ഏത് മുഖ്യമന്ത്രിയാണെങ്കിലും അറിഞ്ഞില്ല, കേട്ടില്ല എന്നൊക്കെ നടിക്കേണ്ടിവരും; പക്ഷേ പിണറായി അഭിനയത്തിലും നിഷ്കളങ്കതയിലും ഞെട്ടിച്ചുകളഞ്ഞു; ഉമ്മൻ മാന്ത്രികനാണെങ്കിൽ പിണറായി മഹാമാന്ത്രികൻ തന്നെ
ജോണി ജെ. പ്ലാത്തോട്ടം
പപ്പാത്തിച്ചോലയിലെ കൈയേറ്റക്കുരിശു പറിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും മൗനാനാവാദവുമില്ലാതെയാണെന്ന് വിശ്വസിക്കാൻ ഒരു അംഗീകൃത മന്ദബുദ്ധിക്കുപോലും സാധിക്കില്ല. പക്ഷേ, ഏത് മുഖ്യമന്ത്രിയാണെങ്കിലും കുറച്ചൊക്കെ അറിഞ്ഞില്ലാരുന്നു കേട്ടില്ലാരുന്നു എന്നൊക്കെ നടിക്കേണ്ടിവരും. എന്നാൽ, ഇവിടെ, ശരിക്കു പിണറായിയോട് ആരാധന തോന്നാൽ കാരണം അദ്ദേഹത്തിന്റെ അഭിനയത്തിലെ ആ നിഷ്കളങ്കതയും സ്വാഭാവികതയുമാണ്. പിണറായിയെ കാണാതെ പഠിച്ച് വച്ചിരിക്കുന്നവർക്ക് പോലും ഒരു സംശയം തോന്നിപ്പോകും.
കുരിശ് വിശ്വാസികൾക്ക് വേണ്ടി, സർവ്വാഗം വൃണപ്പെട്ടതുപോലുള്ള അദ്ദേഹത്തിന്റെ ആ പ്രകടനം, സ്വരത്തിലെ ആത്മാർത്ഥത, പദാവലിയിലെ നസ്രാണിടച്ച്, ഇതൊക്കെ മാത്രമാണ് പിണറായിയെ വ്യത്യസ്തനാക്കുന്നത് എന്നാരും കരുതേണ്ട. ഈ പ്രകടനത്തിനുമുമ്പ് അദ്ദേഹം നടത്തിയിരിക്കാവുന്ന വൃത്ത ഹോവർക്കാണ് പ്രധാനം.
ഇനിപ്പറയാൻ പോകുന്നത് എന്റെ ഉത്തമ വിശ്വാസത്തിലുള്ള കാര്യമാണ്. തെളിവുചോദിക്കരുത്. വക്കീൽ നോട്ടീസു വന്നാൽ തള്ളിപ്പറയുകയും ചെയ്യും. എങ്കിലും, വിശ്വാസമാണല്ലോ എല്ലാം. ഒന്നാമത്, സീറോ മലബാർ സഭയ്ക്ക് ചപ്പാത്തിച്ചോലയിലെ സംരംഭത്തിൽ കാര്യമായ മുതൽ മുടക്കോ, മേൽക്കൈയോ ഇല്ല. അതുകൊണ്ട് അപകടകാരികളായ സീറോ മലബാർ വിഭാഗത്തിന്റെ വീകാരങ്ങൾ വൃണപ്പെടുകയില്ല എന്നു കൃത്യമായി ഉറപ്പുവരുത്തിയതിന് ശേഷമാണ് കുരിശുപറിച്ചുകൊള്ളാൻ മൗനാനുവാദം കൊടുത്തത്. രണ്ടാമത്, രണ്ടായിരത്തിലധികം ഏക്കര്‍ ഭൂമി ചുമ്മാതങ്ങനെ സ്പിരിറ്റ് ഇൻ ജീസസുകാർ കൈയേറിയതല്ല. ടൂറിസസാധ്യതകളെല്ലാം കണക്കിലെടുത്ത് ഭീമമായവില കൈപ്പറ്റിയിട്ട്, പങ്കാളിത്ത ഉടമ്പടികളും വച്ചുള്ള വലിയൊരു വില്പനയുടെ അടിസ്ഥാനത്തിലാണ് അവിടെ കുരിശ് സ്ഥാപിച്ചത്. വിറ്റുകാശുവാങ്ങിയവരെ തിരിച്ചറിയാൻ നമുക്ക് ഒരു പ്രയാസവുമില്ല. കുരിശുപറിക്കൽ വിലയ തെമ്മാടിത്തരമായിപ്പോയി എന്നു പറയുന്ന ആളുകളാണ് കാശുമേടിച്ചത്. അതിന്റെ സിംഹഭാഗവും ഉന്നതങ്ങളിലെത്തിയിട്ടുണ്ടാകുമല്ലോ.
മൂന്ന്, കാശുംമേടിച്ച് ഉറപ്പും കൊടുത്ത ശേഷം കുടിയിറക്കിയതിനുള്ള പ്രായശ്ചിത്തമോ, നഷ്ടപരിഹാരമോ ആയിട്ടാണ് പിണറായിയുടെ ഈ പ്രകടനമൊക്കം, താനറിഞ്ഞില്ല, അറിഞ്ഞാൽ സമ്മതിക്കുമായിരുന്നോ, ഇതു ചെയ്തവർക്കിട്ടുവച്ചിട്ടുണ്ട്, നാളെ നേരം വെളുക്കട്ടെ, എന്നൊക്കെ പറയുനന്നത്. സീറോ മലബാര#് സഭയുടെ പ്രതിനിധിയായ ഫാ. ജിമ്മി പൂച്ചക്കാട്ടിന്റെ ഉടനടിയുള്ള ഉറച്ച നിലപാടും, ഏത് ചാനലിലും ചെന്നിരുന്നുള്ള സാക്ഷ്യം പറച്ചിലും ഒന്നും യാദൃച്ഛികമായി സംഭവിച്ച കാര്യമല്ല. നാടകം നാടകം മാത്രാമാണെന്നും കാണികളായ വിശ്വാസികൾ വികാരം കൊള്ളേണ്ടത് എന്നുമുള്ള ഏഎപ്പിക്തിയേറ്റർ സങ്കല്പമാണ് ഗവൺമെന്റും അതായത് മുഖ്യമന്ത്രി പിണറായിയും സീറോ മലബാർ സഭാ മേധാവികളും ചേർന്ന് ഈ കളിക്കുന്നത്.
ഒരു ചാനൽ ചർച്ചയ്ക്കിടയിൽ ഫാ ജിമ്മി കുറെ സത്യാവസ്ഥകൾ വെളിപ്പെടുത്തിയല്ലോ. സ്പിരിറ്റ് ഇൻ ജീസസ് വിഭാഗം തങ്ങളിൽ നിന്ന് തെറ്റിപ്പിരിഞ്ഞവരാണെന്നും വഴിതെറ്റിക്കുന്നവരും ശപിക്കപ്പെട്ടവരുമാണെന്നുമുള്ള യാഥാർത്ഥ്യം. ഇതിൽ നിന്നെല്ലാം ചേർത്തുവായിക്കാവുന്ന മറ്റൊരു കാര്യം, കുരിശുപറിക്കലിന് സീറോ മലബാർ സഭയിൽ നിന്ന് കനത്ത പ്രതിഫലവും ബന്ധപ്പെട്ട ആൾ കൈപ്പറ്റിയിട്ടുണ്ട് എന്നതാണ്. ആരും അത്ഭുതപ്പേടേണ്ട നികൃഷ്ടജീവി എന്നൊരക്കെ ഇടയ്ക്കു വിളിക്കുമെങ്കിലും ആ ആൾ സഭയ്ക്കു വലിയ ഉപകാരി ആണ്. പുതിയ സ്വാശ്രയ സ്ഥാപനങ്ങൾ അനുവദിച്ചൊകൊടുക്കുകയോ, നിലവിലുള്ളവയിൽ എന്തു തോന്യാസങ്ങളും നിലനിർത്തിക്കൊണ്ടുപോകുവാൻ വേണ്ടി കണ്ണടച്ചുകൊടുക്കുകയോ ചെയ്യും.
സ്പിരിറ്റ് ഇൻ ജീസസ് കാരെ പിണറായി കയ്യൊഴിഞ്ഞു എന്നു കരുതേണ്ട. പപ്പാത്തിചോലമലയയിൽ മാത്രമല്ലല്ലോ കൈയേറാൻ ഭൂമിയുള്ളത്. കേരളം മുഴുവൻ പിണറായിയുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലുമാണ്. കുരിശിന്റെയു വനഭൂമിയുടെയും രൂപത്തിൽ മാത്രമല്ലല്ലോ, ആനുകൂല്യങ്ങൾ നൽകാവുന്നത്. അവക്ര#്കകുവേണ്ട ആനുകൂല്യങ്ങൾ പിന്നീട് കിട്ടിയിരിക്കും എന്നു ഉറപ്പാണ്. കാത്തിരിക്കണം എന്നേയുള്ളു. മഹിജയോടും പിണറായി പറഞ്ഞത് കാത്തിരിക്കണമായിരുന്നു എന്നാണല്ലോ.
ഒരു വെടിക്ക് മൂന്ന് പക്ഷികളെ വീഴിക്കാൻ പിണറായിക്കുള്ള കഴിവാണ്. ഇപ്പോൾ നാം കണ്ടതിനു പുറമെ പീരുമേട് സബ്കളക്ടര്‍ക്കും സിപിഐക്കാരനായ മന്ത്രിക്കും ഒക്കെ കൂട്ടപ്പണി കൊടുക്കാനും ഇതോടെ വേണമെങ്കിൽ സാധിക്കും. സർവ്വോപരി, മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ തന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമുള്ള പ്രഹസനമായിരുന്നു. അതിൽ അമിതമായ ആത്മാർത്ഥത ആരും കാട്ടേണ്ടതില്ല എന്നതിനാൽ അതു തണുപ്പിക്കാനോ, നിർത്തിവക്കാനോ പിണറായിക്ക് അവസരം കിട്ടിയിരുന്നു.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒന്നും അത്ര നിഷിദ്ധമായ കാര്യമല്ല. ഗുരുവായ ഇ എം എസ്ിന്റെ കാലത്തുതന്നെ ഉള്ളകാര്യമാണ്. അടവുനയം, അടവുതന്ത്രം, എന്നൊക്കെയുള്ള പേരുകൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്നേയുള്ളു.
ഇ എമ്മിന്റെ കാലത്ത് കെഎസ്ആർടിസി തൊഴിലാളി യൂണിയൻ കൈയടക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരങ്ങളിൽ സ്വന്തം ബന്ധുക്കൾക്ക് അടവുനയം സ്വീകരിച്ചിരുന്നു. ഇലക്ട്രിസിറ്റി ബോർഡിൽ ഇതേ ആവശ്യങ്ങള്‍ക്കായി തൊഴിലാളികളെക്കൊണ്ട് കെവി െൈലെൻ ടവറുകൾ ഡയനാമിറ്റുവച്ച് തകർത്തുകളഞ്ഞിട്ടുണഅട്.
ഇഎംഎസിൽ നിന്നും പഠിച്ചിട്ടുള്ള പാഠങ്ങളിൽ ഉപരിപഠനം ഉമ്മൻ ചാണ്ടിയിൽ നിന്നാണ് പിണറായി പൂർത്തിയാക്കിയത് എന്നു തോന്നുന്നു. രാഷ്ട്രീയ മാന്ത്രികനായ ഉമ്മനു പോലും പിണറായിയെ പ്രതി ഇപ്പോൾ അസുയ തോന്നുന്നുണാടാകും. കഴിഞ്ഞ ഭരണകാലത്തെ കുറ്റാരോപിതനായ യുഡിഎപ് മന്ത്രിമാർക്കെതിരെ അഴിമതിക്കേസു ചാർജ് ചെയ്തു എല്ലാത്തിനേയും ജയിലിലടയ്ക്കാനായിരുന്നല്ലോ വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചത്.
അവർക്കാർക്കും ഒരു പോറൽ പോലും ഏല്പിക്കാതെയും ജനരോഷം തനിക്കെതിരെ ഉണ്ടാകാത്ത വിധത്തിലും ഇതാ ജേക്കബ് തോമസിന് ദയാവധം നൽകി തിരിച്ചുവിട്ടിരിക്കുന്നു. അഴിമതി വിരുദ്ധൻ എന്ന പിണറായിയുടെ ഇമേജിന് മേൽ കേരളജനത ഒരു കളങ്കവും കാണുന്നുമില്ല.
ഉമ്മൻ മാന്ത്രികനാണെങ്കിൽ പിണറായി മഹാ മാന്ത്രികനാണ്! ആളുകൾ എങ്ങനെ അദ്ദേഹത്തിന്റെ ഫാനാകാതിരിക്കും?
സിപിഎമ്മിന്റെയും എൽഡിഎഫ് ഗവൺമെന്റിന്റെയും ഭാവി ഭാഗധേയങ്ങളും വിധിയും ഇപ്പോൾ പിണറായി എന്ന വ്യക്തിയുടെ മുഖ്യമന്ത്രിയുടെയല്ല ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടു കൊടുക്കപ്പെട്ടിരിക്കുകയാണ്. ഇതിൽ ആത്മാർത്ഥമായ അതൃപ്തിയുള്ളവർ രണ്ടു വ്യക്തികൾ മാത്രമാണെന്നു തോന്നുന്നു. വിഎസും സീതാറാം യച്ചൂരിയും സിപിഐയിൽ നിന്നൊരു കാനം രാജേന്ദ്രനും. ഇവർ കൂടി പിണണായിയുടെ ഫാൻസായി മാറിയിരുന്നെങ്കിൽ അദ്ദേഹത്തിന് എന്തൊരു ആശ്വാസമാകുമായിരുന്നു. ഒളിവും മറവുമില്ലാതെ ഭരിക്കാമായിരുന്നു. നുണ പറഞ്ഞ് ആത്മാവിനു ദോഷം വരുത്താതിരിക്കാമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍