അവധിക്ക് നാട്ടിൽ പോകുമ്പോൾ അടിപൊളിയായി താമസിക്കുകയും ചെയ്യാം; അല്ലാത്തപ്പോൾ നാട്ടിലൊരു സ്ഥിരം വരുമാനവും: കുറഞ്ഞ ചെലവിൽ മൂന്നാറിനടുത്ത് റിസോർട്ട് ഉടമയാകണോ? പ്രവാസി മലയാളികൾക്ക് പ്രത്യേക ഡിസ്കൗണ്ടുമായി ഒരു അപൂർവ്വ പദ്ധതി
മാർക്കറ്റിങ് ഫീച്ചർ
വളരെ കുറഞ്ഞ ചെലവിൽ മൂന്നാറിലെ മാങ്കുളത്ത് ഒരു അവധിക്കാല വസതി സ്വന്തമാക്കാൻ പ്രവാസി മലയാളികൾക്ക് അവസരം. ഏതെങ്കിലും ഒരു ബാങ്കിൽ ചെന്നു ചോദിച്ചാൽ മൂന്നോ നാലോ ശതമാനം പലിശയ്ക്ക് ലോൺ എടുക്കാനാകവെ അവധിക്കാല വസതി സ്വന്തമാക്കുകയെന്നത് ഒരു പ്രയാസമാകില്ല. എന്നാൽ എന്തു ധൈര്യത്തിലാണ് ഇങ്ങനെ ലഭിക്കുന്ന പണം എവിടെയെങ്കിലും നിക്ഷേപിക്കുക എന്ന ചോദ്യം എന്നും ആശങ്കയായി കിടപ്പുണ്ട്. റിയർ എസ്റ്റേറ്റ് വിപണിയിൽ വമ്പൻ തകർച്ച മൂലം നാട്ടിലെ ഫ്ലാറ്റുകളിൽ പണം നിക്ഷേപിക്കാൻ പ്രവാസികൾ പേടിക്കുന്നു. പണം നിക്ഷേപിച്ചവർക്ക് തന്നെ പലർക്കും ഫ്ലാറ്റുകൾ കിട്ടുമോ എന്നുറപ്പില്ല. അങ്ങനെ ഇരിക്കവെ അത്തരം ഒരു പ്രൊജക്ടിന്റെ പ്രൊമോഷൻ മറുനാടൻ മലയാളി ഏറ്റെടുക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം സ്വഭാവികമായി ഉണ്ടാകും.
അതിന്റെ പ്രധാന കാരണം ഈ പ്രൊജക്ടിനോടുള്ള വിശ്വാസ്യത തന്നെയാണ്. ഭൂമിയും സ്ഥലവും പട്ടയവും ഒക്കെ നേരിട്ട കണ്ട് ഉറപ്പിച്ച ശേഷമാണ് ഇതു വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. മൂന്നാറിന് അടുത്ത പ്രകൃതി ഭംഗി നിറഞ്ഞ മണക്കുളം കാടിനോടൊപ്പം മലനിരകളോടും ഒക്കെ ചേർന്നാണ് 52 വില്ലകൾ അടങ്ങുന്ന ഈ അവധിക്കാല വസതി പ്രൊജക്ട് പണി തീർക്കുന്നത്. മൂന്ന് സെന്റ് സ്ഥലവും 400 സ്ക്വയർ ഫീറ്റ് വീടും അടക്കമുള്ള ഒരു പദ്ധതിക്ക് പലഘട്ടമായി മുടക്കേണ്ടി വരുന്നത് വളരെ കുറഞ്ഞ രൂപയാണ് എന്നതാണ് ഈ പദ്ധതി വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. പ്ലോട്ട് രജിസ്റ്റർ ചെയ്ത് കൈ വശമാക്കുന്നതിന്റെ ചെലവ് മാത്രമേ ആദ്യ തവണ മുടക്കേണ്ടതുള്ളൂ.
പ്രകൃതി വരദാനമായി കനിഞ്ഞു നൽകിയ, കാലാവസ്ഥയും അതിമനോഹരവുമായ ഭൂപ്രകൃതിയും കൊണ്ട് സമ്പുഷ്ടമായ ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള മാങ്കുളത്താണ് ഈ സൗകര്യമൊരുക്കുന്നത്. മൂന്നോളം ഏക്കറിൽ പട്ടയമുള്ളതും നിർമ്മാണാനുമതിക്ക് തടസ്സമില്ലാത്തതുമായ മനോഹരമായ സ്ഥലത്ത് 52 ഓളം അവധിക്കാല വസതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഒരു വർഷം കൊണ്ട് തീർക്കുവാൻ ഉദ്ദേശിക്കുന്ന ഈ പ്രൊജക്ടിന്റെ മുഴുവൻ തുകയും ഒരുമിച്ചു മുടക്കേണ്ടതുമില്ല. ഈ പദ്ധതി ഔദ്യോഗികമായി പരസ്യപ്പെടു ത്തുന്നതിനു മുമ്പ് തന്നെ പതിനഞ്ചോളം പ്ലോട്ടുകൾ വിറ്റുവെന്നത് ഈ പ്രദേശത്തിന്റെ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.
ചെറിയ ബജറ്റിലൊതുങ്ങുന്ന വിധത്തിൽ ഒരു ബെഡ്റൂം /ഹാൾ /കിച്ചൻ /ബാൽക്കണി എന്ന രീതിയിൽ ഉള്ള വീടുകളാണ് വിഭാവനം ചെയ്യുന്നത്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, സംരക്ഷണം, മെയിന്റനൻസ് തുടങ്ങി കോമ്മൺ കോഫി ഹൗസ്, പാർക്കിങ്, എക്സ്ട്രാ ഗസ്റ്റ് റൂം തുടങ്ങി ഭാവിയിലേക്കുള്ള എല്ലാ സംവിധാനങ്ങളും കമ്പനി തന്നെ നേരിട്ട് തുടർന്ന് നടത്തുന്നതാണ്. ഇതിലൊക്കെ ഉപരിയായി വിനോദസഞ്ചാരികൾക്ക് വാടകക്കും നൽകി ന്യായമായ വരുമാനവും ലഭിക്കുന്നതിനുമുള്ള മേൽനോട്ടവും ഉണ്ടായിരിക്കുന്നതാണ്. ടാർ ചെയ്ത മെയിൻ റോഡിൽ നിന്നും ഓരോ കോട്ടേജുകളിലേക്കു പ്രത്യേക റോഡ്, എല്ലാ പ്ലോട്ടിൽനിന്നുമുള്ള സുന്ദരമായ പ്രകൃതി ഭംഗി എന്നിവ ഈ സ്ഥലത്തിന്റെ മാത്രം പ്രത്യേകതയാണ് നാട്ടിലേക്കുള്ള അവധിയാത്രയിൽ സ്വന്തമായി ഉപയോഗിക്കുന്നതിനും ബാക്കിയുള്ള അവസരത്തിൽ ഇതുപയോഗിക്കാവുന്നതാണ്.
ആനകൾ കൂട്ടത്തോടെ വെള്ളം കുടിച്ചുല്ലസിക്കുന്ന ആനകുളവും വിരിപാറ വെള്ളച്ചാട്ടവും മുനിയറകളുമൊക്കെ മാങ്കുളത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്. പ്രകൃതി തന്നെ ശുദ്ധീകരിച്ചു കാത്തുസൂക്ഷിക്കുന്ന പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനു മുകളിലുള്ള സ്വിമ്മിങ് പൂൾ, ടി ഗാർഡൻസ്, ഓർഗാനിക് വില്ലേജ്, ഹാങ്ങിങ് ബ്രിഡ്ജ് തുടങ്ങി മറ്റ് നിരവധി വേറെയും. ഇങ്ങനെ അനന്തമായ അവസരങ്ങളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെറിയ രീതിയിൽ മുതൽ മുടക്കി ന്യായമായ വരുമാന സമ്പാദനത്തിന് ഒരു സുവർണ്ണാവസരം കൂടിയാണിത്.
ദൈവത്തിന്റെ സ്വന്തം കയ്യൊപ്പ് പതിച്ച് പ്രക്രുതിരമണീയവും അതിമനോഹരവുമായ നമ്മുടെ കൊച്ചുകേരളത്തിന്റെ വിനോദ സഞ്ചാരവികസനത്തിനുള്ള സാദ്ധ്യതകൾ വളരെയേറെയാണ്. ഈയൊരു വസ്തുതക്ക് അടിവരയിടുകയാണ് ബ്രിട്ടനിലെ അംഗീകൃത ട്രാവൽ ഏജൻസികളുടെ സംഘടനയായ അപ്റ്റ (ABTA) യുടെ ഇക്കഴിഞ്ഞയിടെയിറങ്ങിയ റിപ്പോർട്ട്. അവരുടെ റിപ്പോർട്ട് അനുസരിച്ചു വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുത്ത ലോകത്തിലെ മികച്ച 12 സ്ഥലങ്ങളിൽ എട്ടാമത്തെ സ്ഥാനമാണ് നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരമായ കേരളത്തിന്.
മാത്രമല്ല, അപ്റ്റയുടെ വെബ്സൈറ്റിന്റെ ഹോം പേജ് പ്രൊഫൈൽ ഫോട്ടോയായി ഇട്ടിരിക്കുന്നതും നമ്മുടെ കായലും കെട്ടുവള്ളങ്ങളും തെങ്ങുമൊക്കെയാണ്. അവധി യാത്രകളും വിനോദസഞ്ചാരവുമൊക്കെ ജീവിതത്തിൽ അത്യന്താപേക്ഷിതമെന്ന് കരുതുന്ന സായിപ്പും മദാമ്മയുമൊക്കെ അപ്റ്റ പോലെയുള്ള അംഗീകൃത ഏജൻസികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമനുസരിച്ചാണ് യാത്രയ്ക്കുള്ള ദിക്കുകളും സ്ഥലങ്ങളുമൊക്കെ നിശ്ചയിക്കുന്നതെന്ന വസ്തുത കൂടി കൂട്ടിവായിക്കുമ്പോഴാണ് നമ്മുടെ നാടിന്റെ പ്രാധാന്യം കൂടുതൽ മനസ്സിലാവുന്നത്. മലയാളിയായ നമ്മുടെ സ്വന്തം അൽഫോൻസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായതും അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ ടൂറിസം മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഇതിലൊക്കെ ഉപരിയായി വടക്കേ ഇന്ത്യയടക്കം ഭാരതത്തിന്റെ പല ഭാഗങ്ങളിൽനിന്നുമുള്ളവരുടെ ഒരു പ്രധാന സന്ദർശന കേന്ദ്രമായി നമ്മുടെ സ്വന്തം നാട് മാറിക്കഴിഞ്ഞു. ഇത്രയും സുവർണ്ണാവസരങ്ങൾ ഉണ്ടായിട്ടും നാടിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി നാടിനും സമൂഹത്തിനും പ്രയോജനവും അതുവഴി സമ്പത്സമൃദ്ധിയും പൂർണമായും കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടില്ലെന്നുള്ളത് മറ്റൊരു സത്യവുമാണ്. ഈയൊരു സാഹചര്യത്തെ മുന്നിൽക്കണ്ടുകൊണ്ട് പ്രവാസി മലയാളികൾക്ക് പ്രയോജനപ്പെടുത്തുവാൻ അവസരമൊരുക്കുകയാണ് ട്രൂവേഗാർഡൻ എന്ന ഡെവലപേഴ്സ്.
താൽപര്യമുള്ളവർ ബന്ധപ്പെടുക
[email protected], UK: 07877731744, India: +919445514023, +918300154023
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍