അഴകൊഴമ്പനായി പറയുന്ന ചെന്നിത്തലയല്ല, വസ്തുതകൾ പഠിച്ചു പറയുന്ന വി ഡി സതീശനല്ലേ പ്രതിപക്ഷ നേതാവാകേണ്ടിയിരുന്നത്..? ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ ഒളിപ്പിച്ച കൗശലങ്ങളെ തുറന്നുകാട്ടി സതീശന്റെ നിയമസഭാ പ്രസംഗം: സിപിഐ(എം) പോലും കൈയടിക്കുന്ന വീഡിയോ കാണാം..
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന വേളയിൽ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയായിരുന്നു. എന്നാൽ, വി ഡി സതീശനായിരുന്നു അന്ന് അനൗദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനത്ത്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ വിഷയങ്ങൾ ഉയർത്തി കൊണ്ടുവന്നതും അത് സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തത് സതീശനായിരുന്നു. ലോട്ടറി വിഷയത്തിൽ അടക്കം ധനമന്ത്രി തോമസ് ഐസക്കിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു അന്ന് സതീശൻ നടത്തിയത്. യുഡിഎഫിന്റെ ഐശ്വര്യമായി അങ്ങനെ സതീശൻ മാറി. വീണ്ടും കോൺഗ്രസ് പ്രതിപക്ഷത്തായപ്പോൾ ഒനൗദ്യോഗിക പ്രതിപക്ഷ നേതാവിന്റെ വിധത്തിൽ സതീശൻ കാര്യങ്ങൾ അവതരിപ്പിച്ചു തുടങ്ങി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണെങ്കിലും സതീശനായിരുന്നു നല്ലതെന്ന അഭിപ്രായം രേഖപ്പെടുത്തുന്നവർ നിരവധിയാണ്. ഇതിന് കാരണം വിഷയങ്ങൾ പഠിപ്പിച്ച് കൃത്യതയോടെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ മികവാണ്. അത് മാത്രവുമല്ല, സംഘപരിവാർ ശക്തികളോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിച്ചാണ് സതീശൻ സഭയിലേക്ക് വീണ്ടുമെത്തിയതും. എന്തായാലും പ്രതിപക്ഷത്തിന് ഏറ്റവും തലവേദനയുണ്ടാക്കുന്ന പ്രതിപക്ഷത്തുള്ള നേതാവ് സതീശൻ തന്നെയാണെന്ന് വ്യക്താക്കുന്നതാണ് അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസംഗം.
ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്മേൽ നടന്ന ചർച്ചയിൽ സതീശൻ നടത്തിയ പ്രസംഗം മികച്ചു നിന്നു. ഇടതു നേതാക്കൾ പോലും പുകഴ്ത്തുന്ന വിധത്തിൽ വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുകയായിരുന്നു സതീശൻ. ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ച ബജറ്റിൽ ഒളിപ്പിച്ച് കാര്യങ്ങളെ അക്കമിട്ട് നിരത്തി കൊണ്ടാണ് അദ്ദേഹം സഭയിൽ കസറിയത്. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ധവളപത്രത്തെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് സതീശൻ തുടങ്ങിയത്. യുഡിഎഫ് ചെയ്ത നല്ല കാര്യങ്ങളെ താഴ്ത്തികെട്ടാൻ വേണ്ടിയാണ് ഈ ധവളപത്രമെന്ന് സതീശൻ വ്യക്തമാക്കി.
ധവളപത്രത്തിന്റെ മറവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മന്ത്രിയുടെ ഭാവന പീലിവിടർത്തിയാടുകയാണ് ബജറ്റിൽ. പക്ഷേ, അത് അവസാനം എത്തി നിൽക്കുന്നത് ഉട്ട്യോപ്യയുടെ വകുപ്പിലാണ്. അതിന്റെ ഭാഗമായാണ് രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്. ഒന്നാംമാന്ദ്യ പാക്കേജ് ബജറ്റിലെ ഒരു കൗശലമായിരുന്നു. റവന്യൂ വരുമാനത്തിന്റെ 72 ശതമാനം ചെലവാകുന്നു എന്ന് വിലപിക്കുന്ന ധനകാര്യമന്ത്രി 20,000 കോടി മുതൽ ഒരു ലക്ഷം മുതൽ കടമെടുത്താൽ അതിന്റെ പലിശ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് പറയുന്നില്ല. അത് ഈ സംസ്ഥാനത്തിന്റെ മീതെ അടിച്ചേൽപ്പിക്കുന്ന പ്രതിവർഷ ബാധ്യത എങ്ങനെയാകും? ഇത് പറയാൻ സാധിക്കേണ്ട, അതെങ്ങനെ തിരിച്ചടയ്ക്കും എന്ന് പറയേണ്ടേ.. ഇത് സംസ്ഥാനത്തിന് ഭീമമായ ബാധ്യത വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ലക്ഷം കോടി ബജറ്റിന് അപ്പുറത്തു നിന്നും സമാഹരിക്കുമ്പോൾ ദ്വീർഘവീക്ഷണമില്ലാതെ ആരോ വെറുതേ തരുന്നു എന്ന വിധത്തിലാണ് മന്ത്രി അവതരിപ്പിക്കുന്നതെന്നും സതീശൻ വ്യക്തമാക്കി. പൊതുമരാമത്ത വകുപ്പിനെ ധനകാര്യ വകുപ്പ് ടേക്ക് ഓവർ ചെയ്താണ് മാന്ദ്യ വിരുദ്ധ പാക്കേജ്. നേരത്തെ തന്നെ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് നിലവിലുണ്ടെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വർഷത്തെ വരവും ചിലവും ബജറ്റിൽ ഉണ്ടാകണം. അതൊന്നും ജറ്റിൽ ഇല്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സതീശൻ വ്യക്തമാക്കി. യുഡിഎഫിന്റെ കാലത്ത് കടമെടുത്ത് മുടിപ്പിച്ചു എന്ന പറഞ്ഞ ധനമന്ത്രി ഇപ്പോൾ പറയുന്നത് കടം എടുക്കണമെന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉമ്മൻ ചാണ്ടി അവതരിപ്പിച്ച ബജറ്റിൽ ഒമ്പതിനായിരം കോടിയുടെ റവന്യൂ കമ്മിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ അവതരിപ്പിച്ച ബജറ്റിലാകട്ടെ 13000 കോടിയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഒന്നും ബാക്കിവച്ചില്ലെന്ന വാദത്തെയും അദ്ദേഹം തള്ളി. 2016ലെ റൊക്ക ബാക്കി 1640 കോടിയായിരുന്നു ഇപ്പോൾ അത് മൈനസിലേക്ക് പോകുകയാണ് ഉണ്ടായത്. അഞ്ച് വർഷം യുഡിഎഫ് ഭരിച്ചപ്പോഴും മൈനസാണ് കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാന്ദ്യ പാക്കേജിൽ വാഹന നികുതിയാണ് പ്രധാന വരുമാനമാണ് ഐസക്ക് കാണിച്ചിരിക്കുന്നത്. ഇത് നടക്കാത്ത കാര്യമാണെന്നും സതീശൻ വ്യക്തമാക്കുന്നു. ഇങ്ങനെ വസ്തുതകൾ നിരത്തിയുള്ള അവതരണാണ് സതീശൻ സഭയിൽ നടത്തിയത്. ഇതിനെ കൈയടികളോടെ തന്നെയാണ് ഭരണപക്ഷം സ്വീകരിച്ചത്.
പൊതുമരാമത്ത് വകുപ്പിനെ ധനവകുപ്പ് വിഴുങ്ങുന്നു എന്ന ആരോപണം കൂടി സതീശൻ ഉന്നയിച്ചു. നികുതി പിരിവിന്റെ കാര്യത്തിലെ ഐസക്കിന്റെ സൂത്രങ്ങളും സതീശൻ പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടി. മുൻപ് ഐസക്ക് ധനമന്ത്രിയായപ്പോൾ യുഡിഎഫ് അനുകൂലിച്ച വാറ്റ് കൊണ്ട് രക്ഷപെടുകയാണ് ഉണ്ടായത്. ഇപ്പോൾ ഐസക്കിന് തുണയായത് ജിഎസ്ടിയാണെന്ന കാര്യവും സതീശൻ ഓർമ്മിപ്പിച്ചു. ചില കാര്യങ്ങളിൽ ഐസക്കിന് അഭിനന്ദിക്കുകയും ചെയ്തു സതീശൻ. ഇപ്പോഴുള്ള നികുതി നിർദ്ദേശങ്ങളിലെ അശാസ്ത്രീയതയുെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാഗപത്രത്തിന് നികുതി വർദ്ധിപ്പിച്ച തീരുമാനം സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സതീശൻ വ്യക്തമാക്കി. ലക്ഷക്കണക്കിന് രൂപ സാധാരണക്കാരന് കൊടുക്കേണ്ടി വരുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് പിൻവലിക്കണമെന്ന ആവശ്യവും സതീശൻ ഉന്നയിച്ചു. സതീശന്റെ നിയമസഭാ പ്രസംഗം സോഷ്യൽ മീഡിയയിലും ചർച്ചയായി. സതീശനെ പോല കഴിവുള്ള വ്യക്തിയെ മാറ്റി ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതിലെ അനൗചിത്യവും ചിലർ ചൂണ്ടിക്കാട്ടുന്നു. സതീശൻ വരും ദിവസങ്ങളിലും ഇടതു സർക്കാറിന് തലവേദനയാകുമെന്ന കാര്യവും നിരവധി പേർ ചൂണ്ടിക്കാട്ടി.
Stories you may Like
- ഭരണയന്ത്രം തുരുമ്പിച്ചുവെന്ന ഐസക്കിന്റെ വിശകലനം പിണറായിക്ക് നേരെയുള്ള ഒളിയമ്പ്
- ആഞ്ഞടിച്ച് വിഡി സതീശൻ; ഉപരോധത്തിൽ സെക്രട്ടറിയേറ്റ് പരിസരം നിശ്ചലം
- കിഫ്ബിയിൽ സംഭവിക്കുന്നത്; ഡോ ശൂരനാട് രാജശേഖൻ എഴുതുന്നു
- 'തിന്നാൻ വല്ലതും ഉണ്ടെങ്കിലെ പാചകത്തിൽ കാര്യമുള്ളു; വെറും വാചക മേള'
- സംസ്ഥാനത്ത് മാധ്യമ വേട്ടയ്ക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍