സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ബോണസ് പരിധി ഉയർത്തി; ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനം മൂന്നുലക്ഷം വരെ; പുതുതായി 47 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിക്കാനും മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാർക്കുള്ള ബോണസ് പരിധി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധന പരിധിയിലും വർധന വരുത്തും. പുതുതായി 47 ഗവണ്മെന്റ് പ്ലീഡർമാരെ നിയമിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
മൊത്തശമ്പളം 22000 രൂപ വരെ (ഒൻപത് ശതമാനം ക്ഷാമബത്ത ഉൾപ്പെടെ)യുള്ള ജീവനക്കാർക്കാണ് 3500 രൂപ നിരക്കിൽ ബോണസ് നൽകാൻ മന്ത്രിസഭായോഗം തിരുമാനിച്ചത്. 18870 രൂപയിൽ കൂടുതൽ പ്രതിമാസ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഉൽസവബത്തയായി 2400 രൂപ അനുവദിക്കാനും തിരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയർത്തി. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25000 രൂപ വരെ അനുവദിക്കാം. നിലവിൽ 5000 രൂപയായിരുന്നു. ജില്ലാകലക്ടർക്ക് 10000 രൂപ വരെ അനുവദിക്കാം.
റോഡ് യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാനജില്ലാ റോഡുകളും സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും. വളർന്നു വരുന്ന ക്രിക്കറ്റ് താരമായ ജയലക്ഷ്മി ദേവ് എസ് . ജെ യുടെ കുടുംബത്തിന് ചിറയിൻകീഴ് പഴയകുന്നുമ്മൽ വില്ലേജിൽ മൂന്ന് സെന്റ് ഭൂമി പതിച്ചു നൽകും.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രൊഫ. ഡി. നാരായണനെ നിയമിച്ചു.
കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോർഡ് സ്വതന്ത്ര അംഗങ്ങളായി അഞ്ചു പേരെ നിയമിച്ചു. ഡോ. ഡി. ബാബുപോൾ, (മുൻ ധനകാര്യ സെക്രട്ടറി), പ്രൊഫ. സി.പി. ചന്ദ്രശേഖർ, പ്രൊഫ. സുശീൽ ഖന്ന, സലിം ഗംഗാധരൻ, മുൻ റീജിണൽ ഡയറക്ടർ, ആർ.ബി.ഐ, തിരുവനന്തപുരം., ജെ.എൻ. ഗുപ്ത എന്നിവരാണ് അംഗങ്ങൾ.
ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തുടർനടപടിക്കുമായി സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പിൽ ഒരു ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ എട്ട് തസ്തികൾ സൃഷ്ടിച്ചു. കോൺഫിഡൻഷ്യൻ അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, എന്നിവരുടെ ഓരോ തസ്തികയും അസിസ്റ്റന്റ് ,ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ രണ്ട് വീതം തസ്തികളുമാണ് സൃഷ്ടിച്ചത്.
പത്താം ശമ്പളപരിഷ്ക്കരണ കമ്മീഷൻ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരള വാട്ടർ അഥോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കും.
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 12 മുതൽ 18 വരെ തിരുവനന്തപുരം കവടിയാർ മുതൽ കിഴക്കേക്കോട്ട-മണക്കാട് വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ക്യാബിനറ്റ് തീരുമാനത്തിന്റെ പൂർണരൂപം
1. മൊത്തശമ്പളം 22000 രൂപ വരെ (ഒൻപത് ശതമാനം ക്ഷാമബത്ത ഉൾപ്പെടെ)യുള്ള ജീവനക്കാർക്ക് 3500 രൂപ നിരക്കിൽ ബോണസ് നൽകാൻ മന്ത്രിസഭായോഗം തിരുമാനിച്ചു. 18870 രൂപയിൽ കൂടുതൽ പ്രതിമാസം ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഉൽസവബത്തയായി 2400 രൂപ അനുവദിക്കാനും തിരുമാനിച്ചു.
2. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയർത്തി.
3. മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25000 രൂപ വരെ അനുവദിക്കാം. നിലവിൽ 5000 രൂപയായിരുന്നു. ജില്ലാകലക്ടർക്ക് 10000 രൂപ വരെ അനുവദിക്കാം.
4. റോഡ് യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഹൈവേകളും പ്രധാനജില്ലാ റോഡുകളും സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും.
5. വളർന്നു വരുന്ന ക്രിക്കറ്റ് താരമായ ജയലക്ഷ്മി ദേവ് എസ് . ജെ യുടെ കുടുംബത്തിന് ചിറയിൻകീഴ് പഴയകുന്നുമ്മൽ വില്ലേജിൽ മൂന്ന് സെന്റ് ഭൂമി പതിച്ചു നൽകും.
നിയമിച്ചു
ഗുലാത്തി ഇൻസ്റ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രൊഫ. ഡി. നാരായണനെ നിയമിച്ചു.
കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ബോർഡ് സ്വതന്ത്ര അംഗങ്ങളായി അഞ്ചു പേരെ നിയമിച്ചു. ഡോ. ഡി. ബാബുപോൾ, (മുൻ ധനകാര്യ സെക്രട്ടറി), പ്രൊഫ. സി.പി. ചന്ദ്രശേഖർ (Prof. Centre for Economics Studies and Planning), പ്രൊഫ. സുശീൽ ഖന്ന, (Prof. Economics and Finance, IIIM, Kolkotha., സലിം ഗംഗാധരൻ, മുൻ റീജിണൽ ഡയറക്ടർ, ആർ.ബി.ഐ, തിരുവനന്തപുരം., ജെ.എൻ. ഗുപ്ത, SEBI മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും സ്റ്റേക് ഹോൾഡേഴ്സ് എംപവർമെന്റ് സർവ്വീസസ് മാനേജിങ് ഡയറക്ടറും.
ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തുടർ നടപടിക്കുമായി സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പിൽ ഒരു ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ എട്ട് തസ്തികൾ സൃഷ്ടിച്ചു. കോൺഫിഡൻഷ്യൻ അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, എന്നിവരുടെ ഓരോ തസ്തികയും അസിസ്റ്റന്റ് ,ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ രണ്ട് വീതം തസ്തികളുമാണ് സൃഷ്ടിച്ചത്.
പത്താം ശമ്പളപരിഷ്ക്കരണ കമ്മീഷൻ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേരള വാട്ടർ അഥോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കും.
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 12 മുതൽ 18 വരെ തിരുവനന്തപുരം കവടിയാർ മുതൽ കിഴക്കേക്കോട്ട-മണക്കാട് വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.
കേരള ഹൈക്കോടതിയിൽ പുതിയതായി നിയമിച്ച 47 പ്ലീഡർമാർ
1 ശ്രീ. എസ്. കണ്ണൻ എറണാകുളം
2 ശ്രീ. ടി.ആർ. രഞ്ജിത്തുകൊച്ചി
3 ശ്രീ. പി.ജി. പ്രമോദ് തിരുവനന്തപുരം
4 ശ്രീ. ഇ.സി. ബിനീഷ് എറണാകുളം
5 ശ്രീ. ശ്യാം പ്രശാന്ത് ടി.എസ്. കൊച്ചി
6 ശ്രീ. ഷംസുദീൻ വി.കെ. ആലപ്പുഴ
7 ശ്രീ. സി.കെ. പ്രസാദ് കൊച്ചി
8 ശ്രീമതി. മേബിൾ സി. കുര്യൻ എറണാകുളം
9 ശ്രീമതി. രാജി ടി. ഭാസ്കർ കൊച്ചി
10 ശ്രീമതി. മായ എം.എൻ നെല്ലാട്
11 ശ്രീമതി. ബി. വിനീത ഹരിരാജ് കൊച്ചി
12 ശ്രീമതി. പൂജ സുരേന്ദ്രൻ കൊച്ചി
13 ശ്രീ. മനുരാജ് കെ.ജെ കൊച്ചി
14 ശ്രീ. കെ.ആർ. രഞ്ജിത്തുകൊച്ചി
15 ശ്രീ. കെ.എം. രശ്മി എറണാകുളം
16 ശ്രീ. ഹാഷിർ കെ.എം എറണാകുളം.
17 ശ്രീ. ആർ. ശ്രീനാഥ് കൊച്ചി
18 ശ്രീ. റോൺ ബാസ്റ്റിൻ കൊച്ചി
19. ശ്രീ. പി.എം. സതീഷ് കണ്ണൂർ
20 ശ്രീമതി. പ്രിയ ഷാനവാസ് കൊച്ചി.
21 ശ്രീ. ആന്റണി മുക്കത്തുകൊച്ചി
22 ശ്രീ. ദിലീപ് എസ് കോട്ടയം
23 ശ്രീ. ബി. ഉണ്ണികൃഷ്ണ കൈമൾ കൊച്ചി
24 ശ്രീമതി. എ.സി. വിദ്യ കൊച്ചി
25 ശ്രീമതി. മഞ്ജു. വി പത്തനംതിട്ട
26 ശ്രീമതി. പ്രിൻസി സേവ്യർ കൊച്ചി
27 ശ്രീമതി. എം.എം. ജാസ്മിൻ പത്തടിപ്പാലം
28 ശ്രീ. അജിത്ത് മുരളി എറണാകുളം
29 ശ്രീ. എംപി. മുഹമ്മദ് ഫാസിൽ കൊച്ചി
30 ശ്രീ. കെ.എ.അനസ് ആലപ്പുഴ
31 ശ്രീ. സാജു എസ്. കൊല്ലം
32 ശ്രീ. പോൾ എബ്രഹാം വാക്കനാൽ കൊച്ചി
33 ശ്രീ. കെ.ബി. സോണി കൊച്ചി.
34 ശ്രീ. രവി കൃഷ്ണൻ എറണാകുളം
35 ശ്രീ. രമേഷ് ചന്ദ് പെരുമ്പാവൂർ
36 ശ്രീമതി. ദിവ്യ സി. ബാലൻ പിറവം
37 ശ്രീ. ജാഫർ ഖാൻ. വൈ കൊച്ചി
38 ശ്രീ. എം.ആർ. ധനിൽ തൃശ്ശൂർ
39 ശ്രീ. ഇ.എസ്. അഷ്റഫ് കൊച്ചി
40 ശ്രീമതി. അനിത മത്തായി മുതിരേന്തി എറണാകുളം
41 ശ്രീ. സ്വാമിദാസൻ കെ.എൻ. എറണാകുളം
42 ശ്രീ. ശ്യാംജിറാം കൊച്ചി
43 ശ്രീ. ജെസ്റ്റിൻ മാത്യു കൊച്ചി.
44 ശ്രീ. എൻ.ബി. സുനിൽനാഥ് കൊച്ചി
45 ശ്രീ. പി.എം. ഷമീർ കൊച്ചി
46 ശ്രീ. സുമോദ് പി.എൻ. തൃപ്പുണ്ണിത്തുറ
47 ശ്രീമതി. കെ.കെ. ഷീബ എറണാകുളം.
ധനസഹായം
1. വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം, അണ്ടൂർക്കോണം ചന്തവിള, ജ്യോതിപുരത്ത്, കാർത്തികയിൽ അതുൽകൃഷ്ണയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
2. വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം, മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കാട്ടായിക്കോണം, അരിയോട്ടുകോണം, അശ്വതി ഭവനിൽ അഖിലിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
3. കൊല്ലം, അഞ്ചൽ, തഴമേൽ ശിൽപ്പം വീട്ടിൽ സന്തോഷ്കുമാറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
4. തിരുവനന്തപുരം, കാട്ടാക്കട, കുളത്തുമ്മൽ, മുതുവിളാകത്ത് വീട്ടിൽ മുഹമ്മദ് അഫ്സലിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
5. കിണറ്റിൽ വീണ് മരിച്ച കൊല്ലം, കൊട്ടാരക്കര, ചെറിയ വെളിനല്ലൂർ, അരിക്കച്ചാലിൽ ഇർഫാന്റെ കുടുബത്തിന് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
6. പക്ഷാഘാതം ബാധിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ, ധർമടം, മേലൂർ, ഷീനാ നിവാസിൽ രാധയുടെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
7. ആലപ്പുഴ, പത്തിയൂർ, എരുവ, പടിഞ്ഞാറു മുറിയിൽ ബാബുവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
8. ന്യൂറോ സംബന്ധമായ അസുഖംമൂലം കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം, കുന്നത്തുനാട്, മഴുവന്നൂർ, അമ്പലത്തുംകുടി വീട്ടിൽ മോഹനന്റെ ചികിത്സാ ചെലവിലേക്ക് മൂന്നു ലക്ഷം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
9. അപകടത്തെത്തുടർന്ന് രണ്ടു കൈപ്പത്തിയും നഷ്ടപ്പെട്ട് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ, കോടിയേരി, കൊപ്പരക്കളം, സ്വസ്തികയിൽ സരിത്തിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
10. കണ്ണൂർ, ന്യൂമാഹി, മങ്ങാട്, ഷഫ്നാസ് വീട്ടിൽ ഫിറോസിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
11. വാഹനാപകടത്തിൽ വലതുകാൽ മുറിച്ചുമാറ്റപ്പെട്ട തിരുവനന്തപുരം, ഭരതന്നൂർ, മൂന്നുമുക്ക്, ബിനേഷ് ഭവനിൽ വിനോദിന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
12. പത്തനംതിട്ട, ഏനാദിമംഗലം, മാരൂർ ജോയൻ വില്ലയിൽ ബെൻസി റ്റെനിയുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
13. എറണാകുളം, പിണ്ടിമന, തണ്ടിയേൽ പുത്തൻപുരയിൽ രാജേന്ദ്രന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
14. വാഹനാപകടത്തിൽ മരിച്ച മലപ്പുറം, തിരൂർ, കൊടക്കൽ, ചെറുപറമ്പിൽ വീട്ടിൽ അയൂബിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
15. ഇടുക്കി, തൊടുപുഴ, കൈതക്കോട്ടുകരയിൽ, ആലൂർവീട്ടിൽ ബഷീറിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
16. ഓടയിൽ വീണ് മരിച്ച കോഴിക്കോട്, പന്തീരംകാവ്, തിരുനെല്ലി, മനക്കുളങ്ങര ശശീന്ദ്രന്റെ കുടുബത്തിന് രണ്ടു ലക്ഷം രൂപാ ധനസഹായം നൽകാൻ തീരുമാനിച്ചു.
17. കോഴിക്കോട് മിംസ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയിൽ കഴിയുന്ന കോഴിക്കോട,് കൊയിലാണ്ടി, നടുവണ്ണൂർ ഗോപാലകൃഷണന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപാ ധനസഹായവും നൽകാൻ തീരുമാനിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്