോൾ അത് കുടുതൽ ആവേശമായി.
പഴയ ആകാശവാണിയിലെ പോലെ എഴുത്ത് ഭാഷ ഉപയോഗിക്കാതെ ഇപ്പോഴത്തെ എഫ്എം റേഡിയോ ജോക്കികളെപ്പോലെ എന്തെങ്കിലും ഒന്ന് പറഞ്ഞു പോകാതെയും ഒരു പ്രത്യേക രീതിയിൽ വളരെ ജനകീയമാക്കാൻ നോക്കിയതാണ് ഈ പ്രോഗ്രാം ലോകം മുഴുവൻ ജനപ്രിയമാർജിക്കാൻ കാരണം എന്നാണ് ആശയുടെ വിലയിരുത്തൽ. പാട്ടു കേൾക്കാൻ മാത്രമാണ് എഫ്എം എന്നുള്ള കാഴ്ചപ്പാടുകൾ പല എഫ്എം റേഡിയോകളും കേരളത്തിൽ വിലയിരുത്തുമ്പോൾ കേൾവിക്കാരന്റെ സന്തോഷങ്ങളും വിഷമങ്ങളും ആശംസകളും ഒരുപോലെ പ്രാധാന്യം നൽകി എഴുത്ത് മൊഴിയിൽ നിന്നും വാക്ക്മൊഴിയിലൂടെ കൊണ്ടുപോകാൻ ഇവർ ശമിക്കുന്നത് എന്നതാണ് ഇവരെ ആളുകൾ ഇഷ്ടപ്പെടാൻ കാരണം.
മുംബൈയിൽ ജോലിയുള്ള ഭർത്താവിൽ നിന്നും ലഭിച്ച എയിഡ്സ് രോഗവും അഞ്ചു വയസുകാരിയായ മകളുടെ വിദ്യാഭാസ പ്രശ്നങ്ങളും ഓർത്തു ഭയന്ന് ഇവർക്കയച്ച ആത്മഹത്യാ കുറിപ്പും എയിഡ്സ് എന്ന വൈറസിനെ നശിപ്പിക്കാൻ നാളെ രാവിലെ ചിലപ്പോൾ കടുപിടുത്തത്തിനു സാധിച്ചേക്കാം എന്ന ഇവരുടെ മറുപടിയും ഈ വാർത്ത ഏറ്റെടുത്ത ശ്രോതാക്കളുടെ സഹായത്തോടെ പരിഹാരം കണ്ടെടുത്തതുമെല്ലാം ഇവരെ തികച്ചും ജാനകിയ റേഡിയോ ജോക്കികൾ ആക്കി മാറ്റി.
ശ്രോതാക്കൾക്ക് ഒരു അവതാരകർ എന്നതിലുപരി അവരുടെ സ്വന്തം ഒരാൾ എന്ന സാമീപ്യമായി മാറാൻ സാധിച്ചതാണ് കേൾവിക്കാരും ആരാധകരും കൂടുവാൻ ഒരു കാരണമായി ബാലകൃഷൻ കാണുന്നത്. വലിയ ഒറ്റപ്പെടലിൽ തങ്ങൾ അവർക്ക് ആശ്വാസം ആകാറുണ്ട് എന്നതാണ് ഇവരിൽ നിന്ന് കിട്ടുന്ന സ്നേഹപ്രകടനങ്ങൾ സൂചിപ്പിക്കുന്നതെന്ന് ആശയും ബാലാകൃഷണനും സമ്മതിക്കുന്നു. തങ്ങൾ ആശയും ബാലകൃഷ്ണനും ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ ആരാധകരുടെ റെസ്പോൺസ് വളരെ വൈകാരികമായിരിക്കും. പലരും കെട്ടിപ്പിടിക്കുകയും കരയുകയും വരെ ചെയ്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ബാലകൃഷ്ണൻ സമ്മതിക്കുന്നു.
1999 ൽ കേരള പ്രസ് അക്കാദമിയിൽ ജേർണലിസം പൂർത്തിയാക്കി ദുബായിൽ റേഡിയോ വാർത്ത വായനക്കാരനായിട്ടായിരുന്നു ബാലകൃഷ്ണന്റെ ആദ്യത്തെ റേഡിയോ കാൽവെയ്പ്. ഈ റേഡിയോയിൽ തന്നെ അന്ന് സായന്തനം എന്ന പ്രോഗ്രാം ആശാ ലതയോടൊപ്പം ചെയ്തു തുടങ്ങിയതാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ഇവരുടെ സൗഹൃദത്തിന് ഇപ്പോൾ തന്നെ 19 വർഷത്തെ ആയുസുണ്ട്. ദുബായിൽ നിന്നു പിന്നീടു കേരളത്തിൽ ആകാശവാണി കൊച്ചി എഫ്എമ്മിൽ സ്പോൺസർ ചെയ്ത ആശ തുടങ്ങിവച്ച പ്രോഗ്രാമിലേക്ക് ബാലകൃഷ്ണനെയും പിന്നിട് ആശ ക്ഷണിക്കുകയായിരുന്നു.
പിന്നിട് ജോയ് ആലുക്കാസ് സ്വന്തമായി ഓൺലൈൻ റേഡിയോ തുടങ്ങിയപ്പോൾ ലോകം മുഴുവനും ആരാധകരായി. ഇവരുടെ കെമിസ്ട്രി വർക്കൗട്ട് ആകുന്നതിന്റെ പ്രധാന കാരണം ഇവർ രണ്ടും മലബാറുകാരായതുകൊണ്ടാവാം എന്നാണ് ബാലകൃഷ്ണൻ പറയുന്നത്. ഓൺലൈൻ റേഡിയോ സോഷ്യൽ മീഡിയയെപ്പോലെ പെട്ടന്നുള്ള റെസ്പോൺസുള്ളതാണെന്ന അനുഭവങ്ങൾ ഇവർക്കുണ്ട്. റേഡിയോ വഴി വന്ന കത്തിൽ ജപ്തിനടപടികൾ കാരണം വിഷമം അനുഭവിക്കുന ഒരു യുവതിയുടെ പ്രശ്നം അതിന്റെ എല്ലാ വികാരങ്ങളും ഉൾക്കൊണ്ട് അവതരിപ്പിച്ചു ജപ്തി നടപടികൾ ആറു മാസത്തേക്ക് നിർത്തിവച്ചു പിന്നിട് അതിനുള്ള സഹായങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായി കടം വീട്ടിയ അനുഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നു ബാലകൃഷ്ണൻ പറഞ്ഞു.
ആകാശവാണിയുടെ പാരമ്പര്യ രീതിയിൽ നിന്നും മാറി ചിന്തിച്ചു പുതിയ ഒരാശയത്തിൽ കത്തുകളും ഫോൺ വിളികളുമായി തുടങ്ങിയ പ്രോഗ്രാം അന്ന് പിന്നിട് വന്ന പല റേഡിയോ ചാനലുകളും അനുകരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. താനൊരു പാട്ടുകാരിയായതുകൊണ്ട് പാട്ട് പാടാനേ സാധിക്കൂ അല്ലാതെ റേഡിയോ അവതരണത്തിന് വലിയ സഹായം ആയിട്ടില്ല എന്ന് ആശ ലത സമ്മതിക്കുന്നു. ജനങ്ങൾ ശ്രദ്ധിക്കുന്ന നല്ലൊരു റേഡിയോ ജോക്കി ആവാൻ സാധിച്ചത് ചെറുപ്പം മുതലേയുള്ള വായനാശീലവും ജനകീയമായ ജീവിതവും ആണന്നു ഇവർ രണ്ടുപേരും അടിവരയിട്ടു പറയുന്നു.
നല്ല ശബ്ദം മാത്രം പോരാ നല്ലൊരു റേഡിയോ അവതാരകനാവാൻ അതിനോടൊപ്പം സാമൂഹിക വീക്ഷണവും വേണം അല്ലെങ്കിൽ റേഡിയോ പാട്ട് മാത്രം കേൾക്കുന്ന ഒരു മാദ്ധ്യമമാവാൻ കാരണമാക്കാൻ കാരണം എന്നാണ് ഇവർ വിലയിരുത്തുന്നത്. ഇതിനെല്ലാം ഉപരിയായി നമ്മുടെ സംസാരത്തിന് ആത്മാവുണ്ടായിരിക്കണം. ഇപ്പോഴത്തെ ന്യൂ ജെനറേഷന് എഫ്എം ജോക്കികൾ പ്രോഗ്രാമിന് വേണ്ടി ആകെ അശ്രയിക്കുന്നത് ഇന്റർനെറ്റ് മാത്രമാണ്. വായനാശീലവും പൊതുജന ഇടപെടലുകളും ഇവർക്കു വളരെ കുറവാണെന്ന് ബാലകൃഷൻ പറഞ്ഞു. ഇതിനു കാരണം പൊതുവേയുള്ള ജീവിത സാഹചര്യങ്ങൾ ആണെന്നു ആശാലത സമ്മതിക്കുന്നു. വളർന്നു വരുന്ന രീതിയിൽ കുടുതലായും സമൂഹ മാദ്ധ്യമങ്ങളാണ് എല്ലാം എന്ന് ഇപ്പോഴത്തെ ജനത വിശ്വസിക്കുന്നു. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇവർക്കു തോന്നുകയും ചെയ്യുന്നു എന്നതാണ് കാരണമായി ഇവർ കാണുന്നത്.
ചാരിറ്റി പ്രവർത്തനം നടത്താനായി ഇപ്പോൾ പ്രോഗ്രാം പോകുന്ന എല്ലാ സ്ഥലങ്ങളിലും ശ്രോതാക്കളുടെ തന്നെ കൂട്ടായ്മകൾ ഉണ്ട്. പ്രോഗ്രാമിലൂടെ വരുന്ന കത്തുകളിലും ഫോൺകോളുകളിലൂടെയും അറിയുന്ന പ്രശ്നങ്ങൾ നേരിട്ട് അറിഞ്ഞു പരിഹരിക്കാൻ ഈ കൂട്ടായ്മക്ക് കുറച്ചൊക്കെ സാധിക്കുന്നുമുണ്ട്. ബാലകൃഷ്ണനും ആശാലതയും വെറും റേഡിയോ ജോക്കികൾ മാത്രമല്ല. ആയിരം മുഖമുള്ള അവതാരകൻ എന്ന റേഡിയോ ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തകം എഴുതുന്നത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ബാലകൃഷ്ണൻ. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു പരസ്യ കമ്പനി ഉടമയാണ് കാസർഗോഡ് സ്വദേശി ബാലകൃഷ്ണൻ. ഔദ്യോഗിക ചുമതലകൾ എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ പൂർണമായും കേരളത്തിലെയും മറുനാട്ടിലേയും വിഷമം അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് ആശ്രയമാകുന്ന ചാരിറ്റി പ്രവർത്തങ്ങളുമയി മുന്നോട്ട് പോകുകയാണ് ആശാ ലത.
ക്ലോക്കിലേക്ക് നോക്കി റേഡിയോ ഓൺ ചെയ്തു ചിരിയും ചിന്തയും ആളുകളുടെ പ്രശ്നവും അറിയാൻ കാത്തിരിക്കുന്ന റേഡിയോ ശ്രോതാക്കൾ ഇവർക്കു കുടുകയല്ലാതെ കുറയുന്നില്ല. ആശയും ബാലകൃഷ്ണനും നമ്മളിൽ ഒരാളുടെ ശബ്ദം എന്ന് മനസ്സിൽ തൊട്ടു വിശ്വസിക്കുന്നതുകൊണ്ടാണ് ഇത് വലിയ കൂട്ടായ്മകൾക്കും ജനപിന്തുണയ്ക്കും കാരണമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍