സേക്രട്ട്ഹാർട്ടിന്റെ ആത്മഹത്യാ തിയറിയിൽ ദുരൂഹതകളേറെ; നെറ്റിയിലെ മുറിവും ചെവിയിലെ ചോരയും മുട്ടിലെ പരിക്കും ചോദ്യമായി തുടരുന്നു; പൈകുളത്തെ മനോരോഗാശുപത്രിയിൽ സജീവന് സംഭവിച്ചത് എന്ത്?
കൊച്ചി: ദുരുഹ മരണങ്ങളുടെ പേരിൽ ഏറെ ആരോപണങ്ങൾ നിലനില്കുന്ന മാനസികരോഗാശുപത്രിയാണ് തൊടുപുഴക്കടുത്തുള്ള പൈകുളം സേക്രട്ട് ഹാർട്ട് ആശുപത്രി. ജീവനക്കാരുടെ സമരം ശക്തമായി നടക്കുന്നതിനിടെ ഒരു രോഗി കൂടി തൂങ്ങി മരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആശുപത്രി നൽകുന്ന വിശദീകരണം യുക്തിസഹമല്ല. അതു തന്നെയാണ് വിവാദങ്ങൾക്ക് കാരണവും. പക്ഷേ ഉന്നത സ്വാധീനത്തിന്റെ തണലിൽ ആരോപണമെല്ലാം ഒതുക്കി തീർക്കാൻ മാനേജ്മെന്റിന് കഴിയുന്നു.
ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന മാനസിക വൈകല്യമുള്ള രോഗികളെ ചികത്സിക്കുന്ന ഇവിടെ കഴിഞ്ഞ 15 നു രാവിലെ 8 മണിക്ക് തൃശ്ശൂർ വലപ്പാട് സ്വദേശി എൻ.റ്റി സജീവനാണ് (38) ആശുപത്രി പരിസരത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെ രണ്ടു കെട്ടിടങ്ങൾക്കിടയിലുള്ള ഇടുങ്ങിയ ഭാഗത്ത് പൈപ്പിൽ ടെലഫോൺ കേബിളുകൾ ഉപയോഗിച്ച് സജിവൻ തുങ്ങിമരിച്ചതായിയാണ് ആശുപതി അതിക്രതർ വ്യക്തമാക്കുനത്. എന്നാൽ സാധാരണ യുക്തിയിൽ ഇതു സാധ്യമല്ല എന്നുളതാണ് നാട്ടുകാർ ആരോപ്പിക്കുന്നത്ത്.
പൊലീസും സജിവന്റെ ബന്ധുക്കളും എത്തുന്നതിനു മുൻപേ ആശുപത്രി അധികൃതർ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിയത് ദുരുഹത വർദ്ധിപ്പിക്കുന്നു. അതോടൊപ്പം കേബിളിന്റെ വയറിൽ തുങ്ങിയാണ് സജിവൻ രാത്രി എപ്പോഴോ അത്മഹത്യ ചെയ്തത് എന്നാണ് ആശുപത്രികാരുടെ വാദം. പക്ഷെ നിലം തൊടാറായി കിടക്കുന്ന കേബിളിൽ എങ്ങനെ സജിവൻ തുങ്ങി മരിക്കുമെന്നാണ് നാട്ടുകാരും മരിച്ച സജിവന്റെ ബന്ധുക്കളും ചോദിക്കുന്നത്. സജിവനെ രാവിലെ എട്ടു മണിക്ക് മരിച്ചതായി കണ്ടെത്തിയെങ്കിലും 9.30 നു ശേഷമാണു പൊലീസിനെയും, ബന്ധുക്കളെയും ആശുപത്രിയിൽ നിന്ന് വിളിച്ചറിയിക്കുന്നത്. മരിച്ച സജിവന്റെ നെറ്റിയുടെ ഇടതു ഭാഗത്തും കഴുത്തിനും മുറിവുണ്ടായിരുന്നു, ചെവിയിൽ നിന്ന് ചോര ഒലിക്കുന്നുമുണ്ടായിരുന്നു. അതോടൊപ്പം ഇദേഹത്തിന്റെ രണ്ടു മുട്ടിനും പരിക്ക് ഉണ്ടായിരുന്നതായും പറയുന്നു.
40 രോഗികൾ കിടക്കുന്ന വാർഡിൽ ഒരു സിസ്റ്റർ ആണ് നൈറ്റ് ഡ്യൂട്ടി ചെയുന്നതെന്ന് ആക്ഷേപമുണ്ട്. മാനസികമായി പ്രശനങ്ങൾ കാണിക്കുന്ന രോഗികളെ കൃത്യമായി സംരക്ഷിക്കാനോ പരിചരിക്കനോ ആശുപത്രി അധിക്രതർ ശ്രമിക്കാറില്ല എന്നാണ് നാട്ടുകാർ ആരോപിക്കുനത്. കാര്യമായി പണം വാങ്ങാതെ സേവനമാണ് ലക്ഷ്യമെന്നാണ് ആശുപത്രി മാനേജ്മെന്റു പറയുന്നത്. എന്നാൽ മരിച്ച സജിവനെ കഴിഞ്ഞ മാസം രണ്ടാം തിയതി ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഇയാളുടെ ബന്ധുകളുടെ കയിൽ നിന്ന് ഡിപോസിറ്റു തുകയായി 15000 രൂപയും ചികിത്സക്കും മരുന്നിനുമായി വേറെ തുകയും അധിക്രതർ വാങ്ങി എന്നാണ് ബന്ധുക്കളുടെ പക്ഷം. പണം കൊടുത്താലും രോഗം മാറുമെന്നു കരുതിയ ഇവർ പിന്നിട് കാണുനത് മരിച്ച സജിവനെയാണ്.
വലിയ ചുമരുകളും, ഇരുമ്പ് വാതിലുകളും പുറത്തേക്കുള്ള വഴികളിലും മറ്റും രാത്രി ജോലിചെയ്യുന്ന സുരക്ഷ ഗാർഡുകളുമുള്ളപ്പോൾ എങ്ങനെ പുറത്തുള്ള ഒരു സ്ഥലത്ത് സെല്ലിൽ കിടന്ന സജിവൻ വന്നു എന്നത് സംശയം ജനിപ്പികുന്നു. ഇനി ആത്മഹത്യ ആണെകിൽ തന്നെ അത് ആശുപത്രിയുടെ ആനാസ്ഥയാണെന്നു വ്യക്തവുമാണ്. ഇതിനു മുൻപും ഇത്തരത്തിലുള്ള പല ദുരുഹ മരണങ്ങളും ഇവിടെ നടന്നിടുണ്ട്. മിക്കവയും അതമഹത്യയും, ഹൃദയാഘാതം മുലമുള്ള മരണം എന്നാണ് ആശുപത്രി അധിക്രതർ പറയുന്നത്. വ്യാപകമായി മരുന്നുപരിക്ഷണവും അതോടൊപ്പം അബദ്ധത്തിൽ മരുന്ന് മാറി രോഗികൾക്ക് കൊടുക്കുന്നു തുടങ്ങിയ എന്ന ആക്ഷേപവും നിലനിൽക്കുന്നു. മാനസിക രോഗി എന്ന് മുദ്രകുത്തി പലരെയും ഇവിടെ പാർപ്പിക്കാൻ ആശുപത്രി വഴിവിട്ടു സഹായിക്കുക പതിവാണെന്നും ആരോപണങ്ങൾ നിലനില്കുന്ന മാനസികാരോഗ്യ കേന്ദ്രമാണ്മു തൊടുപുഴ പൈകുളം എസ്.എച്ച്. ഹോം ആശുപത്രി.
ഇവിടെ ജോലി ചെയുന്ന തൊഴിലാളികളെ വ്യാപകമായി ആശുപത്രി അധികൃതരും, മാനസിക വികല്യമുള്ള രോഗികളും പിഡിപ്പിക്കുന്നു എന്നാണ് ബി.എം.സ് ആരോപിക്കുനത്. ഇവടെ രോഗികളെ ചികിത്സിക്കുന്ന ഒരു ഡോക്ടർ ഇവിടെ ജോലിചെയ്യുന്ന സ്ത്രികളോട് വളരെ മോശാമായ ഭാഷയിൽ പലപ്പോഴും സംസാരിക്കുന്നു എന്ന് കാണിച്ചു 10 സ്ത്രി ജീവനക്കാർ തൊടുപുഴ വനിതാ ഹെല്പ് ലൈൻനിൽ പാരാതി കാടുത്തിട്ട് നാളിതുവരെ യാതൊരു അന്വേഷണവും നടത്തിയിലെന്നു ബി.എം.സ് ഇടുക്കി ജില്ല സെക്രട്രി സിബി വർഗിസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവിടുത്തെ തൊഴിലാളികൾക്ക് യാതൊരു സുരക്ഷയും ആശുപത്രി മാനേജ്മെന്റു കൊടുക്കുന്നില്ലെന്നും മാനസിക രോഗികൾ ക്രുരമായി ആക്രമിക്കുകയും, സ്ത്രി തൊഴിലാളികളെ പിഡനത്തിന് പോലും രോഗികൾ ശ്രമിക്കുന്നു എന്നും സിബി
വർഗിസ് പറഞ്ഞു.
സർകാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം തൊഴിലാളികൾക്ക് കൊടുക്കണം, ആശുപത്രിയിൽ ആവശ്യമായ നേഴ്സുമാരെ നിയമിക്കുക, അനുകുല്യങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഒരു വിഭാഗം ജിവനക്കാർ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. പക്ഷെ ഒരു നടപടിയും ആശുപത്രി മാനേജ്മെന്റു സ്വികരിച്ചിട്ടില്ല എന്നാണ് സമരം നടത്തുന്നവർ പറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർചകൾ നടത്തിയെന്നും, ശബള വർധനവ് നടപ്പാക്കാൻ ഇപ്പോൾ ബുദ്ധിമുട്ടണെന്നും കേസ് നിലവിൽ ലേബർ കോടതിയുടെ പരിഗണനയിലാണെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍