മന്ത്രി ഷൈലജ ഉൾപ്പെട്ട ബോർഡ് അഭിമുഖം നടത്തിയത് വെറും മൂന്ന് മിനിറ്റ് മാത്രം; ആകെ ചോദിച്ചത് ഒരേ ഒരു ചോദ്യവും; ഉയർന്ന യോഗ്യതകൾ ഉണ്ടായിട്ടും നൽകിയത് 300ൽ 75 മാർക്ക് മാത്രം; എൽഎൽബിയിലും എൽഎൽഎമ്മിലും റാങ്ക് ജേതാവ് കൂടിയായ ജാസ്മിനെ ഒഴിവാക്കി 16 ക്രിമിനൽ കേസിൽ പ്രതിയായ പാർട്ടി നേതാവിനെ ബാലാവകാശ കമ്മീഷനിൽ തിരുകി കയറ്റിയത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിച്ചതിൽ വകുപ്പ് മന്ത്രി കെകെ ഷൈലജ സ്വജനപക്ഷപാദം നടത്തിയെന്ന് കോടതി തന്നെ പരാമർശിച്ചിരുന്നു. ഈ വിഷയത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോയത് കോട്ടയം സ്വദേശി ജാസ്മിൻ അലക്സാണ്. ഇക്കാരണം തന്നെയാണ് അഭിമുഖത്തിൽ ഉയർന്ന യോഗ്യതയുണ്ടായിട്ടും 300ൽ 75 മാർക്കിൽ അവർ ഒതുങ്ങി പോയത് എന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. മന്ത്രി ഉൾപ്പെട്ട അഭിമുഖം നടത്തുന്ന ബോർഡ് പക്ഷേ വെറും മൂന്ന് മിനിറ്റിൽ താഴെ മാത്രമാണ് ജാസ്മിനോട് സംസാരിച്ചത്. ചോദിച്ചതാകട്ടെ വെറും ഒരു ചോദ്യവും. വയനാട് ജില്ലാ ബാലാവകാശ കമ്മിറ്റി അംഗത്തിനെതിരെ ക്രിമിനൽ കേസുകളുമുണ്ടായിരുന്നു ഇത് പോലും പരഹിഗണിക്കാതെ ഇയാളെ നിയമിക്കുകയും ചെയ്തിരുന്നു. കൃത്യമായ രീതിയിൽ അപേക്ഷിച്ചിട്ടും ഒരു മറുപടിയപും ഇല്ലാതിരുന്നപ്പോഴാണ് ജാസ്മിൻ കോടതിയെ സമീപിച്ചത്. പിന്നീട് അപേക്ഷ അയച്ചതിന്റെ അഭിമുഖത്തിന് ക്ഷണിച്ചപ്പോൾ തന്നെ പരാതി കൊടുത്തതിന്റെ നീരസം ബോർഡ് അംഗങ്ങളുടടെ മുഖത്ത് വ്യക്തമായിരുന്നുവെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ആദ്യത്തെ അപേക്ഷയിൽ വേണ്ടത്ര അപേക്ഷകരില്ലാത്തതിനാലാണ് രണ്ടാമത് അപേക്ഷ ക്ഷണിച്ചതെന്നാണ് കോടതിയിൽ പറഞ്ഞത്. ഇതാണ് കോടതി സ്റ്റേ ചെയ്തതും. കോടതി സ്റ്റേ ചെയ്തിട്ടും നിയമനം നടത്തിയെന്ന് പറഞ്ഞാണ് ജാസ്മിൻ വീണ്ടും കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇക്കാര്യം ആരാഞ്ഞപ്പോൾ നിയമനങ്ങൾ എത്രയും വേഗം നടത്തണമെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നതിനെ തുടർന്നാണ് നിയമനം നടത്തിയതെന്നും സർക്കാർ പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിച്ചത് തന്നെയാണ് തന്റെ വഴി മുടക്കിയതെന്നും ഉയർന്ന യോഗ്യതയുണ്ടായിട്ടും പിന്തള്ളപ്പെടാൻ മറ്റ ്കാരണങ്ങൾ കാണുന്നില്ലെന്നും അവരുടെ ഭർത്താവ് പറയുന്നു.
ചൈൽഡ് റൈറ്റ് കമ്മീഷൻ ആക്ട് പ്രകാരം ഒരാളെ കമ്മീഷൻ അംഗമായി നിയമിക്കുന്നതിന് ചില മാനദണ്ഡങ്ങളുമുണ്ട്. ബാലാവകാശ വിഷയത്തിൽ വലിയ പരിജ്ഞാനവും, അറിവും, കഴിവും പരിചയവും ഉള്ളവരെ നിയമിക്കണം എന്ന് ആക്റ്റ് 70 നിഷ്കർഷിക്കുമ്പോഴാണ് ഈ വിഷയത്തിൽ പിഎച്ച്ഡി ഉള്ള ഒരു വ്യക്തിയെ ഒഴിവാക്കിയത് എന്നത് തന്നെ അഴിമതിക്കും സ്വന്തം ആളുകളെ തിരുകി കയറ്റാൻ ശ്രമിച്ചു എന്നതിനും വലിയ തെളിവാണ്. അഭിമുഖം നിശ്ചയിച്ച ആദ്യ ദിവസം തന്നെ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്തണം എന്നിരിക്കെ പൂർണമായും നടത്തിയതും അപ്രകാരമല്ല. ഏപ്രിൽ മാസത്തിലായിരുന്നു അഭിമുഖം. രാവിലെ എത്താനായിരുന്നു നിർദ്ദേശം നൽകിയിരുന്നത്.
അഭിമുഖം ഉച്ചയ്ക്ക് ശേഷമായിരിക്കുമെന്നും രാവിലെ സർട്ടിഫിക്കറ്റുകളുടെ പരിശോധനയായിരിക്കുമെന്നും വിവരം നൽകിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോട് പരിശോധന പൂർത്തിയാക്കിയ ശേഷം അഭിമുഖം ആരംഭിച്ചു. വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസും, ലോ സെക്രട്ടറി ഹരീന്ദ്രനാഥുമാണ് പങ്കെടുത്തത്. ക്യാബിനറ്റ് യോഗത്തിലായിരുന്നതിനാൽ മന്ത്രി എത്തിയിരുന്നില്ല. പിന്നീട് വൈകിട്ട് എത്തിയെങ്കിലും മലബാർ എക്സ്പ്രെസിൽ മന്ത്രിക്ക് വീട്ടിലേക്ക് പോകേണ്ട ആവശ്യമുള്ളതിനാൽ കാസർഗോഡ് മുതൽ എറണാകുളം വരെയുള്ളവർ നിന്നിട്ട് ബാക്കിയുള്ളവർക്ക് വേറൊരു ദിവസം അഭിമുഖം എന്നാണ് അറിയിച്ചതെന്നും പരാതിക്കാരി മറുനാടനോട് പറഞ്ഞു.
പിന്നീട് തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ളവർക്ക് രണ്ട് ദിവസം കഴിഞ്ഞായിരുന്നു അഭിമുഖം. അഭിമുഖത്തിന് പങ്കെടുക്കാൻ ചെന്നതിന്റെ അന്നും മന്ത്രി വൈകിയാണ് എത്തിയത്. കേസുമായി കോടതിയ സമീപിച്ചയാളാണ് താൻ എന്ന് ബോർഡിലുള്ള എല്ലാവർക്കും അറിയുന്നതാണ്. ആ വാ ശരിയാക്കി തരാം എന്നുള്ള മുഖഭാവത്തിലായിരുന്നു ബോർഡ് അംഗങ്ങളെന്നും അവർ പറയുന്നു. പിന്നീട് വെറും മൂന്ന് മിനിറ്റിൽ താഴെ മാത്രമാണ് തന്നോട് കാര്യങ്ങൾ തിരക്കിയതെന്നും പലരോടും ഒരു മിനിറ്റ് കൊണ്ടും അഭിമുഖം അവസാനിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. പിന്നീട് നിയമിതരായ ആറ്പേരുടേയും നിയമനം കോടതി തടഞ്ഞ് വെയ്ക്കുകയും ചെയ്തു. ഇവരുടെ യോഗ്യതഹാജരാക്കാനുപം കോടതി പറഞ്ഞപ്പോൾ വെറും മൂന്ന് പേർ മാത്രമാണ് യോഗ്യത ഹാജരാക്കിയത്. ഇതിൽ തന്നെ ഒരാൾ ഹാജരാക്കിയതാകട്ടെ വെൽഡർ ട്രെയ്ഡിൽ അദ്ധ്യാപനായി ഐടിഐയിൽ പഠിപ്പി്കാനുള്ള യോഗ്യതയാണ്.
ബാലവകാശ കമ്മിറ്റി അംഗം എന്ന പരിചയവും ബാലാവകാശ കമ്മീഷൻ അംഗം എന്ന രീതിയിലുള്ള പ്രവർത്തനവും രണ്ടാണെന്നു അവർ പറയുന്നു. ആദ്യം കരുതിയത് വലിയ യോഗ്യതയുള്ളവരഹാണ് പട്ടികയിൽ ഇടം പിടിച്ചത് എന്നാണ്. എന്നാൽ പിന്നീടാണ് വാസ്തവം മനസ്സിലാക്കിയതെന്നും അവർ മറുനാടനോട് പറഞ്ഞു. റിസർച്ച് ഗൈഡായി പരിശീലനം ഉൾപ്പടെ നേടിയ വ്യക്തിയാണ് ജാസ്മിൻ എന്നിരിക്കെയാണ് അനധികൃത നിയമനത്തിന് മന്ത്രി കൂട്ട് നിന്നത്.എന്ത് കാര്യത്തിനാണ് ഒരാളെ തെരഞ്ഞടെുക്കുന്നതെങ്കിലും ആ വിഷയത്തിൽ ചില യൊഗ്യതകൾ വേണമെന്നിരിക്കെയാണ് ഇഅപേക്ഷിച്ചതിൽ ഏറ്വും യോഗ്യതയുള്ളയാളെ പരിഗണിക്കാതിരുന്നത്. വിഷയത്തെക്കുറിച്ച് വലിയ അറിവുള്ള റിസർച്ച് നടത്തിയ ആളായിട്ടും വെറും മൂന്ന് മിനിറ്റ് മാത്രമാണ് ചോദ്യങ്ങളുണ്ടായിരുന്നത്.എൽഎൽബിയിലും എൽഎൽഎമ്മിലും റാങ്ക് ജേതാവ് കൂടിയാണ് ജാസ്മിൻ. ബാലാവാകാശത്തിൽ റിസർച്ചും നടത്തിയതിൽ കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിച്ചെങ്കിലും ലോ സെക്രട്ടറി മാത്രമാണ് ഒരേയൊരു ചോദ്യം അവരോട് ചെദിച്ചത്.
കിട്ടുമെന്നോ ഇല്ലെന്നോ പ്രതീക്ഷിച്ചല്ല അവിടെ അഭിമുഖത്തിന് പോയത്. തങ്ങളെക്കാൽ മികച്ചവരെ നിയമിക്കണം എന്ന് മാത്രമെ കരുതിയതുമില്ല. പിന്നെ ഞങ്ങൾ ആദ്യം അയച്ച് അപേക്ഷയിൽ ഒരു വിവരവും ലഭിച്ചതുമില്ല പിന്നെ രണ്ടാമത് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിനാലാണ് കാര്യം അന്വേഷിച്ചത്. ആദ്യം അയച്ചത് പരിഗണിച്ചോ അതോ ഇല്ലയോ എന്നും വിവരം ലഭിച്ചിരുന്നില്ല. ലോ അദ്ധ്യാപിക കൂടിയായ അവർ പിന്നീട് കാര്യങ്ങൾ ചെയ്യാനും വീണ്ടും അപേക്ഷ നൽകാനും കൂടി സമയം ഇല്ലാത്തതിനാലാണ് കോടതിയെ സമീപിച്ചത്. സർവ്വീസ് ചെയ്യാൻ തയ്യാറായിരുന്നു. എന്നാൽ നിയമനവുമായി ബന്ധപ്പെട്ട കാര്യത്തിലോ കേസിലോ മന്ത്രി രാജിവെക്കണമെന്ന ആവശ്യമോ അവരുമായി വ്യക്തിപരമായ പ്രശ്നങ്ങളോ ഇല്ല. നിയമത്തിന്റെ ഭാഗത്ത് കൂടി മുന്നോട്ട് പോയി എന്ന് മാത്രമെയുള്ളുവെന്നും പരാതിക്കാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍