ഗ്രാവിറ്റി മുതൽ ഗ്രാവിറ്റി തരംഗം വരെ
ശാസ്ത്രത്തെ ഇന്നോളം കുഴക്കിയിട്ടുള്ള പ്രഹേളികകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്രാവിറ്റി അഥവാ ഗുരുത്വാകർഷണം. വസ്തുക്കൾ താഴേക്കുതന്നെ പതിക്കാൻ കാരണമാകുന്ന ബലത്തെപ്പറ്റിയുള്ള ചിന്താപദ്ധതികൾ വളർന്ന് ഇന്ന് പ്രപഞ്ചത്തെ അടുത്തറിയാൻ സഹായിക്കുന്ന തരംഗങ്ങൾ വരെ വലുതായിരിക്കുന്നു. ഈ വളർച്ചയെ വിദ്യാർത്ഥികൾക്കും വിജ്ഞാനാർത്ഥികൾക്കും വേണ്ടി രേഖപ്പെടുത്തി ഡോ. ജോർജ്ജ് വർഗീസ് തയ്യാറാക്കിയ പുസ്തകമാണ് ഗ്രാവിറ്റി.
പതിനൊന്ന് അദ്ധ്യായങ്ങളിലൂടെയാണ് ഡോ. ജോർജ്ജ് വർഗീസ് ഗ്രാവിറ്റിയുടെ കഥ അവതരിപ്പിക്കുന്നത്. ആദ്യ അധ്യായത്തിൽ മനുഷ്യന്റെ ശാസ്ത്രചിന്തകൾ ശാസ്ത്രീയതപ്രാപിക്കാൻ തുടങ്ങിയ കാലത്തെയാണ് അവതരിപ്പിക്കുന്നത്. അക്കാലത്തെ ഏറ്റവും വലിയ ആലോചന ഈ പ്രപഞ്ചത്തിന്റെ രൂപമായിരുന്നു. ഭൗമകേന്ദ്രിത പ്രപഞ്ചരൂപരേഖയിൽനിന്ന് സൗരകേന്ദ്രിതമാതൃകയിലേക്കുള്ള വളർച്ചയും അരിസ്റ്റാർക്കസ് മുതൽ കെപ്ലർ വരെയുള്ള ശാസ്ത്രകാരന്മാരും ഒക്കെ അക്കാലത്തെ പ്രൗഢമാക്കിവരായിരുന്നു. രണ്ടാം അധ്യായം ശാസ്ത്രത്തിന്റെ വിവിധമേഖലകളിലിൽ തന്റേതായ നേട്ടങ്ങൾ രേഖപ്പെടുത്തിയ ഗലിലിയോ ഗലിലിയുടെ ഗ്രാവിറ്റി സംബന്ധമായ പഠനങ്ങൾ രണ്ടാം അധ്യായത്തിലും മൂന്നാം അധ്യായത്തിൽ ഐസക് ന്യൂട്ടന്റെ ഗ്രാവിറ്റി പഠനങ്ങളും ചർച്ച ചെയ്യുന്നു. ശാസ്ത്രചരിത്രത്തിന്റെ വഴികളിലൂടെ ചരിക്കുന്ന ഈ അധ്യായങ്ങൾ രസകരമാണെന്നുമാത്രമല്ല വായനക്കാരുടെ അന്വേഷണത്വരയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
തുടർന്നു രണ്ട് അധ്യായങ്ങളിലൂടെ ആൽബർട്ട് ഐൻസ്റ്റൈൻ എന്ന മഹാപ്രതിഭ ഗുരുത്വാകർഷണബലമെന്ന ശാസ്ത്രസിദ്ധാന്തത്തിൽ എങ്ങിനെയൊക്കെ ഇടപെട്ടുവെന്നും എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നുഎന്നും ചർച്ച ചെയ്യുന്നു. ഐൻസ്റ്റൈൻ ഗുരുത്വെമന്നതിനു പുതിയ ഭാഷ്യം ചമച്ചിരുന്നു. ഗുരുത്വശക്തി േകവലം വസ്തുക്കൾ തമ്മിലുള്ള ആകർഷണെമന്നതിനെക്കാളുപരി അവ നിലെകാള്ളുന്ന ഇടത്തിൽ വരുത്തുന്ന ്രഭംശങ്ങളാണ്. പിണ്ഡമുള്ള ഏതു വസ്തുവിനും അതിന്റെ ചുറ്റുപാടുമുള്ള സ്ഥലത്തിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കാൻ കഴിയും. താരതേമ്യന പിണ്ഡം കുറഞ്ഞ വസ്തുകൾക്ക് തീരെ െചറിയ അളവിേല സ്ഥലത്തിന്റെ രൂപത്തിനു േകാട്ടം വരുത്താൻ കഴിയൂ. അതുെകാണ്ട് അതു തിരിച്ചറിയണെമങ്കിൽ വലിയ വസ്തുക്കളുെട ഗുരുത്വാകർഷണവലയത്തിനുള്ളിൽ കടക്കണം.
പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും അതതിടങ്ങളിൽ നിലനിർത്തുന്നതും പരിണമിപ്പിക്കുന്നതും ഗ്രാവിറ്റിയാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന ഗ്രാവിറ്റിയുടെ രഹസ്യം ഏറക്കുറെ വെളിപ്പെടുത്തി തന്നത്, ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഐൻസ്റ്റൈനായിരുന്നു. കേവലം ഒരു ബലമായി മാത്രം അതിനെ കണ്ട്യുന്യൂട്ടനെ ഐൻസ്റ്റൈൻ തിരുത്തി.
പിണ്ഡം കൂടിയ വസ്തുക്കളുെട സമീപത്തുകൂടി സഞ്ചരിക്കുന്ന പ്രകാശരശ്മികൾ വളഞ്ഞുേപാകാൻ സാധ്യതയുെണ്ടന്ന് െഎൻൈസ്റ്റൻ സൂചന നല്കി.
ഇക്കാര്യം പരിേശാധിക്കുവാൻ ഒരു പരീക്ഷണവും അേദ്ദഹം നിർേദ്ദശിച്ചു. സൂര്യെന്റ അടുത്തു നില്ക്കുന്ന നക്ഷ്രതങ്ങെള േനാക്കിയാൽ അക്കാര്യം േബാധ്യമാകുന്നതാണ്. ഇതായിരുന്നു െഎൻൈസ്റ്റെന്റ നിർേദ്ദശം. സൂര്യൻ അകന്നുകഴിയുേമ്പാൾ നക്ഷ്രതങ്ങൾ എവിടെയാെണന്നു നമുക്കറിയാം. ഭൂമിയുെട ്രഭമണംെകാണ്ട് ചിലേപ്പാൾ ആ നക്ഷ്രതങ്ങൾ സൂര്യെന്റയടുത്ത് എത്തുന്നതായി കാണാം. സൂര്യെന്റയടുത്തു വന്നാൽ പിന്നെ സൂര്യേശാഭെകാണ്ട്് നക്ഷ്രതങ്ങെള കാണാൻ കഴിയില്ല. പകൽ നക്ഷ്രതങ്ങെളാന്നുംതെന്ന ആകാശത്ത് കാണുന്നില്ലേല്ലാ. ഇക്കാരണത്താൽ സൂര്യെന്റ സമീപത്തു നില്ക്കുന്ന നക്ഷ്രതങ്ങെള േനാക്കി അവയുെട സ്ഥാനം നിർണ്ണയിക്കാനും കഴിയില്ല. ഐൻസ്റ്റൈൻ അതിനുെമാരു േപാംവഴി നിർേദ്ദശിച്ചു. പൂർണ്ണ സൂര്യ്രഗഹണം നടക്കുേമ്പാൾ നിങ്ങൾ േനാക്കൂ. സൂര്യൻ മറയ്ക്കെപ്പടുന്നതുെകാണ്ട് ചുറ്റിലും നല്ല ്രപകാശമുള്ള ഏതാനും നക്ഷ്രതങ്ങൾ അേപ്പാൾ കാണാൻ കഴിയും. 1918 ജൂൺ 18-ന് സംഭവിച്ച പൂർണ്ണസൂര്യഗ്രഹണ ദിനത്തിൽ ഇതു സ്ഥിരീകരിക്കാൻ ശാസ്ത്രലോകം തീരുമാനിച്ചുറച്ചു. ആ സംഭവത്തിന്റെ അതിമനോഹരമായൊരു വിവരണമാണ് ആപേക്ഷികതാസിദ്ധാന്തം തെളിയിച്ച സൂര്യഗ്രഹണം എന്ന അദ്ധ്യായം.
2016 ഫെബ്രുവരി 11-നാണ് ഗ്രാവിറ്റിതരംഗങ്ങൾ കണ്ടെത്തി എന്ന വാർത്ത ശാസ്ത്രലോകം പുറത്തുവിട്ടത്. എന്നാൽ അതിനും 100 കൊല്ലങ്ങൾക്കുമുമ്പ്, ആപേക്ഷികതാ സിദ്ധാന്തം പൂർത്തിയാക്കിയപ്പോൾ ആൽബർട്ട് ഐൻസ്റ്റൈൻ പ്രവചിച്ചിരുന്നതാണ് ഇവയെപ്പറ്റി. മനുഷ്യനിർമ്മിതമായതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ ഒരുപകരണമാണ് ഗ്രാവിറ്റി തരംഗങ്ങളെ കണ്ടെത്തിയത്. പ്രപഞ്ചത്തെപ്പറ്റിയറിയുവാൻ ഇനി നമുക്ക് ഗ്രാവിറ്റി തരംഗങ്ങളുടെ സഹായകമാവും ഏറ്റവും നിർണ്ണായകം. അതിനെപ്പറ്റിയുള്ള ഒരു മികച്ച വിവരണത്തോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്.
ഗ്രാവിറ്റി എന്തെന്നു തിരിച്ചറിഞ്ഞ ചരിത്ര പശ്ചാത്തലങ്ങളിലൂടെ ഒരന്വേഷണയാത്ര നടത്തുകയാണ് ഈ പുസ്തകം. ഭൗതികശാസ്ത്രചരിത്രത്തിലെ ദീപസ്തംഭങ്ങളായി ശോഭിക്കുന്ന പലരെയും ആ വഴിത്താരയിൽ നമുക്കു കാണാൻ സാധിക്കുന്നു. പ്രപഞ്ചത്തെക്കുറിക്കുന്ന വീക്ഷണങ്ങൾക്ക് എന്തെല്ലാം മാറ്റങ്ങളാണ് വന്നുഭവിച്ചിട്ടുള്ളതെന്ന് ഇതിനു സമാന്തരമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അധ്യക്ഷനായി പ്രവർത്തിക്കുന്ന ഡോ. ജോർജ്ജ് വർഗീസ് ചങ്ങനാശ്ശേരി എസ്.ബി. കോളജിൽ അദ്ധ്യാപകനായും കോഴിക്കോടു സർവ്വകലാശാലയിൽ ഭൗതികശാസ്ത്രവിഭാഗം തലവാനായും പ്രവർത്തിച്ച അദ്ധ്യാപനപരിചയവും പരിജ്ഞാനവും ഉപയോഗിച്ചാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്. കഠിനമായതും സാധാരണ വായനയ്ക്ക് അനിവാര്യമല്ലാത്തതുമായ ഭൗതിക ശാസ്ത്രതത്ത്വങ്ങൾ ഒഴിവാക്കിയിരിക്കുന്നു എന്നതിനാൽ ശാസ്ത്രസാങ്കേതിക തത്ത്വങ്ങളുടെയോ ഗണിതശാസ്ത്രസിദ്ധാന്തങ്ങളുടെയോ അതിപ്രസരമുണ്ടായിട്ടില്ല. എന്നാൽ വിഷയത്തിന്റെ ഗാംഭീര്യം ചോർന്നുപോകാതിരിക്കാൻ ഗ്രന്ഥകാരൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. ഗ്രാവിറ്റിയുടെ രഹസ്യം ചുരുളഴിച്ചെടുത്ത് അവതരിപ്പിക്കുമ്പോൾ അവശ്യം ആവശ്യമായ ശാസ്ത്രതത്ത്വങ്ങളെ ലളിതമായി വിശദീകരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
കൃതി - ഗ്രാവിറ്റി
ഗ്രന്ഥകാരൻ - ഡോ. ജോർജ്ജ് വർഗീസ്
വിഭാഗം - പോപ്പുലർ സയൻസ്
പ്രസാധകർ - ഡി സി ബുക്സ്, കോട്ടയം
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍